വേശ്യായനം – 1 5അടിപൊളി  

ഇനിയൊരിക്കലും നാട്ടിലേക്ക് വരില്ലെന്ന് ഖാലിദ് ഉറപ്പിച്ചു. തന്റെ പെങ്ങളെ ഇനി കണ്ടെന്നു വരില്ലെന്നും അയാൾക്ക് മനസ്സിലായി. ഖാലിദിന്റെ മനസ്സിൽ കാടും കല്യാണിയും ബിസിനസ്സും മാത്രമായിരുന്നു. അയാൾ അയാളുടെ ആ ലോകത്തേക്ക് തിരിച്ചു പോയി.. രാത്രി തുടർച്ചയായ മുട്ടുകേട്ടാണ് നസീബ വാതിൽ തുറന്നതു. വീട്ടു മുറ്റത്ത് രണ്ടു പോലീസുകാർ നിൽക്കുന്നു. നസീബയെ കണ്ടതും അവർ മുന്നോട്ടു വന്നു. പോലീസ്: നിങ്ങൾ ഇലഞ്ഞിക്കൽ ആണോ ജോലി ചെയുന്നത്? നസീബ: അതെ. എന്താണ് സർ കാര്യം? പോലീസ്: അതൊക്കെയുണ്ട്, നിങ്ങൾ ഇന്ന് ഇപ്പോളാണ് വീട്ടിലേക്കു വന്നത്? പോലീസുകാർ ചോദ്യങ്ങൾ തുടർന്നു. നസീബക്ക് ആകെ പന്തികേട് തോന്നി. പോലീസ് ഒന്നും വിട്ടു പറഞ്ഞില്ല. അവർ പോയതും നസീബ സലീനയെയും കൂട്ടി ഇലഞ്ഞിക്കലേക്കു വേഗം നടന്നു. അവിടെ ആൾക്കൂട്ടം കണ്ടതോടെ നസീബയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ മുൻവശത്തെത്തിയപ്പോൾ മേനോന്റെ ശരീരം ആംബുലൻസിൽ കയറ്റുന്നതാണ് നസീബ കണ്ടത്. അവളുടെ കണ്ണിൽ ഇരുട്ട് കയറി. അടക്കവും മറ്റും കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു . കൃഷ്ണദാസ് കുറച്ചു ദിവസങ്ങൾക്കു ശേഷം തിരിച്ചു പോയി. വീട്ടിൽ ചന്ദ്രികയും ആതിരയും തനിച്ചായി. നസീബക്ക് തന്റെ ജീവിതം വഴി മുട്ടിയ പോലെ ആയി. തനിക്കു സംരക്ഷണം തന്ന ആൾ പോയി. ഇനി താനും മകളും എങ്ങനെ ജീവിക്കും? ആര് തങ്ങൾക്കു സംരക്ഷണം തരും? ഒരായിരം ചിന്തകൾ നസീബയുടെ മനസ്സിലൂടെ കടന്നു പോയി. നാട്ടിലാർക്കും മേനോന്റെ കൊലപാതകം വിശ്വസിക്കാൻ കഴിഞ്ഞില്ല. പലർക്കും മേനോനെ അത്രക്ക് ഇഷ്ടമല്ലെങ്കിലും ആരും ഇങ്ങനെ ഒരു മരണം മേനോന് വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഒരാൾ അപ്പോൾ അതിയായി സന്തോഷിക്കുന്നുണ്ടായിരുന്നു. വര്ഷങ്ങളായി മേനോന്റെ അന്ത്യം ആഗ്രഹിച്ചിരുന്ന അയാൾക്ക് വീണു കിട്ടിയ സൗഭാഗ്യമായി ഈ മരണം മാറി.

വര്ഷം 1975,  കാരിപ്പറമ്പ്  അബൂബക്കർ അങ്ങാടിയിൽ ഒരു ഇറച്ചിക്കട നടത്തിയാണ് ജീവിച്ചിരുന്നത്. അയാൾക്ക് മൂന്നു മക്കളാണ് ഉള്ളത്. മൂത്ത രണ്ടു പെൺകുട്ടികളെയും കെട്ടിച്ചയച്ചു. ഇളയ മകൻ അഹമ്മദും ബീവി ആയിഷയും ആണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. അവരുടെ കൊച്ചു വീട്ടിൽ അവർ സന്തോഷത്തോടെ കഴിഞ്ഞു. അബൂബക്കർ ഒരു ഇരുനിറത്തോട് കൂടിയ മെലിഞ്ഞ ശരീരപ്രകൃതക്കാരനാണ്. കഠിനാദ്ധ്വാനം  അയാളുടെ ശരീരത്തിൽ പ്രകടമായിരുന്നു. ഏകദേശം അറുപതിനടുത്തു പ്രായമുള്ള അയാൾ ആ പ്രായത്തിലും തികഞ്ഞ ആരോഗ്യവാനായിരുന്നു. അബൂബക്കറിന്റെ ബീവി ആയിഷ അമ്പതു വയസ്സിലും യവ്വനം വിട്ടിരുന്നില്ല. അവളുടെ അളവിൽ കൂടിയ മുലകളും ഭാരിച്ച കൊതവും നാട്ടുകാർക്ക് നയന സുഖം കൊടുത്തു. അഹമ്മദ് നീണ്ടു ആരോഗ്യവാനായ ചെറുപ്പക്കാരനാണ്. അടിയന്തരാവസ്ഥക്കാലത്തിൻ്റെ ആനുകൂല്യം മുതലെടുത്ത് തൻ്റെ സാമ്രാജ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു രാമദാസമേനോൻ അപ്പോൾ.  അബൂബക്കറുടെ ഇറച്ചിക്കട അയാളുടെ കണ്ണിലെ കരടായി അങ്ങാടിയിൽ നിലനിന്നു. ആ കടക്കു ചുറ്റുമുള്ള കെട്ടിടങ്ങൾ എല്ലാം മേനോൻ സ്വന്തമാക്കിയിരുന്നു. പരമ്പരാഗതമായി കിട്ടിയ കട ആയതിനാൽ അബൂബക്കർക്കു അത് വിൽക്കാൻ മനസ്സ് വന്നില്ല. പുറം ലോകത്തിനു മാന്യനും ആദര്ശധീരനുമായ മേനോൻ മാന്യമായ രീതിയിൽ പൊന്നിൻ വിലക്ക് ആ കെട്ടിടം അവ്വശ്യപ്പെട്ടപ്പോൾ അബൂബക്കർ അത് വിനീതമായി നിരസിച്ചു. ഈ കെട്ടിടങ്ങൾ പൊളിച്ചു അവിടെ വലിയൊരു വ്യാപാര സമുച്ചയം പണിയാനുള്ള മേനോന്റെ ആഗ്രഹത്തിന് ഒരേ ഒരു വിലങ്ങുതടി അബൂബക്കറിന്റെ ഇറച്ചിക്കട ആയിരുന്നു. എന്നത്തേയും പോലെ അഹമ്മദ് മൂന്നര നാലുമണിയോടെ എണീറ്റു കടയിലേക്ക് പോയി. അറക്കാനുള്ള പോത്തും  ആടുകളും അപ്പോളാണ് എത്താറ്. അതേസമയം ഉറക്കമുണർന്ന അബൂബക്കർ ആയിഷയുടെ വശത്തേക്ക് തിരിഞ്ഞു നോക്കി. അവൾ മറുവശത്തേക്കു ചെരിഞ്ഞു ചുരുണ്ടു കിടന്നുറങ്ങുന്നു.  തൻ്റെ നേരെ അവളുടെ കൊതം തള്ളിയാണ് കിടപ്പു. നൈറ്റി മുട്ടുവരെ ചുരുണ്ടു പൊങ്ങി കിടക്കുന്നു. അവളുടെ ആ കിടപ്പു കണ്ടപ്പോൾ അബൂബക്കറിന്റെ കുണ്ണ കമ്പിയായി. രാത്രി ഷെഡ്‌ഡി ഇടുന്ന പതിവില്ലാത്തതിനാൽ കുണ്ണ മുണ്ടിനിടയിലൂടെ പുറത്തേക്കു തല നീട്ടി. ആയിഷയും നൈറ്റിക്കുള്ളിൽ ഒന്നുമിടാതെയാണ് ഉറക്കം. അബൂബക്കർ ആയിഷക്കു നേരെ തിരിഞ്ഞു ഒരു കയ്യെടുത്തു അവളുടെ അരക്കെട്ടിൽ വച്ചു അവളുടെ പുറകിലേക്ക് ഒന്നുകൂടെ ഒട്ടികിടന്നു അയാളുടെ കുണ്ണമകുടം ബീവിയുടെ കോതവിടവിൽ നൈറ്റിക്ക് പുറത്തുകൂടെ മുട്ടിച്ചു കിടന്നു. അരക്കെട്ടിൽ വച്ച കൈ ആയിഷയുടെ മുലകളിലേക്ക് കൊണ്ടുവന്നു പതുക്കെ ഒന്ന് പിതുക്കി. ആയിഷ ഉറക്കത്തിൽ കൊതം ഒന്നുകൂടെ കുണ്ണയിലേക്ക് മുട്ടിച്ചു കിടന്നു . അബൂബക്കർ നൈറ്റിയുടെ സിപ് തുറന്നു മുലകൾ പതുക്കെ പിടിച്ചു കളിച്ചു.

Updated: August 6, 2026 — 3:26 pm

Leave a Reply

Your email address will not be published. Required fields are marked *