“അയ്യടാ ഒരിള്ള കുട്ടി! നടക്ക് അങ്ങോട്ട്.” അവർ രണ്ടാളും നൈസ് ആയിട്ട് ആ സീൻ വിട്ടു.
കുഞ്ഞൂട്ടൻ അധികം വൈകാതെ, മുത്തശ്ശിയെ കാറിൽ കൊണ്ടാക്കി, ആ സമയം അന്ന മുറ്റത്തേക്കോടി, A.C കാറിൽ നിന്നും വിറക്കുന്ന മുത്തശ്ശിയെ തോളിൽ പിടിച്ചിറക്കി. മുത്തശ്ശി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്ക് കയറുമ്പോ അവൾ തെല്ലൊന്നു പരുങ്ങുന്ന പോലെ കുഞ്ഞൂട്ടനെ നോക്കി.
“കുഞ്ഞൂട്ടാ..”
“എന്തായേച്ചി..”
“ഒന്നൂല്ല, നീ ഇറങ്ങുന്നില്ല!!??”
“ക്ല്ബിലൊന്നു പോണം ചേച്ചി, എന്തെ…? എന്തോ ചോദിക്കാൻ വരുന്നപോലെ…”
“എടാ നിനക്ക് ഞാൻ ആരാണെന്നു അറിയാമോ?!”
“അറിയം, കേശവൻ ചെറിയച്ഛൻറെ ഫ്രണ്ടിന്റെ മോൾ. പണ്ട് ഉരുൾ പൊട്ടലിൽ ആകെ രക്ഷപെട്ട വീരവനിത! എന്തെ?!”
വണ്ടി തിരിക്കുന്നതിന്റെ ഇടയിൽ അവനതിനു ഉത്തരം പറഞ്ഞു, റിയർ വ്യൂ മിററിൽ നോക്കി “പോട്ടെ ഞാൻ ഇടക്കെങ്ങോട്ടേക്ക് ഇറങ്ങണെ!” എന്നും പറഞ്ഞവനിറങ്ങി. മുത്തശ്ശിയെ നോക്കിയതും, സുഭദ്രാമ്മ വാതിൽക്കൽ ഇടുപ്പിൽ കയ്യും കുത്തി അന്നയെ തന്നെ ചൂഴ്ന്നു നോക്കി. താൻ കാണിച്ചത് അബദ്ധമായെന്നോണം അവൾ ചുണ്ടിലൊരു പാട്ടും മൂളി അകത്തേക്ക് ചെന്നു.
അത്താഴത്തിനു ശേഷം കിടക്കാൻ പോകുന്ന നേരം. സുഭദ്രാമ്മ ഒന്നുടെ താക്കീത് പോലെ അന്നയോടു പറഞ്ഞു. വാതിൽ അടക്കണ്ട ന്നു. അമ്മ കേൾക്കാതെ അതിനു മറുപടിയെന്നോണം അനിരുദ്ധൻ അവളുടെ കാതിൽ പയ്യെ പറഞ്ഞു.
“അതെ അമ്മ പറഞ്ഞതിന്റെയർഥം മനസ്സിലായോ?!”
“ഉഹും… എന്താ ?!”
“അമ്മയ്ക്ക് നമ്മടെ കളി ഫ്രീയായി കാണാനാവുമെടി!”
“പോവിടെന്നു അശ്രീകരം!” അവളുടെ ചുണ്ടത്തെ ചിരിയും കണ്ണിലെ കാമലോല ഭാവവും കണ്ടു അനിരുദ്ധൻ കമ്പിയോസ്കിയായി പോയി. പയ്യെ ലൈറ്റ് ഓഫാക്കി വാതിലടക്കാതെ അവർ കൊക്കുരുമ്മാനും തുടങ്ങി.
പക്ഷെ ഏതാണ്ട് 11 മണിയായപ്പോൾ അവരുടെ ബെഡ്‌റൂമിൽ നിന്നും കുടിക്കാൻ എടുത്ത മൊന്തയോ മറ്റോ താഴെ വീണ ശബ്ദം കേട്ടതും സുഭദ്രാമ്മ അവരുടെ മുറിയിലേക്ക് കയറി വന്നു. ആ സമയം ആ മുറിയിലുള്ള രണ്ടാളുടെയും ഉടുത്തിരുന്നതൊക്കെ കട്ടിലിന്റെ അരികിലും താഴെയും കിടക്കുന്ന സുഭദ്രാമ്മവായിൽ വിരൽ വെച്ചവരെ തന്നെ യായിരുട്ടിൽ നോക്കി. ആ കട്ടിലിൽ…..ഒരു ശരീരംപോലെ കോർത്ത് കിടക്കുന്ന മകനെയും മരുമകളെയും കണ്ട അവരുടെ കണ്ണ് വല്ലാതെ വിടർന്നും പോയി!!
(ശുഭം)