അമ്മയും മോളും മന്ത്രിയും 3അടിപൊളി  

മൂന്ന് മാസം ജീന ഏകാകിയെപ്പോലെ ആണ് ജീവിച്ചത് . ഡെയ്സി അവളോട് കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. അവൾ കോളേജിൽ പോയി വന്നാൽ ഉടൻ മുറിയിൽ കയറി വാതിൽ അടച്ചു ഇരിക്കും. അവൾ അല്പം ആശ്വാസത്തിനായി ഇച്ചായന്മാരെ വിളിച്ചു നോക്കി . ആരും ഫോൺ പോലും എടുത്തില്ല .നാട്ടിലെ കൂട്ടുകാരികളും അവളോട് മുഖം തിരിച്ചു. ഗൾഫിലെ കൂട്ടുകാരികൾ അവളുടെ പ്രശ്നങ്ങൾ കേട്ട് കഴിഞ്ഞു പിന്നെ വിളിച്ചാൽ ഫോൺ എടുക്കാതെ ആയി.

.എന്തൊക്കെ വന്നാലും മകളുടെ പേരിൽ ഇട്ടിരിക്കുന്ന 30 ലക്ഷത്തിൽ ആയിരുന്നു ജീനയുടെ ആശ്വാസം മുഴുവൻ . ആഴ്ചയിൽ വല്ലപ്പോഴും മാർക്കോസ് വിളിച്ചാൽ ആയി. ആ വിളികളും നിരാശ മാത്രമാണ് സമ്മാനിച്ചത് . ഓരോ വിളിയിലും മാർക്കോസിന്റെ ശബ്ദത്തിലെ വഴുവഴപ്പ് കൂടുന്നത് അവളിലെ ആദി കൂട്ടി. ഒന്നും വേണ്ടായിരുന്നു . അപ്പച്ചന്റെ വാക്ക് കേട്ട് ജീവിച്ചിരുന്നെങ്കിൽ , മാർക്കോസിന്റെ ആഗ്രഹങ്ങൾക്ക് മൗനസമ്മതം കൊടുക്കാതിരുന്നെങ്കിൽ ……ഓരോന്ന് ആലോചിച് അവൾ കാട് കയറി .

ഒരു ശനിയാഴ്ച്ച രാവിലെ പതിവ് പോലെ ബാങ്കിലെ ഉദ്യോഗസ്ഥർ എത്തി . 3 ദിവസത്തിനകം ഇറങ്ങി കൊടുക്കണം. റിസോർട്ടും വീടും അവർ എടുക്കും . അവധികൾ കഴിഞ്ഞു . അവർ പോയപ്പോൾ തല കറങ്ങിവീഴാതെ ഇരിക്കാൻ അവൾ തൂണിൽ ചാരി നിന്നു . ഒന്നും മൈൻഡ് ചെയ്യാതെ ചൂളം അടിച്ചു ഡെയ്സി ചാവി കറക്കി സ്കൂട്ടറിന്റെ അടുത്തേക്ക് ചെന്നു . ദേഷ്യം വന്ന ജീന അവളെ വഴക്ക് പറഞ്ഞു. അവൾ ആൽവിനെ കാണാൻ പോകുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു. പണ്ടേ അവളുടെ യൂണിറ്റിലെ ചിത്ര അവരുടെ ബന്ധത്തെ പറ്റി അവളെ അറിയിച്ചിരുന്നു .

“നീ ആരെ കാണാൻ പോകുവാന് എനിക്ക് അറിയാം. ഈ പ്രായത്തിൽ ഇങ്ങനെ ഒന്നും എടുത്തു ചാടരുത് ”

“മമ്മി എന്റെ പ്രായത്തിൽ ചെയ്തതൊന്നും ഞാൻ ചെയ്യുന്നില്ല . മമ്മി സ്വന്തം കാര്യം നോക്കിയാൽ മതി . ”

ജീന ഒന്നും മിണ്ടാൻ കഴിയാതെ ജീന നിന്നപ്പോൾ ഡെയ്സി വണ്ടി ഓടിച്ചു പോയി.

ജീന ഫോൺ എടുത്തു . പല തവണ മാർക്കോസിനെ വിളിച്ചിട്ടും കിട്ടിയില്ല. അവസാനം ഒരു വിളി ഫലം കണ്ടു. അവൾ മാർക്കോസിനെ എല്ലാം ധരിപ്പിച്ചു . അയാൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ജീന ഓടിപ്പോയി കട്ടിലിൽ മലന്നു കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും സങ്കടവും കൊണ്ട് അവൾ ഉറങ്ങിപ്പോയി.

വൈകുന്നേരം ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ എണീറ്റത്. മറുതലക്കൽ മാർക്കോസ് ആയിരുന്നു.

” ഞാൻ എനിക്ക് പറ്റാവുന്നത് എല്ലാം ചെയ്തു മോളേ, ഒന്നും ശരിയായില്ല . ആരും സഹായിച്ചില്ല . അവസാനം ഗത്യന്തരം ഇല്ലാതെ ഞാൻ തോമസിനെ വിളിച്ചു മാപ്പ് പറഞ്ഞു. കെഞ്ചി . അവസാനം അവന്മാർ മന്ത്രി റഹിമാൻ സാഹിബിനെക്കൊണ്ട് നമ്മുടെ റിസോർട്ടിൽ ഷെയർ എടുപ്പിക്കാം എന്ന് പറഞ്ഞു. നാളെ അതി രാവിലെ അവന്മാർ രഹസ്യമായി വീട്ടിൽ വരും . നീ അവരുടെ കൂടെപ്പോയി റഹിമാൻ സാഹിബിനെ കാണണം. അവർ പറഞ്ഞത് 60 ശതമാനം ഷെയർ ആണ് . അത് എങ്ങനെയെങ്കിലും 50 ആക്കണം . ബാങ്ക് ഉൾപ്പടെ ഉള്ള എല്ലാ പ്രശ്നങ്ങളും അവർനോക്കിക്കോളാം നോക്കിക്കോളാം എന്നാണ് പറഞ്ഞത് . നീ അവര് പറയുന്നത് പോലെ കേൾക്കണം. അവരെ വെറുപ്പിക്കരുത്. എന്റെ കൈയിൽ നാട്ടിലേക്ക് വരാനുള്ള പൈസ പോലും ഇല്ല. നമ്മൾ ഡേയ്സിയുടെ പേരിൽ ഇട്ട പൈസപോലും ചിലവായിപ്പോയി. അവർ കനിഞ്ഞാലെ നമുക്ക് ഇനി ജീവിതം ഉള്ളു………………..”

ഡെയ്സിയുടെ പേരിലിട്ട പണം നഷ്ടമായി എന്ന് കേട്ട ജീനയുടെ കൈയിൽ നിന്നും ഫോൺ അറിയാതെ വീണു. അവൾ അടുത്ത ഒരു കസേരയിൽ തലക്ക് കൈയും കൊടുത്തു ഇരിപ്പായി.

അതും ഇല്ല .

ഈ നശിച്ചവന് ഏതു നേരത്താണോ കാല് അകത്തിക്കൊടുക്കാൻ തോന്നിയത് , എന്നവൾ പരിതപിച്ചു.

പേരുകേട്ട പെണ്ണുപിടിയന്റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുന്നതിനുള്ള കാരണം അവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.

ഇല്ല

വേറെ വഴി ഒന്നും ഇല്ല.

തനിക്കും മകൾക്കും ജീവിക്കാൻ ഇനി ഇതേ ഒരു വഴി ഉള്ളു.