അംബികതമ്പുരാട്ടിയുടെ നവവധു – 1 Like


അത്യാധുനിക രീതിയിലുള്ള പാലം ഉണ്ടെങ്കിലും കോലോത്ത്മുക്കില്‍ ഇന്നും കടത്തുതോണിതന്നെയാണ് ഭൂരിപക്ഷം പേര്‍ക്കും ആശ്രയം. അതിന് പ്രധാനകാരണം കടത്തിറങ്ങിയാല്‍ കടവിന് തൊട്ടടുത്തുള്ള ചെറുവഴികളിലൂടെ എല്ലാവര്‍ക്കും പെട്ടെന്ന് വീടെത്താം എന്നുള്ളതാണ്. പാലത്തില്‍ കയറിയാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം ചെന്നിട്ട് ഓട്ടോറിക്ഷാ പിടിച്ച് വരേണ്ട അവസ്ഥയാണ്.

രാവിലെ തന്നെ കടത്തുവഞ്ചിയുമായി രവിയേട്ടന്‍ കടവിലെത്തി. വഞ്ചി ഇത്തിക്കര ആറിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കെട്ടിയിടുമ്പോഴും രവിയുടെ നോട്ടം കടവിന് തെക്കുമാറിയുള്ള രമയുടെ വീട്ടിലേക്കായിരുന്നു. ഇത്തിക്കര പക്കികഴിഞ്ഞാല്‍ നാലുദിക്കും പ്രശസ്ത ഇത്തിക്കര രമയാണെന്ന ചെറിയൊരു ഹുങ്ക് രമയ്ക്കുണ്ട്. അതിന് രമയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം അന്യദേശത്തുനിന്ന് ഈ കടത്തിറങ്ങിയിട്ട് രമയുടെ കട്ടിലില്‍ ശുക്ലം തെറുപ്പിച്ചിട്ടുള്ളത് എത്രയെത്ര പേരാണെന്നോ. അവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ബംഗാളി തൊഴിലാളികള്‍ വരെയുണ്ട്.

”എന്താ രവി അങ്ങോട്ടൊരു നോട്ടം…” അക്കരയിലുള്ള സഹകരണസംഘത്തിന്റെ പച്ചക്കറി സ്റ്റാളില്‍ ജോലിചെയ്യുന്ന ഭാസ്‌ക്കരന്‍ രവിയുടെ പിന്നില്‍ വന്ന് നിന്ന് ചോദിച്ചു.

രവി ശബ്ദം താഴ്ത്തി പറഞ്ഞു. ഇന്നലെ രാത്രിയില്‍ അവസാനകടത്തില്‍ ഇവിടെ ഇറങ്ങിയത് രണ്ട് പേരാ ഒന്ന് നമ്മുടെ റേഷന്‍കട ഹസനിക്കയും പിന്നൊന്ന് കോട്ടയുത്തുള്ള ഒരു കാര്‍ന്നോരും… കാര്‍ന്നോര് രമയുടെ വീട്ടിലേക്കാ പോയത്. ഇപ്പോള്‍ അവിടെ ആരും ഉള്ളതായുള്ള ലക്ഷണമൊന്നുമില്ല.

”അതേ രവീ… കാര്‍ന്നോര്‍ എന്നാല്‍ ഉദ്ദേശം എത്ര പ്രായംകാണും…”

”ഹോ എന്റെ ഭാസ്‌ക്കരേട്ടാ അതൊരു സുമാറ് പത്തറുപത് കാണും…”

”അറുപതോ…? എന്നാലങ്ങേരുടെ കഥ രമ തീര്‍ത്ത് കാണും… എന്നിട്ടവള്‍ രായ്ക്ക് രമാനംഇവിടുന്ന് മുങ്ങിക്കാണും…”

”എന്റെ ഭാസ്‌ക്കരേട്ടാ നേരം കാലത്ത് ആറേകാല്‍ ആയതേയുള്ളു. നിങ്ങളിങ്ങനെ സംശയിച്ച് നമ്മളെ കൊലപാതകത്തിന്റെ സാക്ഷികളാക്കാതെ…”

”എടോ രവീ അതിയാള് കല്യാണം കഴിക്കാത്തോണ്ടാ… ഈ പെണ്ണുങ്ങള് കഴപ്പ് മൂക്കുമ്പോള്‍ നമ്മളെ മലര്‍ത്തികിടത്തിയിട്ട് മുകളില്‍ കയറി ഇരുന്നൊരു
പൊതിക്കലുണ്ട്. ഇവള് മാര്‍ക്ക് വെള്ളംചാടുന്നത് വരെ ഈ പൊതിക്കല്‍ തുടരും. നമുക്ക് വെള്ളം ചാടിയാലും നിര്‍ത്തില്ല അറിയോ… പിന്നെ തള്ളി മറിച്ചിട്ടിട്ടാ രക്ഷപെടുന്നത് നമ്മള്‍…”

”ങേ ഭാസ്‌ക്കരേട്ടാ… ഇതെന്നത്തെ കഥയാണ്… ഇപ്പോള്‍ വര്‍ഷം രണ്ടായിരത്തി പതിനെട്ട്… തൊണ്ണൂറ്റി എട്ടിലോ മറ്റോ അല്ലേ ശാന്തേച്ചി മരിക്കുന്നെ. അന്ന് ഭാസ്‌ക്കരേട്ടന്‍ യുവജനസംഘടനയുടെ യൂണിറ്റ് സെക്രട്ടറി…പിന്നിത് ആരുടെകാര്യമാ… പറ ഇപ്പോ പറ…” രവി അതിവിദഗ്ധമായി ഭാസ്‌ക്കരനെ ചോദ്യത്തില്‍ തളച്ചിട്ടു.

ഭാസ്‌ക്കരന്‍ വാച്ചിലേക്ക് നോക്കി.

”ആരും വന്നില്ലെങ്കില്‍ സാരമില്ല… ഇയാള്‍ എന്നെ ഒന്ന് കൊണ്ടാക്ക്…”

”ഏയ്… രവി ഒരാള്‍ക്ക് വേണ്ടി വള്ളം ഊന്നിയിട്ടുണ്ട്… ഇനിയും ഊന്നും… പക്ഷേ ഭാസ്‌ക്കരേട്ടാ നിങ്ങളീ സത്യം പറയാതെ ഞാനിന്ന് നിങ്ങളെ അക്കരെ എത്തിക്കില്ല… പറയൂ… സത്യം പറ…”

”എടോ രവീ…നീയെന്താ ഒരുമാതിരി പോലീസുകാരെ പോലെ എന്നോട് ചോദ്യം ചെയ്യല്…”

”ഒന്നും പറയണ്ട എന്റെ ഭാസ്‌ക്കരേട്ട… ദാ… ചാക്കോച്ചായനിപ്പം ചായക്കട തുറക്കാന്‍ വരും. വന്നാല്‍ ഞാനീ കാര്യം അച്ചായനോട് പറയും… അച്ചായനെ അറിയാമല്ലോ… ഈ കടത്തിറങ്ങി ചായകുടിക്കാന്‍ വരുന്ന എല്ലാവരോടും പറയും… പോരാത്തതിന് രമയുടെ വീട് ദാ അവിടാ… നിങ്ങളെയും രമയേയും ചേര്‍ത്ത് ഇവിടെ കഥകളിറങ്ങുംങ്ങു…”

”എടാ രവീ നീ എന്നെ ഇങ്ങനങ്ങ് ഭീഷണിപ്പെടുത്താതെ ഒന്നുമല്ലേലും നിനക്ക് എന്നും കൈനീട്ടം തരുന്നത് ഈ ഞാനല്ലേ…”

”സെന്റൊന്നും വേണ്ട…”

Leave a Reply

Your email address will not be published. Required fields are marked *