ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 5

: ഞാൻ എന്തിനാ അതെല്ലാം ഓർക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കും. ഇതു എന്റെ ജീവിതം ആണ്. ഞാൻ ഇഷ്ടം ഉള്ളത് പോലെ ജീവിക്കും.പിന്നെ ഇതു എല്ലാം ചോദിക്കാൻ നീ ഒന്നും വരണ്ടാ കേട്ടോ.

: ഞാൻ ഇതു എല്ലാം അച്ഛനോട് പറയും.

നീ പറയുമോ എന്ന് പറഞ്ഞു കൊണ്ടു എന്റെ കൊങ്ങക്ക് പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

: നീ ഇവിടെ കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞാൽ നിന്നെ കൊന്നുകളയും. അറിയാമെല്ലോ ഞാൻ ആരാ എന്ന്.
ചേച്ചി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. കാരണം ഒന്ന് തീരുമാനിച്ചാൽ അത് നടത്താതെ ചേച്ചി അതിൽ നിന്ന് പിൻമാറിയില്ല.

പിന്നെ എനിക്കും ചേച്ചിയുടെ ഒപ്പം നിൽക്കേണ്ട വന്നു.

ചേച്ചിയെ പേടിച്ചു അല്ലാ അച്ഛനെ ഓർത്തു കൊണ്ടു മാത്രം.

മകൾ ഇങ്ങനെ ആണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല് അ പാവം ചങ്കുപൊട്ടി മരിക്കും.

അത് കൊണ്ടു തന്നെ എല്ലാം ഉള്ളിലൊതുക്കി കൊണ്ടാണ് അവിടെ കഴിഞ്ഞത് തന്നെ.

അങ്ങനെ ഒരു ദിവസം രാവിലെ ചേച്ചിയെ കാണാൻ ഇല്ലാ.

എല്ലാരും ചേച്ചിയെ അന്വേഷിച്ചു നടക്കാൻ തുടങ്ങി.

എന്നാൽ ഒരിടത്തുനിന്നും ചേച്ചിയെ പറ്റിയുള്ള വിവരം ഒന്നും കിട്ടിയില്ല.

അച്ഛൻ യും ഞാനും വല്ലാത്ത അവസ്ഥയിൽ ആയി അ സമയത്തിൽ.

ചേച്ചിയെ കാണാതെ ആയി കുറച്ചു ദിവസം കഴിഞ്ഞു ഞങ്ങൾ അറിഞ്ഞു ചേച്ചി ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന് .

ഒപ്പം വേറെ ഒന്നും കൂടി അറിഞ്ഞു ചേച്ചി ജോലി ചെയ്യിതു കൊണ്ടു ഇരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പൈസയും കൂടി അടിച്ചു കൊണ്ടാണ് ചേച്ചി പോയത് എന്ന്.
പിന്നെയും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ ആൾക്കാരല്ലേ ഇവിടെ വന്നു.

അച്ഛനെ അവർ അടിച്ചു പിന്നെ വേഗം തന്നെ അവർക്ക് നഷ്ടമായ പൈസ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അവർ പോയത്.

ഇതു എല്ലാം കേട്ട് നിൽക്കാൻ മാത്രമേ ഞങ്ങള്ക്ക് കഴിഞ്ഞുള്ളൂ.

അങ്ങനെ ഇരിക്കെ ആണ് ഞങ്ങളെ തേടി ജപ്തി നോട്ടീസ് വരുന്നത്.

ചേച്ചി വലിയ ഒരു തുകക്‌ വീട് പണയം വെച്ചിരുന്നു. അത് ഞങ്ങൾ അറിഞ്ഞത് തന്നെ അ നോട്ടീസ് വന്നപ്പോൾ ആയിരുന്നു.

എല്ലാം കൊണ്ടും ചേച്ചി ഞങ്ങളെ ചതിച്ചിരിക്കുന്നു.

എനിക്ക് അപ്പോൾ മനസ്സിൽ ആയി ചേച്ചി എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒളിച്ചോടിപ്പോയ.

തന്റെ മകൾ തന്നെ വഞ്ചിച്ചുവെന്ന്യും അത് പോലെ തന്നെ തന്റെ ഭാര്യ അന്ത്യവിശ്രമംകൊള്ളുന്ന വീട് നഷ്ടമാവുമെന്ന് എന്ന് മനസ്സിൽ ആക്കിയ അച്ഛൻ ഒരു മുഴം കയറിൽ അ രാത്രിയിൽ ജീവൻ ഉടക്കി.

സന്തോഷം നിറഞ്ഞ ഞങ്ങളുടെ വീട്ടിൽ മരണം മുഴക്കം ആയി.
എല്ലാരും എന്നെ വിട്ടു പോയി ചേച്ചി പോയപ്പോൾ ഞാൻ വിചാരിച്ചു അച്ഛൻ ഉണ്ടാകും എന്ന് എന്നാൽ അച്ഛനും പോയി.

ഞാൻ അങ്ങനെ അനാഥയായി. എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതെ ആയി.

അപ്പോൾ ഒരു സഹായ കൈയോടു കൂടി അച്ഛൻന്റെ കൂട്ടുകാരൻ പാക്കരൻ മാമൻ എന്നിൽ വന്നു.

പിന്നെ ഞാൻ നിന്നത് മുഴവൻ അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു.

ആയാൾ എന്നെ പൊന്നു പോലെ ആണ് നോക്കി ഇരുന്നത് എന്ന് നാട്ടുകാരുടെ മുൻപിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ രാത്രിൽ ആയാൾ കാമ പിശാച് ആയിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ദൈവദൂതനെപ്പോലെ ഇയാൾ എന്നെ കല്യാണം കഴിക്കാൻ വരുന്നത് തന്നെ.

പൊന്നും പണ്ഡവും ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ പാകരൻ മാമാക് സന്തോഷമായി.

എന്നാൽ എനിക്ക് ഇയാൾ എന്നെ ഇ നരക ജീവിതത്തിൽ നിന്നു രക്ഷിക്കാൻ വന്ന മാലാഖ ആണ് എന്ന് ഞാൻ കരുതി.

എന്നാൽ വിധി എന്നെ ഇവിടെയും തോൽപിച്ചു കളഞ്ഞു.

അവിടെത്തെ അത്ര അവസ്ഥ അല്ലെങ്കിലും ഏതാണ്ട് അവിടത്തെ പോലെ എല്ലാം ആയി.
എന്നാലും ഇവിടത്തെ അമ്മ ഉള്ളത് കൊണ്ടു മാത്രം ആണ് ഞാൻ ഇവിടെ കഴിയുന്നതുതന്നെ.

കാരണം എനിക്ക് ചെറുപ്പത്തിൽ കിട്ടാതെ പോയെ അമ്മയുടെ സ്നേഹം ഇവിടെ നിന്നു അ അമ്മയിൽ നിന്നും കിട്ടുന്നുണ്ട്.

പിന്നെ തനിക് ദേവൻ നെ കാണുമ്പോൾ എന്തോ പോലെ ആണ്.

എനിക്ക് നഷ്ടപ്പെട്ടുപോയ എന്തോ അവനിൽ ഉള്ളതുപോലെ എനിക്ക് തോന്നി.

അത് എന്താ എന്ന് മാത്രം എനിക്ക് അറിയാതില്ലാ.

എന്നാലും തനിക്കു മോഹിക്കാൻ പറ്റാത്ത ഒന്ന് ആണ് അവൻ എന്ന് അവള്ക്ക് അറിയാം.

അങ്ങനെ തന്റെ വിധിയെ യോർത്ത് കൊണ്ടു മുറിയുടെ ഒരു മൂലയിൽ കിടക്കുകയാണ് ദിവ്യ.

അപ്പുറത്ത് ഏട്ടത്തിയെ കുറച്ചു ഓർത്തുകൊണ്ട് ദേവനും നിദ്രയിലാണ്ടു.

പിറ്റേന്ന് രാവിലെ ദിവ്യ കണ്ണ് തുറക്കുമ്പോൾ അവൾ തന്റെ വിഷമങ്ങൾ മറന്നുകൊണ്ട് ഒരു പുഞ്ചിരി തൂകിക്കൊണ്ട് നേരെ കുളിക്കാൻ പോയി.

ഓരോ തുള്ളിയും ദേഹത്തിൽ വീഴുമ്പോൾ അവളുടെ പുറമേ തണുപ്പിക്കുന്നു യുള്ളൂ. എന്നാൽ അകത്ത് നീറിപ്പുകയുന്ന.
പിന്നെ തന്റെ വിഷമങ്ങൾ എല്ലാം മറന്നു കൊണ്ടു അവൾ കുളിച്ചു.

പിന്നെ നേരെ അടുക്കളയിൽ ചെന്നു ജോലി തുടങ്ങി .

അവൾ ജോലി ചെയ്യിതു കൊണ്ടു ഇരുന്നപ്പോൾ ആണ് ജാനകി അങ്ങോട്ട്‌ വരുന്നത്.

: മോൾ നേരെത്തെ എഴുന്നേറ്റ്.

: എഴുന്നേറ്റു അമ്മേ.

എന്നും പറഞ്ഞു അവൾ ജോലിയിൽ ലേക്ക് വീണ്ടും തിരിഞ്ഞു.

പതിവ് പോലെ പോലെ തന്നെ ഞാൻ എഴുന്നേറ്റപ്പോൾ പത്തുമണിയായി.

പിന്നെ ഇന്നലത്തെ കളിയുടെ ക്ഷീണവും ഉണ്ടായിരുന്നു എന്നും പറയാം.

പിന്നെ നേരെ അടുക്കളയിൽ ചെന്നു അമ്മയുടെ കൈയിൽ നിന്നു ചായ മേടിച്ചു കുടിച്ചു.

ഞാൻ ചെന്നപ്പോൾ അ വെട്ടു പോത്ത് നേരെത്തെ പോയിരുന്നു.
പോയത് നന്നായി ഇല്ലെങ്കിൽ ഞാൻ പിടിച്ചു ഒരു മൂലയിൽ ഇട്ടേനെ.

എന്ന് മനസ്സിൽ പറഞ്ഞു നേരെ പോയി പല്ല് തേച്ചു.

പിന്നെ നമ്മുക്ക് പണ്ടേ കുളി അലര്ജിയ ആണല്ലോ.

അപ്പോൾ പിന്നെ നമ്മുടെ സ്ഥിരം കലാപരിപാടിയ്ക്ക് നേരെ ഡൈനിങ് ടേബിൾ പോയിരുന്നു.

: അമ്മേ ഫുഡ്‌ തായോ.

: മോളെ ഏത് പിച്ചക്കാരെ വന്നിരിക്കുന്നു എന്ന് അടുക്കളയിൽ ഏട്ടത്തിയുടെ പറയുന്നത് ഞാൻ കേട്ടു.

പിന്നെ നമ്മുക്ക് മറ്റേ സാധനം ഇല്ലല്ലോ ഏത് ഉളുപ്പ്.

കുറച്ചു കഴിഞ്ഞു ഏട്ടത്തി ഫുഡ്‌ ആയി വന്നു.

ഏട്ടത്തിയെ കണ്ടപ്പോൾ എന്റെ ചിന്ത മുഴുവനും ഇന്നലെ ഞാൻ കണ്ട കാഴ്ച തന്നെ ആയിരുന്നു.

അത് കഴിഞ്ഞപ്പോൾ എന്തോ എനിക്ക് ഏട്ടത്തിയെ കാണുമ്പോൾ എന്തോ പോലെ.

മനസ്സ് വല്ലാതെ ചൂട് പിടിക്കുന്നു ഒന്ന് തണുപ്പിക്കണം.
എന്റെ ഉള്ളിൽ ഉള്ളത് ആരോടെ എങ്കിലും തുറന്നു പറയണം.

അതിനു പറ്റി ആൾ നമ്മുടെ ശ്രുതി ആണ്.

അശ്വതി ചേച്ചിയോട് പറയാം പക്ഷേ എന്നാലും ഒരു ചമ്മൽ അത് കൊണ്ടു ആണ് ചേച്ചിയോട് പറയാൻ ഒരു മടി.

പിന്നെ ഫോൺ വിളിച്ചു ശ്രുതിയോടെ പറഞ്ഞാലോ എന്ന് ഒരു തോന്നൽ .

പക്ഷേ ഫോൺ വിളിച്ചാൽ ഒരു സുഖവും ഇല്ലാ നേരിൽ പോയി കണ്ട് കളയാം എന്ന് ഞാൻ തീരുമാനിച്ചു.

: അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം .

: എവിടെ പോവാടാ എപ്പോൾ വരും.

Leave a Reply

Your email address will not be published. Required fields are marked *