അംബികതമ്പുരാട്ടിയുടെ നവവധു – 1 Like

രവി ചായക്കടയ്ക്ക് നേരെ നടന്നു.

കണ്ടവരോടൊക്കെ രമയെ ആരോ കൊന്നു എന്ന് പറഞ്ഞ് നിന്ന് മുന്നിലൂടെ പോയ കറുത്ത ആക്ടീവയിലെ വലിയ കുണ്ടിയും ഞൊറിവയറും രവി അറിയാതെ നോക്കിപ്പോയി. ചായഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കിയിട്ട് രവി ചിന്തിച്ചു. ഭാസ്‌ക്കരേട്ടന്‍ വന്നിട്ടില്ലല്ലോ… ആഹാ സീനത്ത് അപ്പോള്‍ സൊസൈറ്റിയില്‍ ഒറ്റയ്ക്കല്ലേയുള്ളൂ. താനിനി അക്കരെയെത്തിയാലല്ലേ ഭാസ്‌ക്കരേട്ടന് ഇക്കരെ വരാന്‍ പറ്റൂ…

”കാശ് പറ്റിലെഴുതിയേക്കാനോ രവിയേ… രാവിലേ കടം…”” ചായക്കടക്കാരന്റെ ശബ്ദം. അപ്പോഴാണ് താന്‍ അറിയാതെ സൊസൈറ്റിക്ക് നേരെ നടന്നു എന്ന് രവി മനസ്സിലാക്കിയത്.

”അല്ല ഇന്നാ…ഞാനങ്ങ് വിട്ടുപോയി…”” പോക്കറ്റില്‍ നിന്ന് പത്ത് രൂപ എടുത്ത് ചായക്കടയ്ക്ക് മുന്നിലെ മിഠായി ഭരണിയുടെ മുകളില്‍ വെച്ചിട്ട് രവി സൊസൈറ്റിക്ക് നേരെ നടന്നു.

വള്ളം ഊന്നി ഉറച്ച നെഞ്ചും കൈകാലുകളിലെ മസ്സിലുമുള്ള രവിയെകണ്ടാല്‍ സര്‍ക്കസ്സിലെ നീഗ്രാകളെപോലെയുണ്ട്.
രവിയെത്തുമ്പോള്‍ സീനത്ത് ആക്ടീവ ഷെഡ്ഡില്‍വെച്ചിട്ട് അതില്‍ ഇരിക്കുകയായിരുന്നു.

”അതേ… സാറേ… ഭാസ്‌ക്കരേട്ടന്‍ താമസിക്കും വരാന്‍… ” മെറൂണ്‍ കളറിലെ സാരിയില്‍ ചാടി നില്‍ക്കുന്ന സീനത്തിന്റെ ചന്തിയില്‍ നോക്കിയാണ് രവി പറഞ്ഞത്.

”ചേട്ടനാ വള്ളം ഊന്നുന്നു ചേട്ടനല്ലേ… എന്താ ഭാസ്‌ക്കരേട്ടന് വള്ളം കിട്ടിയില്ലേ…”” സീനത്ത് മൃദുലമായ സ്വരത്തില്‍ ചോദിച്ചു.

”അതല്ല അവിടൊരു പോക്കുകേസ് രമയുണ്ടായിരുന്നു അവളെ ആരോ കൊന്നു…” രവി ഒഴുക്കന്‍മട്ടില്‍ പറഞ്ഞു.

”പോക്കുകേസോ എന്ന് പറഞ്ഞാലെന്താ ചേട്ടാ…” സീനത്ത് നിഷ്‌കളങ്കതയോടെ ചോദിച്ചു.

”ശ്ശേ അതറിയില്ലേ… ഈ പ്രഭാകരന്‍ അതൊന്നും പറഞ്ഞ് തന്നിട്ടില്ലേ… ബാക്കിയെല്ലാം പറയുമല്ലോ പിന്നെന്താ…”

”പ്രഭാകരേട്ടന്‍ എന്ത് പറഞ്ഞൂന്ന ചേട്ടന്‍ പറയുെയന്നെ…” ചിരിച്ചികൊണ്ടാണ് സീനത്ത് അത് ചോദിച്ചത്.

ആ ധൈര്യത്തില്‍ രവി കുറച്ചുകൂടി മുന്നിലേക്ക് കയറി നിന്നിട്ട് ടൂവീലര്‍ ഷെഡ്ഡിന്റെ തൂണില്‍ ചാരി നിന്നു.

”ഉം… ഉം… എല്ലാം പറഞ്ഞിട്ടുണ്ട് സീനത്തേ…”

”ഈ ചേട്ടന്റെയൊരുകാര്യം എന്താ പറഞ്ഞേന്നു പറ”

”വേണ്ട അത് പറഞ്ഞാല്‍ സാറെന്നെ രാവിലെ ചീത്തവിളിക്കും. പിന്നെ പ്രഭാകരേട്ടനോട് പിണങ്ങും. ആകെ വിഷയമാകും. ഞാന്‍ കാരണം വെറുതെ ഒരു പ്രശ്‌നമുണ്ടാക്കണ്ട..”

രവി നിഷ്‌കളങ്കത അഭിനയിച്ചു.

”അച്ചോടാ… ഒരു പാവം… എന്നാലും പറ… ഞാന്‍ വഴക്കാക്കില്ല…”

”എന്നാ കൈയില്‍ തൊട്ട് സത്യം ചെയ്യ്…” രവി പറഞ്ഞു.

”കൈനീട്ട്…” സീനത്ത് കൊച്ചുകുട്ടികളെപോലെ പറഞ്ഞു.

രവി കൈനീട്ടി. വള്ളക്കോല്‍പിടിച്ച് തഴമ്പുവന്ന രവിയുടെ കയ്യിലേക്ക് സീനത്ത് തന്റെ മൃദുലമായ കൈവെള്ള വെച്ചു.

”സത്യം….”

അത് കേട്ടതും രവി സീനത്തിന്റെ കയ്യില്‍ ബലമായി പിടിച്ചു.
”ഈ മൃദുലമായ കൈപോലെയാണ് സീനത്തിന്റെ ദേഹം മുഴുവനും എന്നാണ് പ്രഭാകരേട്ടന്‍ പറഞ്ഞിട്ടുള്ളത്….” പ്രഭാകരന്‍ സീനത്തിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

സീനത്ത് നാണത്താല്‍ തലതാഴ്ത്തി.

”ഒത്തിരികേട്ടിരിക്കുന്നു. വാ പുറകിലേക്ക് പോകാം…. ആരെങ്കിലും വരുംമുന്നേ…” രവിയുടെ വാക്കുകകള്‍ക്ക് കാമാവേശമുണ്ടായിരുന്നു.

”അയ്യോ രാവിലെ ആരേലും വരും…”

”ഞാന്‍ ഗേറ്റ് പൂട്ടിയിട്ടാ വന്നത്. ആരും വന്നില്ലെന്ന് കരുതിക്കോളും. വണ്ടി ഇവിടിരിക്കുന്നത് ആരും കാണില്ല,. സാറ് വന്നേ… ഒരഞ്ചുമിനിറ്റ് …”

”അത്രയ്ക്കങ്ങ് കൊതിയാണോ ചേട്ടോ…”സീനത്ത് തന്റെ വലിയ ചന്തി വണ്ടിയില്‍ നിന്ന് ഉയര്‍ത്തി.

………………………. ………………………. ……………………….

സൊസൈറ്റിയോട് ചേര്‍ന്നുതന്നെയായിരുന്നു നേരത്തെ മൃഗാശുപത്രിയും. പശുക്കള്‍ക്ക് ഗര്‍ഭിണിയാക്കുവാനുള്ള കുത്തിവയ്പ്പ് നടത്തുന്ന സ്ഥലത്തേക്കാണ് സീനത്ത് ചെന്നുനിന്നത്. അവിടെ നിന്നാല്‍ അവരെ ആരും കാണില്ല. ചുറ്റും പൊന്തക്കക്കാടാണ്. സീനത്ത് സിമന്റ് തൂണില്‍ കെട്ടിപ്പിടിച്ച് നിന്ന് രവിയെ നോക്കി.

”ആഹാ ഇതാണോ സാറിന്റെയും ഭാസ്‌ക്കരേട്ടന്റേം സ്ഥിരംസ്ഥലം…”

Leave a Reply

Your email address will not be published. Required fields are marked *