എന്റെ അസിസ്റ്റന്റ് സവിതഅടിപൊളി  

എനിക്കെതിരെയുള്ള കസേരയില്‍, കണ്ണാടി ഭിത്തിക്കും അപ്പുറത്ത്, ഇരുന്നു കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന സവിതയെ വീണ്ടും ഞാന്‍ നോക്കി. നോട്ടത്തിനൊപ്പം എന്റെ വലതുകൈ ചെക്കനെ മെല്ലെ തടവുന്നുണ്ടായിരുന്നു. ഇന്നാണ് ആ ദിനം! വന്നനാള്‍ മുതല്‍ ഞാന്‍ ഭ്രാന്തമായി മോഹിക്കുന്ന ഇവളുടെ സൌന്ദര്യം എനിക്ക് അനുഭവിക്കാന്‍ ഭാഗ്യമുണ്ടോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന, സിരകളെ വലിച്ചുമുറുക്കി പൊട്ടിക്കുന്ന കാത്തിരിപ്പിന്റെ ദിനം!അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സവിത ഓഫീസ് അസിസ്റ്റന്റ്റ് ആയി ഞങ്ങളുടെ കമ്പനിയില്‍ ചുമതല ഏറ്റത്. അതിനും ഒരു കൊല്ലം മുന്‍പ് മാത്രം പുതുതായി തുടങ്ങിയ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ഞാനായിരുന്നു. അതായത് മുതലാളി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരന്‍. അദ്ദേഹം വ്യാപാര ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ സ്ഥിരം ടൂറില്‍ ആയിരിക്കും. അവിടെയുള്ള വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഒരു ബ്രോക്കര്‍ റോളില്‍ പല കമ്പനികള്‍ക്കും എത്തിക്കുന്ന പരിപാടിയാണ് ഞങ്ങളുടെ കമ്പനിക്ക് ഉള്ളത്. ജോലിക്കാരായി ഞാനും ഒരു പ്യൂണും
മാത്രം. എന്നാല്‍ എനിക്ക് ഒരു ദിവസം പോലും അവധിയെടുക്കാന്‍ സാധിക്കില്ല എന്ന കാരണം കൊണ്ട്, ഒരു അസിസ്റ്റന്റിനെ വച്ചോളാന്‍ മുതലാളി പറയുകയും അങ്ങനെ നല്‍കിയ പരസ്യത്തിന്‍റെ മറുപടിയായി കിട്ടിയ അപേക്ഷകളില്‍ നിന്നും ഫോട്ടോ മാത്രം നോക്കി സവിതയെ ഞാന്‍ തിരഞ്ഞെടുക്കുകയുമായിരുന്നു.
ആരോഗ്യവും സൗന്ദര്യവും ആവോളമുള്ള ഒരു ഗ്രാമീണ മലയാളിപ്പെണ്ണ്‍; തനി പച്ചക്കരിമ്പ്; അതായിരുന്നു അവള്‍. കല്യാണം കഴിച്ച്, ഭര്‍ത്താവ് നാട്ടില്‍ നിന്നും വിദേശത്തേക്ക് കൊണ്ടുവന്നതാണ്. നാട്ടില്‍ നിര്‍ത്തിയിട്ടു പോന്നാല്‍ പലരും അവളുടെ ആഴങ്ങളില്‍ മുത്തുകള്‍ തപ്പാന്‍ ഇറങ്ങുമെന്ന് പഹയന്‍ ചിന്തിച്ചുകാണണം. ഡിഗ്രി മാന്യമായി തോറ്റ അവള്‍ക്ക് ഒരുവിധ ജോലികളും ചെയ്ത് പരിചയമുണ്ടായിരുന്നിമില്ല. ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവ്. അത്യാവശ്യം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാം; കുഴപ്പമില്ലാത്ത ടൈപ്പിംഗ് സ്പീഡും ഉണ്ട്. മത്സരാര്‍ത്ഥികള്‍ ഏറെയുള്ള മഹാനഗരത്തില്‍, ഒരു ഓഫീസ് ജോലി ലഭിക്കാനുള്ള യാതൊരുവിധ യോഗ്യതകളും അവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും അവളെ മാത്രമേ
ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ചുള്ളൂ.

മുന്‍പ്, ഞാനും മുതലാളിയും മറ്റൊരു കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ജനറല്‍ മാനേജര്‍ ആയിരുന്ന അദ്ദേഹം പുതിയ പരിപാടി ആരംഭിച്ചപ്പോള്‍ എന്നോട് ചോദിച്ചു ഒപ്പം ചെല്ലുന്നോ എന്ന്. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ ഇരട്ടി, ഒരു വീട് എന്നിവ പിന്നാലെ വാഗ്ദാനമായി വന്നതോടെ എനിക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇവിടുത്തെ കുണാണ്ടര്‍ ആയത്.

ജോലിത്തിരക്ക് കൂടിയപോള്‍ എനിക്ക് ഇഷ്ടമുള്ള ആളെ ജോലിക്ക് വച്ചോളാനും, ശമ്പളം ഇത്രയില്‍ കൂടരുത് എന്നും അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഞാന്‍ പരസ്യം നല്‍കിയത്. ലഭിച്ച എല്ലാ സിവികളും നോക്കിയ എനിക്ക്, സവിതയുടെ മുഖം മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. അങ്ങനെ അവള്‍ക്ക് മെയില്‍ അയച്ച് ഇന്റര്‍വ്യൂവിനു വിളിപ്പിച്ചു.

ഫോട്ടോയില്‍ കണ്ട മുഖം നേരില്‍ കണ്ടപ്പോള്‍, അവളുടെ രൂപത്തിന്റെ അഴകളവുകള്‍ സ്വന്തം കണ്ണാല്‍ അറിഞ്ഞപ്പോള്‍, ജീവിതത്തില്‍ ഒരിക്കലും പെണ്ണുങ്ങളെ കണ്ടു ഭ്രമിച്ചിട്ടില്ലാത്ത ഞാന്‍ ഭ്രമിച്ചുപോയി. വിവാഹിതനും രണ്ടുകുട്ടികളുടെ
തന്തപ്പടിയുമായ എനിക്ക്, ഇങ്ങനെയൊരു മാറ്റം ഉണ്ടാകും എന്ന് ഞാന്‍ പോലും അറിയുന്നത് സവിതയെ കണ്ടപ്പോഴാണ്.

ഭര്‍ത്താവ് അനൂപും അവളുടെ ഒപ്പം വന്നിട്ടുണ്ടായിരുന്നു; ഇന്റര്‍വ്യൂവിന്.

അവളെക്കാള്‍ മിടുക്കുള്ള കുട്ടികളെ നിസ്സാരമായി കിട്ടുമായിരുന്നിട്ടും, ഇനി മറ്റൊരാളില്ല എന്ന് ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞിരുന്നു.

ഇന്റര്‍വ്യൂവിന് മുറിയിലേക്ക് വിളിച്ചപ്പോള്‍ ലജ്ജിച്ചു വിവശയായിട്ടാണ് അവള്‍ കേറി വന്നത്. നെഞ്ചില്‍ ചേര്‍ത്തുപിടിച്ച ഒരു ഫയലും, തോളില്‍ ക്രീം നിറമുള്ള ഒരു ബാഗും തൂക്കി, ഇളംനീല നിറമുള്ള ചുരിദാറും ധരിച്ച് നവവധുവിനെപ്പോലെ അവള്‍ നിന്നു.

എന്റെ കണ്ണുകള്‍ അടിമുടി അവളെ ഉഴിഞ്ഞു. അഞ്ചരയടിക്ക് മേല്‍ ഉയരം. അഴിച്ചിട്ടിരിക്കുന്ന മുടിക്ക് ചന്തികള്‍ വരെ ഇറക്കം. നല്ല വിരിഞ്ഞ ശരീരം. നീണ്ട വട്ടമുഖം. പാതിയടഞ്ഞതെന്ന് തോന്നിക്കുന്ന കണ്ണുകള്‍ക്ക് മീതെ വരച്ചുവച്ചപോലെ തോന്നിക്കുന്ന പുരികങ്ങള്‍. ഉയര്‍ന്ന നാസിക. നേരിയ മേല്‍ച്ചുണ്ട്. അല്‍പ്പം തള്ളി നില്‍ക്കുന്ന വിടര്‍ന്ന കീഴ്ചുണ്ട്. ഉയര്‍ന്ന താടിയെല്ല്. ലേശം നീണ്ട കഴുത്തില്‍
തിളങ്ങുന്ന സ്വര്‍ണ്ണമാല. ദുപ്പട്ട കൊണ്ട് മറച്ചിട്ടും, ഫയല്‍ അധികകവചം തീര്‍ത്തിട്ടും, മറയ്ക്കാന്‍ സാധിക്കാത്ത എടുപ്പോടെ നില്‍ക്കുന്ന മുലകള്‍.

അധികം താഴേയ്ക്ക് ഞാന്‍ കണ്ണുകളെ വിട്ടില്ല. രക്തം വല്ലാതെ ചൂടായിരിക്കുന്നു. അവള്‍ വന്നുകയറിയ നിമിഷം മുതല്‍ മുറിയില്‍ ഉന്മാദം പകരുന്ന ഒരുതരം പരിമളം നിറഞ്ഞിരിക്കുകയാണ്. പുറത്ത് സോഫയില്‍ ചടഞ്ഞിരിക്കുന്ന, ഒരു മന്ദബുദ്ധിയുടെ ഭാവമുള്ള ആനക്കാരനെ നോക്കിയിട്ട് ഞാന്‍ അവളോട്‌ ഇരിക്കാന്‍ ആംഗ്യം കാട്ടി. അവള്‍ ഇരുന്നു.

“സിവി..” ഞാന്‍ പറഞ്ഞു.

അവള്‍ തിടുക്കത്തോടെ ഫയല്‍ തുറന്ന് സിവി എന്റെ നേരെ നീട്ടി. ആ തുടുത്ത വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

ഇരുപത്തിയഞ്ച് വയസ്സ്; ഞാന്‍ അവളുടെ ജനനദിവസം നോക്കി മനസ്സില്‍ കണക്കുകൂട്ടി. നാട്ടിലെ സ്ഥലവും ഭര്‍ത്താവിന്റെ പേരും എല്ലാം ഞാനറിഞ്ഞു. മറ്റൊന്നും, അവളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും ഞാന്‍ നോക്കിയില്ല. അതൊക്കെ ഓണ്‍ലൈനില്‍ ലഭിച്ച സമയത്ത് ഓടിച്ചു നോക്കിയിരുന്നു.

“ഭര്‍ത്താവ് എന്ത് ചെയ്യുന്നു?” അതായിരുന്നു എന്റെ ആദ്യ ചോദ്യം.

“ഒരു
കമ്പനീല്‍ ടെക്നീഷ്യന്‍ ആണ് സര്‍”

“ഗുഡ്, സവിതയ്ക്ക് പ്രീവിയസ് എക്സ്പീരിയന്‍സ് ഇല്ല. അതൊരു പ്രശ്നമാണ്”

പെട്ടെന്നവളുടെ മുഖം വാടി. പ്രതീക്ഷ നശിച്ചതുപോലെ അവള്‍ മുഖം കുനിച്ചു.

“എത്ര നാളായി ഇവിടെ” അവളുടെ മോഹിപ്പിക്കുന്ന സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ആറുമാസം”

“വേറെ ജോലിക്ക് ട്രൈ ചെയ്തിരുന്നോ”

“ഉം”

കുറെ ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടാകും; ഞാനോര്‍ത്തു. സൌന്ദര്യം ഉണ്ടെന്നല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും ഇവള്‍ക്കറിയില്ല. എന്നെപ്പോലെ ഏതെങ്കിലും ദുരാഗ്രഹി മാത്രമേ ഇവള്‍ക്ക് ജോലി നല്‍കൂ എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജോലി കിട്ടാനുള്ള സാധ്യത ഇനിയില്ല എന്നൊരു ചിന്തയില്‍ എത്തിയിട്ടുണ്ടാകണം ഇവള്‍. അതാണീ നിരാശ.

Leave a Reply

Your email address will not be published. Required fields are marked *