ആ ഞായറാഴ്ച ആയിരുന്നു കൊറോണ ബാധ പ്രമാണിച്ചുള്ള ഒരു ദിവസത്തെ all India ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്. അതിന്‍റെ പേരിലാണ് അമ്മ അവന് രക്ഷാകവചം തീര്‍ത്തത്.
“ങേ…. നിങ്ങള്‍ എന്താ ഈ പറയുന്നത്? ഇന്ന് ലോക്ക്ഡൌണ്‍ ആയിട്ട് വണ്ടിയൊന്നും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയില്ലേ?”
“ആറു മണി കഴിഞ്ഞാല്‍ വണ്ടിയൊക്കെ ഓടും. അവനു പോകാവുന്നതേ ഉള്ളു.”
“ഓ….. ആ ഒരു ദിവസത്തെ ക്ലാസ്സ് പോയെന്നു വച്ച് ഒന്നും സംഭവിക്കില്ല. പിന്നെ, നാളെ അവന്‍റെ ചേച്ചിയുടെ പിറന്നാള്‍ അല്ലേ…. നമ്മള്‍ എല്ലാം കൂടി ഇവിടെ അത് ആഘോഷിക്കുമ്പോള്‍ അവനും അതില്‍ പങ്കെടുക്കാന്‍ ഒക്കെ ആഗ്രഹം കാണില്ലേ…….. അതും കഴിഞ്ഞു നാളെ വൈകുന്നേരം അവന്‍ പൊക്കോളും.”
“നീയാ ഇവനെ വഷളാക്കുന്നത്. “
“ഓ….. ഒരു ദിവസം ക്ലാസ്സ് പോയെന്നും പറഞ്ഞു ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അവന്‍ പഠിച്ചോളും.”
അതോടെ അച്ഛന്‍ പത്തി മടക്കി.
അടുത്ത ദിവസം രാവിലെ അവര്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയി. ചേച്ചിയാണെങ്കിൽ ജന്മദിനമായതിനാൽ പുത്തൻ സെറ്റ് സാരിയൊക്കെ ഉടുത്ത് നന്നായി അണിഞ്ഞൊരുങ്ങിയിട്ടുമുണ്ട്. വഴിയിൽ കാണുന്ന എല്ലാ അവന്മാരുടേയും കണ്ണുകൾ തന്‍റെ ചേച്ചിയുടെ ശരീരത്തിലെ ഉയർച്ച താഴ്ച്ചകളെ തഴുകിക്കൊണ്ടാണ് കടന്നു പോകുന്നതെന്ന് തിരിച്ചറിഞ്ഞതും അവന് അവരോടെല്ലാം ഈർഷ്യ തോന്നി. ഇവന്മാർക്കാർക്കും അമ്മയും പെങ്ങൻമാരുമില്ലേ..?
അമ്പലത്തിൽ നിന്ന് തിരിച്ച് വരുന്ന വഴി പരിചയക്കാർക്കെല്ലാം അമ്മയോട് ചോദിക്കാനുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു.
“ഇവളുടെ കല്ല്യാണക്കാര്യമൊന്നും ഇതുവരെ ശരിയായില്ലേ സുമതീ..”
“അതൊക്കെ അതിന്‍റെ മുറക്ക് നടക്കും.. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ.” അമ്മ ഒഴുക്കൻ മട്ടിൽ പറഞ്ഞൊഴിഞ്ഞു. അച്ഛനാണെങ്കിൽ അത്തരം ചോദ്യങ്ങൾ പിടിക്കുന്നേയില്ലായിരുന്നു.
ഉച്ചക്ക്, നല്ല അടപ്രഥമനും കൂട്ടി നല്ല ഒരു പിറന്നാള്‍ സദ്യ ഉണ്ടു. അത് കഴിഞ്ഞപ്പോഴാണ് ടി.വി.യിലെ വാര്‍ത്തയില്‍ ഒരു മനോഹരമായ വാര്‍ത്ത കണ്ടത്. “നാളെ മുതല്‍ 21 ദിവസം ഇന്ത്യ മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍.” അവന് ഉണ്ടുകഴിഞ്ഞ സദ്യയേക്കാള്‍ ആസ്വാദ്യകരമായി തോന്നിയത് ആ വാര്‍ത്ത ആയിരുന്നു. ഇനി അച്ഛന്‍ എന്ത് പറഞ്ഞ് അവനെ ഇവിടെ നിന്ന് ഓടിക്കും?
അന്ന് വൈകുന്നേരം കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നു. ആ സമയത്ത്, അവന്‍ വാങ്ങി കൊണ്ടുവന്ന ചുരിദാര്‍ ആയിരുന്നു ചേച്ചി ധരിച്ചിരുന്നത്. ആ വേഷത്തില്‍ അവളെ ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. അച്ഛന്‍ ചേച്ചിക്ക് പിറന്നാള്‍ സമ്മാനമായി രണ്ടു പവന്‍റെ ഒരു ബ്രേസ്ലറ്റ് ആയിരുന്നു സമ്മാനിച്ചത്. കേക്ക് മുറിക്കുന്നതിനു തൊട്ടു മുമ്പായി അച്ഛന്‍ തന്നെ അത് അവളുടെ കൈയ്യില്‍ കെട്ടിക്കൊടുക്കുക ആയിരുന്നു.
അവള്‍ കേക്ക് മുറിച്ച് ആദ്യം അച്ഛന്‍റെ വായിലേക്ക് ഒരു പീസ് വച്ചുകൊടുത്തു. തിരികെ അച്ഛനും ഒരു പീസ് എടുത്ത് അവളുടെ വായിലും വച്ചുകൊടുത്തു. പിന്നെ അവള്‍ അമ്മക്ക് കൊടുത്തു. അത് കഴിഞ്ഞു അവള്‍ അവന്‍റെ വായിലേക്കും ഒരു പീസ് വച്ചുകൊടുത്തു. അവന്‍ ചേച്ചിക്ക് കേക്ക് കൊടുത്തിട്ട്, കേക്കിന്‍റെ മുകളില്‍ ഉണ്ടായിരുന്ന ക്രീം കൈ കൊണ്ട് തോണ്ടി എടുത്ത് അവളുടെ മുഖത്ത് മുഴുവന്‍ തേച്ചു പിടിപ്പിച്ചു. അവള്‍ അത് നന്നായി ആസ്വദിച്ചു.പിന്നെ കളി തമാശകളുമായി സമയം കടന്നു പോയി. പതിവ് പോലെ ആ ദിവസവും കടന്നു പോയി. വിരസമായ ദിവസങ്ങള്‍….. പുറത്തേക്കു പോകാന്‍ പറ്റുന്നില്ല. വെറുതെ കറങ്ങി നടക്കുന്നവരെയൊക്കെ പോലീസ് പൊക്കുന്നുണ്ട്. ഇടയ്ക്കു ചിലര്‍ക്ക് പോലീസിന്‍റെ അടിയും കിട്ടുന്നുണ്ട്…. അങ്ങനെ മൂന്നു നാല് ദിവസം കടന്നു പോയി.
വീട്ടില്‍ വെറുതേ ഇരുന്നു മടുത്തു. വൈകുന്നേരത്തെ കളികളും മുടങ്ങി. അവര്‍, വൈകുന്നേരം ക്രിക്കറ്റും ഫുട്ബോളും ഒക്കെ കളിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. അതും എല്ലാം മുടങ്ങി. ആകെ ബോറ്. അവന്‍ അങ്ങനെ അസ്വസ്ഥനായി നടക്കുന്നത് കണ്ടു അച്ഛന്‍ അവനെ വിളിച്ചു.
“നീ ആകെ ബോറടിച്ചു… അല്ലേ? പക്ഷേ എന്ത് ചെയ്യാന്‍ പറ്റും? നിന്‍റെ കളിയും എല്ലാം മുടങ്ങി.”
“ങാ… ഒരു രസവുമില്ല അച്ഛാ.. ആകെ ബോറടിച്ചു. കൂട്ടുകാരെയും കാണാന്‍ പറ്റുന്നില്ല.”
“നീ ഒരു കാര്യം ചെയ്യ്… നിന്‍റെ പഴയ ചൂണ്ട ഒന്നും ഇല്ലേ? ഉണ്ടെങ്കില്‍ അതുമെടുത്ത് പോയി ചൂണ്ടയിട്.. അത്രയും സമയം എങ്കിലും ബോറടി മാറിക്കിട്ടുമല്ലോ……”
“ചൂണ്ടയോക്കെ ഉണ്ട് അച്ഛാ. പക്ഷേ, അച്ഛന്‍ പുറത്ത് പോകുന്നതിനു വഴക്ക് പറയും എന്ന് കരുതിയാ ഞാന്‍ പോകാതിരുന്നത്.”
“അത് സാരമില്ല. സൂക്ഷിച്ചു പോയാല്‍ മതി.. വലിയ കൂട്ടമൊന്നും കൂടണ്ട.. അപ്പോള്‍ കുഴപ്പമില്ല.”
അങ്ങനെ ഒടുവില്‍ അവന്‍ ചൂണ്ടയും എടുത്ത് ഇറങ്ങി. അത് കണ്ടു അച്ഛന് സന്തോഷവും ആയി.
അങ്ങനെ, അവന്‍ പതുക്കെ പുഴക്കരയിലേക്ക് നീങ്ങി. വീട്ടില്‍ നിന്നും ഏകദേശം അഞ്ച് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. വീട്ടില്‍ നിന്നും രണ്ട് മൂന്നു പുരയിടം കഴിഞ്ഞാല്‍ പാടം ആകും. പിന്നെ പാടവരമ്പിലൂടെ കുറച്ചു നടന്നു വേണം പുഴയരികില്‍ എത്താന്‍. അങ്ങനെ അവന്‍ നടന്നു പാടത്തിന്‍റെ അരികില്‍ എത്തിയപ്പോള്‍, അവന്‍റെ കൂട്ടുകാരന്‍ വിഷ്ണു ഓടി വരുന്നു. അത് കണ്ടതും അവൻ നിന്നു..
“അളിയാ തിരികെ ഓടിക്കോടാ……… അങ്ങോട്ട് പോകല്ലേ… അവിടെ പോലിസ് ഡ്രോണ്‍ പറത്തിക്കളിക്കുന്നുണ്ട്.. അതിലൊന്നും തല കാണിക്കണ്ട… പൊല്ലാപ്പാകുമേ…” അവന്റെ അരികിൽ നിൽക്കാതെ വിഷ്ണു ഓടി.
അവനും തിരിഞ്ഞ് വിഷ്ണുവിന് പിന്നാലെ ഓടി.
അങ്ങനെ അവര്‍ അവിടെ പാടത്തിന്‍റെ കരയ്ക്കുള്ള ഒരു മരത്തിന്‍റെ തണലില്‍ കുറച്ചുനേരം സംസാരിച്ച് ഇരുന്നു. പിന്നെ വീടുകളിലേക്ക് തിരിച്ചു..
അവന്‍ വീട്ടില്‍ എത്തുമ്പോള്‍, മുന്‍വശത്തെ വാതില്‍ അടച്ചിരിക്കുന്നു. പിന്നിലുള്ള വിറക് പുരയില്‍ ചൂണ്ട കൊണ്ട് വയ്ക്കാനായി അവന്‍ വീടിന്‍റെ പുറകു വശത്തേക്ക് നടന്നു. ആ വശത്താണ് ചേച്ചിയുടെ മുറി. അവന്‍ ചേച്ചിയുടെ മുറിയുടെ അടുത്ത് എത്തിയപ്പോള്‍ മുറിക്കുള്ളില്‍ സംസാരവും, മൂളലുകളും, ഞരങ്ങലുകളും, അവ്യക്തമായ ചില ശബ്ദങ്ങളുമൊക്കെ കേള്‍ക്കുന്നു. പക്ഷേ, ഒന്നും വ്യക്തമല്ല.അവന്‍ ആ ജനാലയുടെ അടുത്ത് ചെന്ന് ചെവിയോര്‍ത്തു. പക്ഷേ, ഒന്നും വ്യക്തമാകുന്നില്ല.കമ്പിസ്റ്റോറിസ്.കോം ജന്നല്‍പ്പാളി പതുക്കെ പിടിച്ചു തുറക്കാന്‍ നോക്കിയിട്ട്, അത് അകത്തു കൊളുത്ത് ഇട്ടിരിക്കുന്നത് മൂലം തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ജന്നല്‍പ്പാളിയില്‍ നോക്കിയിട്ട് വിടവുകളും ഇല്ല. പിന്നെ ഒരു മാര്‍ഗം ഉള്ളത്, ജന്നലിനു മുകളിലായി വെന്റിലേഷന്‍ ഉണ്ട്. അതിലൂടെ നോക്കിയാല്‍ കാണാന്‍ പറ്റും. പക്ഷേ, അതിനു ഉയരക്കൂടുതല്‍ ആണ്. എന്തിന്‍റെ എങ്കിലും മുകളില്‍ കയറി നിന്നാലേ അതിലൂടെ കാണാന്‍ പറ്റൂ.