“ആഹാ. അത് ശെരി. നമ്മക് സുഖം ആണല്ലോടാ.” ചായ അടിച്ചു കൊണ്ട് ഭാസ്കരൻ പറഞ്ഞു.
“ഏഹ്? എന്തെ അങ്ങനെ പറഞ്ഞെ?”
നീ ആ പോലീസ് കാരന്റെ ഭാര്യയെ കണ്ടില്ലേ?”
“ഇല്ല.”
“മ്മ്.. അതിന്റെയ.. നല്ല കിടിലൻ ചരക്ക് ആട ഗോവിന്ദ അത്. അതുപോലെ നല്ല ഐശ്വര്യം ഉള്ള മുഖവും. വലിയ പ്രായം ഒന്നും ഇല്ല ഒരു ഇരുപത്തിയേട്ട്-ഇരുപത്തിയൊമ്പത് അത്രേയൊക്കെയൊള്ളു. കാണാൻ നല്ല സിനിമ നടിയെ പോലെയാ!! കൂടാതെ നല്ല വടിവോത്ത കൊഴുത്ത ശരീരവും.”
“എന്റെ ഭാസ്കർ ചേട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കലെ. അല്ല? നിങ്ങൾ എങ്ങനെ കണ്ട് അവളെ?”
“ഇന്ന് കാലത്ത് അവർ ചായകുടിക്കാൻ ആയിട്ട് വന്നായിരുന്നു. കാലത്തെ അമ്പലത്തിൽ പോയിട്ട് വന്നതാ എന്നാ പറഞ്ഞെ. എന്റെ ഗോവിന്ദ! നീ അവളെ കാണണമായിരിന്നു ആ സെറ്റ് സാരിയിൽ. സത്യം പറയാലോ അവളെ കണ്ടിട്ട് എനിക്ക് ആ മേശയിൽ ഇട്ടിട്ട് സാരീ പൊക്കി വെച്ച് പൂശാൻ ആണ് തോന്നിയത്.
“നീ ഒന്ന് മുട്ടി നോക്കടാ. ചിലപ്പോൾ അവൾ നിനക്ക് കാൽ അകത്തി തന്നാലോ? എന്തായാലും എനിക്ക് ഈ വയസ്സാം കാലത്ത് അവളെ ഒന്നും മെരുകാൻ കഴിയും എന്ന് തോന്നുന്നില്ല. നീ ഒന്ന് നോക്ക്. കിട്ടിയാൽ ചേട്ടനും കൂടി തരണേ.”
“ശേ! നിങ്ങൾ ഇത് എന്താണ് പറയണത്. ചില്ലറ കളി ഒന്നും അല്ല അത്. അതും ഒരു പോലീസ് കാരന്റെ ഭാര്യ അല്ലെ. അതിനു അതിന്റെതായ റിസ്ക് ഉണ്ട്.”
“ഗോവിന്ദാ.. നീ ഇത് എത്ര നാൾ ആയി ഇങ്ങനെ ഒറ്റ തടിയായിട്ട് നടക്കുന്നു, പ്രായം മുപ്പതായിലേ? അതുകൊണ്ട് പറഞ്ഞതാ.”
“എന്നും പറഞ്ഞു കണ്ടവന്റെ ഭാര്യയെ കയറി കല്യാണം കഴിക്കാൻ പറ്റില്ലാലോ.”
“ഇല്ല. വേണ്ട. പക്ഷെ ഒരു കളി കിട്ടിയാൽ എന്തിയെ പുള്ളിക്യോ?”
“ആവോ… നിങ്ങൾ ഇപ്പൊ ചായ എടുക്ക്, എന്തായലും ഉച്ച കഴിഞ്ഞ് ഞാൻ ആ വഴി ഒന്ന് ഇറങ്ങുന്നുണ്ട്. അപ്പോ നോക്കാം.”
കുറുക്കൻ മൂലയിൽ പുതിയ കുടുംബം വന്നു പാർത്തിട്ടുണ്ട്. ഒരു പോലീസ് കാരനും, അയാളുടെ ഭാര്യയും, പിന്നെ ഒരു രണ്ട് വയസ്സ് മാത്രം പ്രായം ഉള്ള അവരുടെ കുട്ടിയും.
പോലീസ് എന്ന് പറയുമ്പോ സബ് ഇൻസ്‌പെക്ടർ ഒന്നും അല്ല. ഒരു സാധാ കോൺസ്റ്റബിൾ. പേര് സജി. ഭാര്യയുടെ പേര് ശരണ്യ. ശരണ്യ നല്ല സമ്പത്തുള്ള ആലപ്പുഴയില്ലേ പേര് കേട്ട ഒരു നായർ കുടുംബത്തിൽ വളർന്ന പെൺ ആണ്.
കോളേജിൽ വെച്ചാണ് ശരണ്യ ആദ്യമായി സജിയെ കാണുന്നത്. അവൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ, സജി തേർഡ് ഇയർ സീനിയർ ആയിരുന്നു. അവിടം തൊട്ട് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. പക്ഷെ ശരണ്യയുടെ വീട്ടുകാർക്ക് സജിയും ആയിട്ടുള്ള ബന്ധത്തിനോട് എതിർപ്പായിരുന്നു. അഭിമാന പ്രശ്നം ആയിരുന്നു അത്രേ കാരണം. അവർ കുറയെ കാലം ആലപ്പുഴയിൽ ഒരു വാടക വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്, പക്ഷെ ഇപ്പോൾ സജിക്ക് പോലീസ് ട്രെയിനിങ് കഴിഞ്ഞിട്ട്, ആദ്യത്തെ ട്രാൻസ്ഫർ കിട്ടിയത് തൃശ്ശൂരിലേക്കു ആയിരുന്നു.
അതുകൊണ്ട് ഇരുവരും നാട് വിട്ടു, ഇപ്പോൾ തൃശ്ശൂരിൽ വന്നു രജിസ്റ്റർ മാര്യേജ് നടത്തി, കുറുക്കൻ മൂലയിലേക് താമസം മാറി.
അവർ ഇപ്പോൾ കൊടുമാനൂർ മനയുടെ സമീപത്തുള്ള വീട്ടിൽ ആണ് താമസം.
– സജിയുടെ വീട്ടിൽ –
“ചെഹ്! അങ്ങളെയും പെങ്ങളേയുമോ? അയ്യേ! വൃത്തികേട്!” അയൽ കാരി ഷീബയിൽ നിന്നും മനയിലെ ആചാരങ്ങൾ ഒക്കെ പറഞ്ഞു കേട്ടു കഴിഞ്ഞപൊള്ളുള്ള ശരണയുടെ റിയാക്ഷൻ.
“ഇതൊക്കെ ഓരോ ആചാരം അല്ലെ മോളെ, അയ്യേ എന്നൊന്നും പറയരുത്”
“എന്നാലും ഷീബയേച്ചി ഇതൊക്കെ സാധാരണ ആളുകൾ ചെയുന്ന കാര്യമാണോ? ഏഹ്? ചേച്ചിക്കും ഇല്ലേ രണ്ടു മക്കൾ? അവരെ കൊണ്ട് ചേച്ചി അങ്ങനെ ചെയ്യിപ്പിക്കുമോ?”
“ശരണ്യ മോളെ അതാ ഞാനും പറഞ്ഞെ. അവർ സാധാരണ മനുഷ്യർ അല്ല. ദൈവസന്തതികൾ ആണ്.”
“ഓ പിന്നെ ചേച്ചിക് വേറെ പണിയൊന്നും ഇല്ലേ? ഇതൊക്കെ ഓരോ അന്ധവിശ്വാസം ആണെന്നെ..”
