എന്റെ അസിസ്റ്റന്റ് സവിതഅടിപൊളി  

“എന്തായാലും ഞാന്‍ വിളിക്കാം.” ഞാന്‍ പറഞ്ഞു.

“വിളിക്കുമോ സര്‍? ചേട്ടന്റെ മാത്രം സാലറി കൊണ്ട് പറ്റുന്നില്ല” മടിച്ചുമടിച്ച് അവള്‍ പറഞ്ഞു.

എന്റെ മുഖത്തെ സൌഹൃദഭാവം ആയിരിക്കണം ആ തുറന്ന് പറച്ചിലിന്റെ പിന്നില്‍.

“ഷുവര്‍” ഞാന്‍ പുഞ്ചിരിച്ചു.

അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി ദുഖത്തോടെ
തലയാട്ടി. പിന്നെ മെല്ലെ എഴുന്നേറ്റു.

“ബൈ സര്‍”

“ബൈ”

അവള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി ഭര്‍ത്താവിന്റെ അടുത്തേക്ക് നടന്നു. വര്‍ണ്ണനകള്‍ക്കും അതീതമായ ആ പിന്നഴകും, നടക്കുമ്പോള്‍ തെന്നിത്തെറിച്ച് തുളുമ്പുന്ന ചന്തികളും എന്റെ നിയന്ത്രണം തെറ്റിച്ചു.

ബോസ് സ്ഥലത്തുള്ള സമയത്ത് ഞാന്‍ സവിതയെ സെലക്റ്റ് ചെയ്ത കാര്യം അദ്ദേഹത്തെ അറിയിച്ചു. പുള്ളി ആളെ കാണാതെ തന്നെ അപ്പോയിന്റ്മെന്റ് ലെറ്റര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ അദ്ദേഹം കൂടി ഇന്റര്‍വ്യൂ ചെയ്തിട്ട് മതി എന്ന് പറഞ്ഞതിന്റെ പേരില്‍ അവളെ വീണ്ടുമൊരു ഇന്റര്‍വ്യൂവിനു വിളിച്ചു.

ഇത്തവണ അകമ്പടിക്കാരന്‍ ഉണ്ടായിരുന്നില്ല; സവിത ഒറ്റയ്ക്കാണ് വന്നത്.

“മിസ്സിസ്സ്‌ സവിത, മിസ്റ്റര്‍ ജിത്തു പറഞ്ഞതുകൊണ്ട് നിങ്ങളെ അപോയിന്റ്റ് ചെയ്തിരിക്കുന്നു. സിന്‍സിയര്‍ ആയി ജോലി ചെയ്താല്‍, നിങ്ങളുടെ ശമ്പളം റിവ്യൂ ചെയ്യുന്നതാണ്” ബോസ്സ് ആമുഖം പോലുമില്ലാതെ അവളോട്‌ പറഞ്ഞു.

സവിതയുടെ മുഖം ഒരു താമരപ്പൂവ് പോലെയാണ് വിടര്‍ന്നത്. അവള്‍ കരഞ്ഞില്ല എന്നേയുള്ളൂ. എന്നെ അവള്‍ നന്ദിയോടെ
നോക്കിയ നോട്ടം ലോകത്ത് ഒരു നടിക്കും മുഖത്ത് വരുത്താന്‍ സാധിക്കാത്ത ഭാവമായിരുന്നു.

അങ്ങനെ സവിത ജോലിയില്‍ പ്രവേശിച്ചു. അവളുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. വളരെയധികം വാചാലയായിരുന്നു അവള്‍. ഒരുപാടൊരുപാട് കാര്യങ്ങള്‍ എന്നോടവള്‍ പറഞ്ഞു, ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ. അവളോട്‌ തോന്നിയ കാമം തെറ്റായിരുന്നു എന്നെനിക്ക് തോന്നിയ ദിവസങ്ങള്‍. അവളുടെ വരവോടെ ഓഫീസ് ആകെ മാറി. മുന്‍പുണ്ടായിരുന്ന മടുപ്പ് ഇപ്പോഴില്ല. രാവിലെ ഓഫീസിലേക്ക് വരാന്‍ ഭയങ്കര ഉത്സാഹം; മടങ്ങിപ്പോകാനാണ് മടി. സവിത ചുറുചുറുക്കിന്റെ പര്യായമായിരുന്നു. അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും അതിവേഗതയിലാണ് പൊയ്ക്കൊണ്ടിരുന്നത്.

പക്ഷെ ദിവസങ്ങള്‍ കൊഴിയവേ സവിതയില്‍ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഗ്രാമീണ നിഷ്കളങ്കതയില്‍ നിന്നും അവള്‍ നഗരത്തിന്റെ വക്രതകളിലേക്ക് സ്വയമറിഞോ അറിയാതെയോ മാറാന്‍ ആരംഭിച്ചിരുന്നു. സ്വയം പണമുണ്ടാക്കാന്‍ തുടങ്ങിയതോടെ ന്യായമായും സംഭവ്യമായ മാറ്റങ്ങള്‍; ചെറിയ തലക്കനം, വേഷഭൂഷാദികളിലെ മാറ്റം.

സ്ഥിരം ചുരിദാര്‍ധാരിയായിരുന്ന അവള്‍ ഒരു
ദിവസം ജീന്‍സ് ധരിച്ചെത്തി. കണ്ണാടിയുടെ ഉള്ളിലൂടെ അവള്‍ സീറ്റിലെത്തി ബാഗ് വയ്ക്കുന്നത് ഞാന്‍ കണ്ടു. ശ്വാസം നിലച്ച മട്ടിലായിരുന്നു ഞാന്‍. ഇറുകിയ ജീന്‍സ് അവളുടെ തുടകളുടെ കൊഴുപ്പും ചന്തികളുടെ മുഴുപ്പും പൂര്‍ണ്ണമായി, തനതു മുഴുപ്പില്‍ വെളിപ്പടുത്തി.

“ഗുഡ് മോണിംഗ്” വാതില്‍ തുറന്ന് സവിത പറഞ്ഞു.

ഇപ്പോഴവള്‍ സര്‍ വിളി നിര്‍ത്തിയിരിക്കുന്നു. ഇളംമഞ്ഞ ടീ ഷര്‍ട്ടില്‍ കൂര്‍ത്തു മുഴുത്തു നില്‍ക്കുന്ന മുലകള്‍. നീണ്ടമുടി അലസമായിട്ടാണ് കെട്ടിയിട്ടിരിക്കുന്നത്.

“ഗുഡ് മോണിംഗ്. ഇന്ന് വേഷമാകെ മാറിയല്ലോ” അവളുടെ ശരീരവടിവില്‍ കണ്ണോടിച്ച് ഞാന്‍ ചോദിച്ചു.

“ഹസ് സ്ഥലത്തില്ല. ഉണ്ടെങ്കില്‍ സമ്മതിക്കില്ല ഇതിടാന്‍” അവള്‍ ചിരിച്ചു. പിന്നെ ചന്തികള്‍ നൃത്തം ചെയ്യിച്ച് ബാത്ത്റൂമിലേക്ക് പോയി.

“ഇന്ന് സവിത മാം ഭയങ്കര ഗ്ലാമര്‍ ആണല്ലോ സര്‍” ഓഫീസ് ബോയ്‌ ചായയുമായി വന്നപ്പോള്‍ പറഞ്ഞു. അവനും അവളെ ശ്രദ്ധിച്ചിരിക്കുന്നു. എന്നോട് നല്ല സ്വാതന്ത്ര്യം ഉള്ളവനാണ് അവന്‍. ഞാന്‍ സ്വയം അനുവദിച്ച സ്വാതന്ത്ര്യം.

“ഇതൊക്കെയാണോ നിന്റെ നോട്ടം” ഞാന്‍ ചോദിച്ചു.

“ഉള്ളതല്ലേ
പറഞ്ഞത്”

“ഉം..മോന്‍ പോ”

“സാറിനെ കാണിക്കാനാ” കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു. എനിക്കത് സുഖിച്ചെങ്കിലും പുറമേ ഭാവിച്ചില്ല.

ഞാനും അവളും ഒരുമിച്ചാണ് ലഞ്ച് കഴിക്കുക. അന്ന് ലഞ്ച് കഴിക്കുന്ന സമയത്ത് അവളെനിക്ക് ഒരു ചിക്കന്‍ ഫ്രൈ നല്‍കി. ഞാന്‍ പകരം മീന്‍ കൊടുത്തു.

“ഹസ് എവിടെപ്പോയി?” ഞാന്‍ ചോദിച്ചു.

“കമ്പനിയുടെ മറ്റൊരു പ്ലാന്റില്‍. ഇടയ്ക്കിടെ ഇങ്ങനെ ടൂറുണ്ട് പുള്ളിക്ക്”

“അപ്പോള്‍ സവിത തനിച്ചാകും അല്ലെ”

അവള്‍ മൂളി. അവളുടെ അഴകേറിയ ചുണ്ടുകളുടെ ചലനം എന്റെ പാന്റിന്റെ ഉള്ളില്‍ മുഴപ്പ് സൃഷ്ടിച്ചു.

“ഹസ് ഫാഷനബിള്‍ ഡ്രസ്സ്‌ അനുവദിക്കില്ലേ”

അവള്‍ തലപൊക്കി നോക്കിയിട്ട് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവള്‍ പതിവുപോലെ ചുരിദാറില്‍ ആണ് എത്തിയത്. ഇടയ്ക്ക് ഇതേപോലെ ഭര്‍ത്താവ് ഇല്ലാത്ത ദിവസങ്ങളില്‍ മാത്രം ജീന്‍സ്ധരിക്കും. അതില്‍നിന്നും ഒന്നെനിക്ക് മനസ്സിലായി, ഭര്‍ത്താവില്ലാത്ത നേരത്ത് അയാള്‍ക്ക് ഇഷ്ടമില്ലാത്തവ ചെയ്യാന്‍ അവള്‍ക്ക് മടിയില്ല. അതൊരു നല്ല സൂചനയായിരുന്നു.

“ഹായ്, എന്തൊക്കെ
ഉണ്ടെടി വിശേഷം! എത്ര നാളായി നീ വിളിച്ചിട്ട്”

ഒരു ദിവസം ബോസിന്റെ മുറിയില്‍ കയറിയിരുന്ന് സവിത ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. പക്ഷെ എനിക്കത് കേള്‍ക്കാം എന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. സ്വകാര്യ സംഭാഷണത്തിന് ബോസില്ലാത്ത സമയത്ത് അവിടെ കയറാന്‍ ഞാന്‍ അനുമതി കൊടുത്തിട്ടുണ്ട്. സ്വന്തം സീറ്റിലിരുന്നു സംസാരിച്ചാല്‍ ഓഫീസ് ബോയ്‌ കേള്‍ക്കുമത്രേ.

“ഇവിടെ സുഖം. ഓ, അങ്ങേരു ബോറാടീ” സവിത ചിരിക്കുന്നു. ആരുടെ കാര്യമാണ് ഇവള്‍ പറയുന്നത്? എന്റെയോ അതോ വേറെ ആരുടെയെങ്കിലുമോ?

“ഒരു നല്ല ഡ്രസ്സ്‌ ഇടാന്‍ സമ്മതിക്കില്ല. അയാള്‍ ഇല്ലാത്ത നേരം നോക്കിയാ ജീന്‍സ് ഇട്ടാണ് ഞാന്‍ ജോലിക്ക് വരുന്നത്” വീണ്ടും ചിരി. എനിക്ക് ആശ്വാസമായി. ഭര്‍ത്താവിന്റെ കാര്യമാണ്.

“ഇവിടെ ഞങ്ങള്‍ മൂന്നുപേരെ ഉള്ളടി. ജിത്തു സാറും ഞാനും പിന്നെ പ്യൂണും. എംഡി വല്ലപ്പോഴുമേ വരൂ…ഉം..ജിത്തു സാറോ? ചെറുപ്പമാ..ഉം..മാരീഡ്.. ഒന്നുപോടി..ഓ എന്നെ വലിയ ഇഷ്ടമാ..ഇല്ല വഴക്കൊന്നും പറയില്ല. ങേ..പോടീ പിശാചേ..വൃത്തികെട്ടവള്‍..” സവിത കുടുകുടെ ചിരിക്കുന്നു.

ഞാന്‍ താല്‍പര്യത്തോടെ ചെവിയോര്‍ത്തു:

“..കൂടിയെടി..നാട്ടീന്ന്
കൊണ്ടുവന്ന ഡ്രസ്സ്‌ ഒക്കെ ടൈറ്റ് ആയി. അതൊന്നും ഇടാന്‍ അങ്ങേരു സമ്മതിക്കത്തുമില്ല. ആ ഓറഞ്ച് ചുരിദാര്‍ കളയാന്‍ എന്നോട് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല..എന്റെ ഫേവറിറ്റ് ഡ്രസ്സാ അത്. പക്ഷെ ഒത്തിരി ടൈറ്റ് ആയി..അതേടീ..ഓ എന്ത് സുഖം..ബോറാ..ങാ..” അവള്‍ സംസാരം തുടരവേ ഞാനത് വിട്ടു ജോലിയില്‍ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *