തമ്പുരാന് കുറേ കടമുണ്ട്..
കടക്കാരോടെല്ലാം ഇല്ലത്തെ വില പിടിപ്പുള്ള പല പല സാധനങ്ങൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്..
കീഴ്ജാതിക്കാർ പോലും ഇല്ലത്തേക്ക് കടന്ന് കയറി അവർക്ക് വേണ്ട സാധനങ്ങൾ എടുത്തോണ്ട് പോകുന്നത് നോക്കി നിൽക്കാനേ തമ്പുരാട്ടിമാർക്കായുള്ളൂ..
പക്ഷേ കടം പിന്നെയും ബാക്കിയായി..
ഇല്ലത്തിനി വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇല്ലതാനും..
അതിനിടക്ക് വിഷ്ണു നമ്പൂതിരിയെ കാണാതായി..
ഇല്ലത്തേക്ക് അപൂർവ്വമായി വരുന്ന അവനെ കാണാതായ വിവരം ഒരാഴ്ച കഴിഞ്ഞാണ് തമ്പുരാട്ടിമാർ അറിഞ്ഞത്..
കാര്യസ്ഥൻ കുമാരൻ അന്വോഷിച്ചറിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു..
വിഷ്ണു സ്ഥിരമായി പോകാറുള്ള ഒരഭിസാരികയുണ്ട്, അവളുടെ കല്യാണമുറപ്പിച്ച മകളുമായി വിഷ്ണു ഒളിച്ചോടി..
കല്യാണത്തിന് ഒരുക്കിവെച്ച പണ്ടവും പണവും എടുത്താണവർ പോയത്..
അവർ പോലീസിലൊന്നും പറഞ്ഞിട്ടില്ല.അന്യോഷിച്ചിട്ടുമില്ല..
തന്റെ മകൾക്ക് ഒരു നമ്പൂരിച്ചെക്കനെ കിട്ടിയതിൽ ആ തള്ള അഭിമാനിക്കുകയാണ് ചെയ്തത്..
ഇല്ലത്തൂന്നും ആരും തിരക്കാനൊന്നും പോയില്ല..
അവനുള്ളതും ഇല്ലാത്തതും അവർക്കൊരു പോലെയാണ്..
പക്ഷേ, വിഷ്ണു ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടിയ വിവരമറിഞ്ഞ് നീലാംബരിയുടെ അഛൻ നമ്പൂതിരി ഇല്ലത്ത് വന്ന് വലിയ പ്രശ്നമുണ്ടാക്കി..
തന്റെ മോളെ ഇപ്പം വിളിച്ച് കൊണ്ടുപോകും എന്നായി അയാൾ..
എന്നാൽ ഈ ദുരിതത്തിൽ തന്റെ അമ്മത്തമ്പുരാട്ടിയെ ഒറ്റക്കിട്ട് പോകാൻ നീലാംബരിക്കായില്ല..
സ്വന്തം മോളെ പടിയടച്ച് പിണ്ഡം വെച്ചു എന്ന് പ്രഖ്യാപിച്ചാണ് തമ്പുരാൻ പടിപ്പുര കടന്ന് പോയത്..
ഒരേ ദുഖം പേറുന്ന പ്രഭാവതിത്തമ്പുരാട്ടിയും, നീലാംബരിത്തമ്പുരാട്ടിയും, പിന്നെ ബോധമില്ലാതെ കിടക്കുന്ന തമ്പുരാനും മാത്രമായി ഇല്ലത്ത്..
കുമാരൻ ഇടക്കിടക്ക് വരും..
ഇപ്പോൾ കുമാരന്റെ കാരുണ്യത്തിലാണ് ഇല്ലം കഴിഞ്ഞ് പോകുന്നത്..
സുഖ സൗകര്യങ്ങളോടെ ജീവിച്ച നീലാംബരത്തമ്പുരാട്ടിക്ക് ഇല്ലത്തെ അരിഷ്ടിച്ചുള്ള ജീവിതം ദുസഹമായെങ്കിലും അതിലേറെ അവളെ അലട്ടിയത് പിടിച്ച് നിർത്താൻ പറ്റാത്ത കഴപ്പാണ്..
വിഷ്ണു കൊള്ളരുതാത്തവനായിരുന്നെങ്കിലും,
നീലാംബരിയുടെ പുളക്കുന്ന പൂറും, വിങ്ങുന്ന കൂതിയും അടിച്ചിളക്കാൻ അവൻ മിടുക്കനായിരുന്നു.. അതില്ലാത്തതിന്റെ കുറവ് അവൾക്ക് നല്ലോണമുണ്ടായി..
അത് അമ്മത്തമ്പുരാട്ടിക്കും മനസിലായി..
അതേ പ്രശ്നം അനുഭവിക്കുന്നവളാണ് പ്രഭാവതിത്തമ്പുരാട്ടിയും..
ഒരു കുട്ടിയായതിന് ശേഷം തമ്പുരാൻ തൊട്ടിട്ടില്ല..
കഴപ്പ് തീർക്കാൻ വഴിയില്ലാതെ രണ്ട് തമ്പുരാട്ടിമാരും ഇല്ലത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയിലൂടെ നെടുവീർപ്പോടെ ഉലാത്തി..
✍️…
ഇല്ലത്തെ പഴയൊരാശ്രിതന്റെ മകനാണ് ശങ്കരൻ..
ഒരു കാലത്ത് ഈ പടിപ്പുരക്കിപ്പുറം കടക്കാൻ അനുവാദമില്ലതിരുന്ന ശങ്കരൻ രാവിലെത്തന്നെ അവകാശത്തോടെയാണ് ഇല്ലത്തേക്ക് കയറി വന്നത്..
കൂടെ കാര്യസ്ഥൻ കുമാരനുമുണ്ട്..
പൂമുഖത്തേക്ക് കയറി കസേരയിലിരുന്ന ശങ്കരനെ തിണ്ണയിൽ ഓഛാനിച്ച് നിന്ന കുമാരൻ പേടിയോടെ നോക്കി..
“”വിളിക്ക് കുമാരേട്ടാ…
തമ്പുരാട്ടിമാരെ വിളിക്ക്..
ഇനിയെനിക്ക് കാത്തിരിക്കാൻ വയ്യ… ഇതിപ്പോ കാലം കുറച്ചായില്ലേ..?””..
ശങ്കരൻ പറഞ്ഞത് കേട്ട് വിളിക്കാനൊരുങ്ങിയ കുമാരന് വിളിക്കേണ്ടി വന്നില്ല..
അതിന് മുൻപ് തന്നെ തമ്പുരാട്ടിമാർ ഇറങ്ങി വന്നു..
“” എന്താ കുമാരാ… ?..
ഇതാരാ… ?””..
അനുവാദമില്ലാതെ പൂമുഖത്ത് കയറിയിരിക്കുന്ന അപരിചതനെ നോക്കി പ്രഭാവതിത്തമ്പുരാട്ടി അനിഷ്ടത്തോടെ കുമാരനോട് ചോദിച്ചു..
“” തമ്പുരാട്ടീ.. അടിയൻ തന്നെ പറയാം..
ഇല്ലത്തെ പഴയൊരാശ്രിതനില്ലേ, ഒരു രാമൻകുട്ടി…
അദ്ദേഹത്തിന്റെ മകനാ.. പേര് ശങ്കരൻ… “..
ശങ്കരന്റെ സ്വരത്തിലെ പരിഹാസം തമ്പുരാട്ടി തിരിച്ചറിഞ്ഞു…
