അംബികതമ്പുരാട്ടിയുടെ നവവധു – 1 Like

”സെന്റോ… എന്ത്… സെന്റ്…” ഭാസ്‌ക്കരന്‍ രവിയ്ക്ക് തെറ്റുപ്പറ്റിയതില്‍ പിടിച്ച് വിഷയം മാറ്റാന്‍ ശ്രമിച്ചു.

”സെന്റും കുന്റും ഒന്നുമല്ല… വേറെന്തോവാ…. വള്ളത്തിലിരിക്കുന്നവരുടെ ഇംഗ്ലീഷ്‌കേട്ടുള്ള പരിജ്ഞാനമേ എനിക്കുള്ളു. പക്ഷേ പൊന്ന് ഭാസ്‌ക്കരേട്ടാ… നിങ്ങള് കരഞ്ഞാലും കാല് പിടിച്ചാലും കഥയില്ല… നിങ്ങലാ കഥ ഇപ്പോ ഇവിടെ പറഞ്ഞിട്ടേ ഞാന്‍ കോണമൈസിനുള്ളു…”

”എടോ കോണമൈസും കോണാനുമൊന്നുമല്ല കോമ്പ്രമൈസ്…”

”ങാ എന്തോ കോണാനേലും ആവട്ട് നിങ്ങള് പറ കാര്യം…”

”എടാ ചെറുക്കാ അത് സൊസൈറ്റിയിലൊരു കണക്കെഴുതുന്ന കൊച്ചുണ്ട്…”
”കണക്കെഴുതുന്ന കൊച്ചേ…. ഒന്ന് പോ ഭാസ്‌ക്കരേട്ടാ അവര്‍ക്ക് പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് കാണും… ആ സിനിമാ നടി ഉര്‍വശീടെ കൂട്ടിരിക്കുന്ന സീനത്തിന്റെ കാര്യമല്ലേ നിങ്ങള്‍ പറയുന്നത്…”

”അതേ… സീനത്ത് തന്നെ…. വൈകിട്ട് ആഫീസടച്ച് കഴിഞ്ഞിട്ട് ചിലപ്പോഴൊക്കെ ഞങ്ങളൊന്ന്…”

രവി അത് കേട്ട് രണ്ട് ചുമ ചുമച്ചു…

”ഒന്നെന്ന് വെച്ചാല്‍…”

”എടാ… ഒന്ന് ഇടും… എടുക്കും പിടിക്കും…”

”നിങ്ങളൊന്ന് വിശദമായി പറ ഭാസ്‌ക്കരന്‍ചേട്ടാ… ഒന്നാമതേ ആ സീനത്തിന്റെ ചന്തി കണ്ട് ഈ സീനത്തെന്നാ എന്റെ തോണിയിലൊന്ന് ഇക്കരെ കടക്കുന്നതെന്ന് എത്രതവണ ചിന്തിച്ചിട്ടുണ്ടെന്നോ…”

”അതിന് നീ എപ്പോഴാ സീനത്തിനെ കാണുന്നത്…”’

”എന്റെ പൊന്ന് ഭാസ്‌ക്കരേട്ടാ സീനത്തിനെ കാണാനല്ലേ ഞാനിക്കരയിലുള്ള ലോണ്‍കാരുടെയെല്ലാം ലോണ്‍ അടച്ചുകൊടുക്കാന്‍ അക്കരെ സൊസൈറ്റിയില്‍ വരണത്… എന്റെയൊരു ആരാധനാ പാത്രമാണ് സീനത്ത്…. ആ സീനത്തിനെ ഊക്കുന്ന ഭാസ്‌ക്കരേട്ടന്‍ ഇന്ന് മുതല്‍ എനിക്ക് ദൈവത്തിന്റെ പ്രതിപുരുഷനാ പ്രതിപുരുഷന്‍…”

” എന്റെ പൊന്ന് രവീ നീ ഇങ്ങനൊന്നും പറഞ്ഞ് എന്നെ പൊക്കാതെ… ഒന്നാമതേ വയസ് അറുപതാകാറായി….”

”ഉവ്വാ… അതിനിനി ആറ് വര്‍ഷം കൂടി ഉണ്ടല്ലോ… അത് വരെ സീനത്തിന്റെ ഭാരം താങ്ങാന്‍ ഈ അണ്ടിക്ക് ഉറപ്പുണ്ടോ ഭാസ്‌ക്കരേട്ടാ…”

”എന്താ നിന്റെ അണ്ടികൊണ്ട് നിനക്ക് താങ്ങണോ സീനത്തിനെ…” ഭാസ്‌ക്കരന്‍ മെല്ലെ ചിരിച്ചുകൊണ്ട് ചോദിച്ചു.

രവി തന്റെ കൈലിയൊന്ന് മടക്കികുത്തി.

”അങ്ങനെ ചോദിച്ചാല്‍… നടക്കോ… നടന്നാലൊരു കൈ നോക്കും… എന്തേ…”

”രവിയ്ക്ക് അത്രയ്ക്കങ്ങ് ആശയുണ്ടേല്‍ ഞാനൊന്ന് ഇടപെടാം…”

”ഇടപെട്ടാല്‍ പോര നടത്തിയിരിക്കണം…. കട്ടായം…”

രവി ഭാസ്‌ക്കരന്റെ കൈയ്യില്‍ പിടിച്ച് ഉറപ്പിക്കുന്ന രീതിയില്‍ കുലുക്കി.

”നിങ്ങളീ വെളുപ്പാന്‍ കാലത്തെന്താ ഷേക്ക് ഹാന്‍ഡ് കൊടുത്ത് കളിക്കുവാണോ….”

”ആ….ചാക്കോച്ചായനോ…. എന്താ അച്ചായാ താമസിച്ചത്…”
”അല്ല രവിയേ എന്താ നിങ്ങളീ രമയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ ങേ ങേ… ”

താന്‍ ഇന്നലെ രാത്രി ആളിനെ കൊണ്ട് ഇക്കരവിട്ടകാര്യവും മറ്റും രവി ചാക്കോച്ചനോടും വിശദീകരിച്ചു.

”ചതിച്ചോ… രമ അവിടുള്ളോണ്ടല്ലേ അവള് തുണിയലക്കണതും മുറ്റമടിക്കണതും കാണാനായിട്ട് ചായകുടിക്കാനെന്ന മട്ടില്‍ ഇവിടെ ആള് കൂടണത്… എങ്ങാണ്ടൂന്ന് വന്നവന്‍ രമയേയും അടിച്ചോണ്ട് പോയോ ഈശോയേ….” ചാക്കോ നെഞ്ചത്ത് കൈവെച്ചു.

”വന്നേ വന്നേ നമുക്കൊന്ന് നോക്കാം… ഇനി അവന്‍ കൊന്നിട്ടേച്ച് വല്ലോം പോയേക്കുവാണോന്ന്…” പ്രഭാകരന്‍ മരത്തടികൊണ്ടുള്ള രമയുടെ ഗേറ്റ് പൊക്കിമാറ്റിവെച്ചിട്ട് മുറ്റത്തേക്ക് കയറി.

”സൂക്ഷിക്കണേ… വിരലടയാള വിദഗ്ദ്ധര്‍ വന്നാല്‍ നിങ്ങള് കുടുങ്ങത്തേയുള്ളൂ…”
പിന്നില്‍ നിന്ന് രവി വിളിച്ചുപറഞ്ഞു.

”ഞാനൂടെ വരാം… ഇത്രനാളും ചായക്കട ഇവിടെ നടത്തിയിട്ടും ഈ മുറ്റത്തൊന്ന് കാല്കുത്താന്‍ പറ്റീട്ടില്ല…” ചാക്കോയും മുറ്റത്തേക്ക് കയറി.

”മുറ്റത്തെന്തിനാ കാല് കുത്തണേ അച്ചായന്റെ കണ്ണെപ്പോഴും ആ മുറ്റത്തുണ്ടല്ലോ…” രവി പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു.

”എന്താരവിയണ്ണാ അവിടെ…” പത്രം ഇടുന്ന ഗോപകുമാര്‍ ആയിരുന്നു. സൈക്കിളില്‍ ഒരുകാല്‍ താഴെകുത്തി നിന്നാണ് അവനത് ചോദിച്ചത്.

”കൊച്ചുപിള്ളേരൊന്നും അറിയണ്ട കാര്യമല്ല… പോടാ പോടാ…”

Leave a Reply

Your email address will not be published. Required fields are marked *