“ഇനി അതിൽ എന്തെങ്കിലും ബാക്കിയുണ്ടോ അതിന് കൊടുക്കാൻ?” എന്ന ഷെയ്മയുടെ ഞെട്ടിക്കുന്ന ചോദ്യത്തോടൊപ്പം തന്നെ മുലക്കണ്ണിലെ നല്ല നീറ്റൽ വേദന കൊണ്ട് ശബനയിൽ നിന്ന്, “ആഹ്” എന്നൊരു ശബദവും പുറത്തേക്ക് വന്നു.
ഉമ്മ എല്ലാം മനസ്സിൽ ആക്കിയിരിക്കുന്നു, അല്ലെങ്കിൽ അറിഞ്ഞിരിക്കുന്നു എന്ന് ഓർത്തപ്പോൾ ഭൂമി പിളർന്ന് ഒന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾക്ക് ഒരു നിമിഷം തോന്നിപ്പോയി.
“എന്താ ഇത്ര വേദന വരാൻ വല്ലോരും കടിച്ചു പറിച്ചോ?” എന്നൊരു ചോദ്യം കൂടി ഷെയ്മ ആവർത്തിച്ചതോടെ ഉമ്മ മുകളിൽ തന്നെ നോക്കി വന്നുവെന്നതും തൻ്റെയും മറ്റുള്ളവരുടെയും ശബ്ദവും മറ്റുമൊക്കെ കേട്ടിട്ട് ഉണ്ടെന്ന കാര്യവും ഞെട്ടലോടെ ഷബനക്ക് ഉറപ്പായി.
കുറച്ച് നേരം ഒന്നും മിണ്ടാനാകാതെ കിടന്ന ശബന ബെഡിൽ നിന്നും എഴുന്നേറ്റ് ഹാളിലേക്ക് വന്ന് സോഫയിൽ ഇരിക്കുകയായിരുന്ന ഷെയ്മയുടെ അടുത്തേക്ക് എത്തി.
“അത് ഉമ്മാ..എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി. ശരിക്കും ഞാൻ തന്നെയാണ് തെറ്റുകാരി. എന്നോട് മപ്പാക്കണം. ഇത് ഇക്ക ഉൾപ്പെടെ മറ്റാരും അറിയരുത്” എന്നവൾ ഷെയ്മയോട് കെഞ്ചി കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു.
“ഇനി ഈ കരഞ്ഞിട്ട് ഒക്കെ എന്ത് കാര്യം. എത്ര വലിയ തെറ്റാണ് ചെയ്തത് എന്നു ഷബനക്ക് വല്യ ബോധ്യവും ഉണ്ടോ? എൻ്റെ മകൻ്റെ ജീവിതം അല്ലെ നശിച്ചിരിക്കണത്. എല്ലാം അറിഞ്ഞിട്ടും ഇനിയും അവൻ നിൻ്റെ കൂടെ ജീവിക്കുന്നത് എനിക്ക് എങ്ങനെ സഹിക്കും?” ഷെയ്മ അതീവ സങ്കടത്തോടെ ചോദിച്ചു.
“തെറ്റും അബദ്ധവും എല്ലാം എനിക്ക് പറ്റിപ്പോയത് ആണ്. ഈ ചെറു പ്രായത്തിലെ ഒരു പെണ്ണ് എന്ന നിലയിൽ അവർ എന്നെ പെടുത്തി കളഞ്ഞു”.
“തെറ്റാണ് എന്ന ബോധ്യം എനിക്ക് ഉണ്ടായെങ്കിലും അവർ വശീകരിച്ചപ്പോൾ ഞാൻ വഴങ്ങിപ്പോയി ഉമ്മാ..” അവൾ വിങ്ങി പൊട്ടി കൊണ്ടിരുന്നു.
“എന്തൊക്കെ പറഞ്ഞാലും നീ സൂക്ഷിച്ചില്ല ഷെബ്ന, അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഉണ്ടായത്. എന്താണ് സംഭവിച്ചത് എന്നെനിക്കറിയണം,” ഷെയ്മ പറഞ്ഞു.
“ഞാൻ ബിരിയാണിയും ആയി ചെന്നപ്പോൾ മുതൽ അവർ എന്നെ ഓരോന്ന് പറഞ്ഞു വശം കെടുത്താനും പിടിക്കാനും നോക്കിയിരുന്നു. പിന്നെ ചക്ക കൊണ്ട് കൊടുത്ത് പാത്രം എടുക്കാൻ പോയപ്പോളും എന്നെ ഓരോന്ന് ചെയ്തും പറഞ്ഞും വീഴ്ത്തി കളഞ്ഞു. അങ്ങനെ അവർ മൂന്നാളും കൂടി എന്നെ മാറി മാറിയും ഒന്നിച്ചും ഒക്കെ പലതും ചെയ്ത് കൂട്ടി.”
“ഒരു പെണ്ണെന്ന നിലയിൽ പ്രതേകിച്ചു ചെറുപ്പത്തിൻ്റെ തിളപ്പും കൂടി എന്നെയും ബാധിച്ചു പോയി. ഞാനും ഒരു പെണ്ണല്ലേ ഉമ്മാ..എനിക്കും പിടിച്ച് നിൽക്കാൻ ആയില്ല. ഞാനും അവർ തന്ന ആ പ്രതേക അനുഭൂതിയിൽ പെട്ട് പോയി,” ശബന വിങ്ങികൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.
ശബ്നയുടെ ഈ തുറന്ന് പറച്ചിൽ ഷെയ്മയിൽ ദേഷ്യവും സങ്കടവും കൂട്ടി. അതിനേക്കാൾ ഉപരിയായി, തൻ്റെ കാലുകൾക്ക് ഇടയിൽ വല്ലാത്ത ഒരു തരിപ്പും അനുഭൂതിയും ഉണ്ടാകുന്നതും അത് മെല്ലെ ശരീരത്തിലേക്ക് മൊത്തം വ്യാപിക്കുന്നതായും ഷെയ്മക്ക് അനുഭവപ്പെട്ടു.
തൻ്റെ കുടുംബത്തിൻ്റെ മാനത്തെ കുറിച്ച് ഓർത്തപ്പോൾ, ഇത് തങ്ങൾ രണ്ടാളും അത് പോലെ തന്നെ ആ മൂന്ന് പേരും ഒഴുകെ മറ്റാരും അറിയരുത് എന്ന ചിന്ത ഷെയ്മയിൽ ദൃഢമായി.
താൻ ഇത് ഭർത്താവിനെയും മോനെയും അറിയിച്ചാൽ അത് വഴി ശബ്‌നയെ മകൻ ഒഴിവാക്കിയാൽ രണ്ട് കുടുംബക്കാരും ബന്ധുക്കളും മാത്രമല്ല നാട്ട്കാർ മുഴുവൻ കാര്യം അന്വേഷിക്കും.
അവർ പലതും പറഞ്ഞു പരത്തും. പ്രതേകിച്ച് മൂന്ന് ആണുങ്ങൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥിതിക്ക്. ഇങ്ങനെ നൂറായിരം ചിന്തകൾ ഷെയ്മയുടെ മനസിലൂടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. അപ്പോഴും ഷബ്‌ന സോഫയ്ക്ക് അരികിൽ തറയിൽ ഇരുന്ന് തേങ്ങിക്കൊണ്ടിരുന്നു.
“മതി. കരച്ചിൽ ഒക്കെ നിർത്ത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചത്”. തനിക്ക് ഏറെ ഇഷ്ട്ടം ആയ മരുമകൾ ആയിപ്പോയില്ലേ എന്ന ചിന്തയിൽ ഷെയ്മ പറഞ്ഞു.
“കുടുംബത്തിൻ്റെ കുടുംബങ്ങളുടെ മാനത്തെ ഓർത്തു നാൻ ഇത് ആരോടും പറയുന്നില്ല. ഇനി ഒരിക്കലും ഷബ്‌ന അവരുടെ മുന്നിലേക്ക് പോലും വരരുത്” ഷെയ്മ പറഞ്ഞു.
