തോമസ് പതുക്കെ അവളുടെ കാതോരം ചെന്ന് ആ വലിയ സത്യം വെളിപ്പെടുത്തി.
തോമസ്: “ജോൺ… അവൻ എന്റെ രക്തമല്ല നിമ്മി. അവൻ എന്റെ മകനല്ല!”
നിമ്മി ശ്വാസം അടക്കിപ്പിടിച്ചു. “എന്താ അങ്കിൾ ഈ പറയുന്നത്? അപ്പോൾ ജോൺ…?”
തോമസ്: “അതെ. ലണ്ടനിലെ ആ വലിയ ആശുപത്രിയിൽ അവൾ നേഴ്സായി ജോലി ചെയ്തിരുന്ന കാലം. അവിടെ സ്റ്റാഫ് നേഴ്സായിരുന്ന ഒരു ഇംഗ്ലീഷുകാരൻ പയ്യനുമായി അവൾക്ക് വർഷങ്ങളോളം നീണ്ട അവിഹിത ബന്ധമുണ്ടായിരുന്നു.
ഞാൻ ബിസിനസ്സ് തിരക്കുകളിൽ ഓടിനടക്കുമ്പോൾ അവൾ ആ സായിപ്പിനൊപ്പം സുഖിക്കുകയായിരുന്നു.
ആ ബന്ധത്തിൽ ഉണ്ടായ പാപമാണ് ജോൺ.”
തോമസ് ഒരു നിമിഷം നിർത്തി, തന്റെ കൈകൾ നിമ്മിയുടെ അരക്കെട്ടിൽ കൂടുതൽ മുറുക്കി.
തോമസ്: “ഞാൻ ഇത് തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു. എന്റെ മകനാണെന്ന് കരുതി ഞാൻ വളർത്തിയവൻ മറ്റൊരുത്തന്റെ വിത്താണെന്ന് അറിഞ്ഞ നിമിഷം… അന്നാണ് എന്നിലെ മനുഷ്യൻ മരിച്ചത്. അവനെ കൊല്ലാനാണ് ഞാൻ ആദ്യം തുനിഞ്ഞത്. പക്ഷേ വേണ്ടെന്ന് വെച്ചു.
ഈ വെളിപ്പെടുത്തൽ കേട്ടതോടെ നിമ്മിക്ക് ജോണിനോടുള്ള പുച്ഛം ഇരട്ടിച്ചു. താൻ വിവാഹം കഴിക്കാൻ പോകുന്നത് തന്റെ അമ്മായിയപ്പനെ ചതിച്ച മറ്റൊരുവന്റെ മകനെയാണെന്ന തിരിച്ചറിവ് അവളെ കൂടുതൽ ക്രൂരയാക്കി.
നിമ്മി: “അപ്പോൾ ജോൺ ഒരു ‘ബാസ്റ്റാർഡ്’ (Bastard) ആണല്ലേ?
എനിക്കിപ്പോൾ എല്ലാം മനസ്സിലാകുന്നു അങ്കിൾ. അതുകൊണ്ടാണ് അവന് നിങ്ങളെപ്പോലെ ഒരു ആൺകരുത്തില്ലാത്തത്.
അവൻ ആ സായിപ്പിന്റെ ഭീരുവായ മകനാണ്.”
തോമസ്: “അതെ നിമ്മി. അവൻ എന്റെ മകനല്ലെന്ന് അവനോ അനിതയ്ക്കോ അറിയില്ല. അത് എന്റെ ഉള്ളിലെ വലിയൊരു രഹസ്യമാണ്. നിനക്ക് മുന്നിൽ മാത്രമാണ് ഞാൻ ഇന്ന് ഇത് തുറന്നു പറയുന്നത്. കാരണം, നീയെങ്കിലും അത് അറിയണം.”
നിമ്മി: (തോമസിന്റെ നെഞ്ചിൽ കൈകൾ പടർത്തിക്കൊണ്ട്) “അങ്കിൾ, എനിക്കിപ്പോൾ നിങ്ങളോട് തോന്നുന്ന ബഹുമാനം വാക്കുകൾക്ക് അപ്പുറമാണ്. ഇത്രയും വലിയൊരു ചതി സഹിച്ചുകൊണ്ട് നിങ്ങൾ അവനെ വളർത്തിയല്ലോ.
ഇനി ഞാൻ അങ്കിളിനൊപ്പമുണ്ട്. ചതിക്ക് പകരം ചതി തന്നെ.. അവനെ കൊണ്ട് അനിതമ്മയെ ഒരു പാടം പഠിപ്പിക്കണം…ഈ ചതിക്ക് പ്രായശ്ചിത്തം ചെയ്യിപ്പിക്കണം.”
നിമ്മി തോമസിനെ ആഞ്ഞു കെട്ടിപ്പിടിച്ചു.
അവളുടെ പൂറ് അണപ്പൊട്ടി ഒഴുകി എങ്കിലും അവൾ കൈ വിടുവിച്ചു റൂമിലേക്ക് പോയി…
അങ്ങനെ ആ ദിവസം എത്തി..
കല്യാണ ദിവസം
നിമ്മിയുടെ വീട്ടിൽ നിന്നു അമ്മ മാത്രം,
അനിതമ്മയെ സ്ട്രക്റ്ററിൽ തോമസ്പള്ളിയിൽ കൊണ്ടുവന്നു
ജോണിന്റെ നാട്ടിൽ ഉള്ള നാലഞ്ചു കുടുംബക്കാർ. കമ്പനിയിൽ നിന്നു അഞ്ചു മാനേജർ മാർ. കൂടെ രാംദീറും
പള്ളിയിലെ ഇടനാഴിയിലൂടെ നിമ്മി നടന്നു വരുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിലുടക്കി.
വെള്ള നിറത്തിലുള്ള ആ സുന്ദരമായ ഗൗണിൽ നിമ്മി ഒരു മാലാഖയെപ്പോലെ തോന്നിപ്പിച്ചു.
അവളുടെ കയ്യിൽ വെളുത്ത റോസാപ്പൂക്കളുടെ ഒരു ബൊക്കെ ഉണ്ടായിരുന്നു.
മുഖത്തെ നേർത്ത മൂടുപടത്തിന് പിന്നിൽ ഒളിഞ്ഞിരുന്നത് ഒരു നിഗൂഢമായ പുഞ്ചിരിയായിരുന്നു—ഒരു വിജയശ്രീലാളിതയായ രാജ്ഞിയുടെ പുഞ്ചിരി.
പള്ളിക്കുള്ളിലെ ആ അന്തരീക്ഷം ഭക്തിസാന്ദ്രമായിരുന്നു. ജനാലകളിലെ വർണ്ണചില്ലുകളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം അൾത്താരയിലെ സ്വർണ്ണനിറത്തിലുള്ള കുരിശിൽ തട്ടി പ്രതിഫലിച്ചു. കുന്തിരിക്കത്തിന്റെ ഗന്ധവും മങ്ങിയ മെഴുകുതിരി വെട്ടവും ആ നിമിഷത്തിന് ഒരു പ്രത്യേക പരിശുദ്ധി നൽകി.
അൾത്താരയ്ക്ക് മുന്നിൽ ജോൺ അവളെയും കാത്തുനിന്നു. കറുത്ത കോട്ടും സൂട്ടുമണിഞ്ഞ് ജോൺ വളരെ സുന്ദരനായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തനിക്ക് സ്വന്തമാകാൻ പോകുന്നു എന്ന അഭിമാനമായിരുന്നു അവന്റെ മുഖത്ത്.
പള്ളിയിലെ മണിമുഴക്കം നിലച്ചപ്പോൾ, പ്രവേശന കവാടത്തിലൂടെ നിമ്മി സാവധാനം നടന്നു വന്നു. വെള്ള നിറത്തിലുള്ള ലേസ് വർക്കുകൾ ചെയ്ത ആ ഗൗൺ തറയിൽ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.
