അവന്‍റെ വാക്കുകള്‍ കേട്ട് ലജ്ജയോടെയും വിമ്മിഷ്ട്ടത്തോടെയും അവര്‍ അവിടുന്ന് പോകാന്‍ തുടങ്ങി.
“എങ്ങോട്ടാ പോകുന്നെ?”
ഷാജന്‍ ചോദിച്ചു.
“ഞാന്‍ ഒന്ന്‍….”
“അങ്ങനെ ഒന്നും രണ്ടും സിങ്കിള്‍ എടുക്കണ്ട…അവിടെ നിക്ക്!”
അവന്‍ അവരുടെ നേരേ അടുത്തു.
മേരിക്കുട്ടി അവന്‍റെ മുഖത്തേക്ക് സംശയത്തോടെ സംഭ്രമത്തോടെ നോക്കി.
[തുടരും]