അമ്മയും മോളും മന്ത്രിയുംഅടിപൊളി  

 

ഫോണിൽ ഫോട്ടോ അയച്ചു അതിന്റെ മറുപടിയും കാത്തു സ്‌ക്രീനിൽ തന്നെ നോക്കിയാണ് തോമസ് ഇരുന്നത് . ജീന ആ തക്കത്തിന് ഊരിയിട്ട ഗൗൺ എടുത്ത് ഇട്ടു .

ഫോണിൽ മെസ്സേജ് എത്തിയതിന്റെ സൗണ്ട് കേട്ടപ്പോൾ ജീനയും മാത്തനും ആകാംഷയോടെ നോക്കി .

മെസ്സേജ് വായിച്ച തോമസ് പൊട്ടിച്ചിരിച്ചു .

“എന്താ അച്ചായാ എന്നാ പറഞ്ഞെ?”

“എടാ സാഹിബ് കാത്തിരിക്കാമെന്ന് , ആ ‘വണ്ടിപ്പൂറി’ യെ വേഗം കൊണ്ടുവരാൻ .”

മാത്തൻ ആശ്വാസത്തോടെ നിശ്വസിച്ചു. ജീനക്കും ആശ്വാസമായി. പക്ഷെ മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിച്ചപ്പോൾ ആശങ്കയും തോന്നി . തോമസ് ജീനയെ കെട്ടിപ്പിടിച് കവിളിൽ ഒരു ഉമ്മ കൊടുത്തു .

“നിന്റെ കഴപ്പ് ഏറ്റടി മൈരേ , അങ്ങേര് നിന്നെ വിളിച്ച കേട്ടില്ലേ വണ്ടിപ്പൂറിന്ന്. ഇനി അതാരിക്കും നിന്റെ പേര് കേട്ടോടി , വണ്ടിപ്പൂറി …”

‘വണ്ടിപ്പൂറി’ ജീന ആയ പേര്‌ മനസ്സിൽ ഉരുവിട്ടു . ആ പേര് അവൾക്ക് അറപ്പ് ഉണ്ടാക്കേണ്ടതാണ് . പക്ഷെ എന്തോ ഒന്ന് നേടി എടുത്ത അഭിമാനം അവൾക്ക് തോന്നി .ആ തോന്നലിൽ അവൾക്ക് പേടി തോന്നി . തന്റെ മനസ്സ് എങ്ങോട്ടാണ് പോകുന്നത് എന്നവൾ ഭയപ്പെട്ടു.

പിന്നീടുള്ള യാത്രാസമയം മുഴുവൻ തോമസും മാത്തനും അവൾക്ക് റഹിമാൻ സാഹിബിന്റെ മുന്നിൽ പാലിക്കേണ്ട നിയമങ്ങളെ പറ്റി പറഞ്ഞു കൊടുക്കുക ആയിരുന്നു. എപ്പോൾ സംസാരിക്കാം , എപ്പോൾ മുഖത്ത് നോക്കാം , അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ അവൾക്ക് പറഞ്ഞു കൊടുത്തു . എല്ലാം അവൾ ശ്രദ്ധയോടെ കേട്ടിരുന്നു.

മെയിൻ നിന്നും തിരിഞ്ഞു വണ്ടി ഒരു മോശമായ മണ്ണുറോഡിലേക്ക് കയറി . ഒരു കിലോമീറ്ററിന് ശേഷം അത്ഭുതകരമായി റോഡിൻ്റെ സ്വഭാവം മാറി. തോട്ടത്തിൻ്റെ നടുവിലൂടെ BMBC നിലവാരമുള്ള ഒരു 2 ലെയിൻ റോഡ്. സാഹിബിൻ്റെയും അയാൾക്ക് വേണ്ടപ്പെട്ടവരുടെയും കളികൾക്ക് വേണ്ടി ഉണ്ടാക്കിയ വില്ലയിലേക്കുള്ള ഒരേഒരു വഴിയാണിത് എന്ന് അവൾക്ക് മാത്തൻ്റെയും തോമസിൻ്റെയും സംസാരത്തിൽ നിന്ന് ജീനക്ക് മനസ്സിലായി. രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ആണ് തുടക്കത്തിലെ മോശം റോഡ്. വിജനമായ റോഡിലൂടെ വണ്ടി വേഗം നീങ്ങി. സ്ഥലം എത്തറായെന്ന് തോമസ് പറഞ്ഞു. എങ്ങനെ എങ്കിലും 50 ശതമാനം ഷെയര് കൈയിൽ തന്നെ നിർത്തണം. ജീന വിചാരിച്ചു. എന്ത് ചെയ്യേണ്ടി വന്നാലും ചെയ്യണം. നാണവും മാനവും നോക്കണ്ട കാര്യമില്ല. കിട്ടിയ കുടുംബ സ്വത്ത് ആ പിടിപ്പില്ലാത്തവൻ്റെ കഴിവ് കേടിന് കുരുതി കൊടുക്കാനുള്ളതല്ല. താനും തൻ്റെ മോളും അതനുഭവിക്കണം. ജീന മനസ്സിൽ ഉറച്ചു. എത്ര തരം താഴേണ്ടി വന്നാലും സാഹിബിനെ വീഴ്ത്തിയെ പറ്റു. ജീന മുടിയും മുഖവും ഒന്ന് ടച്ച് അപ്പ് ചെയ്തു. തുണി വലിച്ച് മുലകൾ തള്ളി വരുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു. വണ്ടി ഒരു വിൻ്റേജ് കേരള ആയുർവേദ ചികിത്സാ കേന്ദ്രം എന്ന് തോന്നിക്കുന്ന മുൻുഭാഗം ഉള്ള കെട്ടിടത്തിൻ്റെ കാർപോർച്ചിൽ നിർത്തി.

“ആ കള്ളക്കിളവൻ അവിടെ നോക്കി നിക്കുന്നുണ്ട് ” പടികളുടെ മുകളിൽ കയ്യും കെട്ടി കാത്ത് നിൽക്കുന്ന സാഹിബിൻ്റെ പി എ കൃഷ്ണനെ കണ്ട് മാത്തൻ പറഞ്ഞു. യാത്രക്കിടയിൽ പല തവണ ഇരുവരും കൃഷ്ണനെ പുലഭ്യം പറയുന്നുണ്ടായിരുന്നു. വയസ്സ് 60 കഴിഞ്ഞിട്ടും അയാൾ തൻ്റെ നരച്ച മുടി കൃത്യമായി വെട്ടി ഒതുക്കിയിരുന്നു. കണ്ടാൽ ഒരു ബാങ്ക് മാനേജരെ പോലെ തോന്നും . അത്ര വിശ്വസ്തനായതു കൊണ്ടാണ് ഈ പ്രായത്തിലും സാഹിബ് അയാളെ തൻ്റെ കൂടെ കൊണ്ട് നടക്കുന്നത്. കാശിൻ്റെയും കണക്കിൻ്റെയും കാര്യത്തിൽ അയാൾ കാണിക്കുന്ന കണിശതയാണ്, മാത്തനും തോമസിനും അയാളോട്ടുള്ള വെറുപ്പിന് കാരണം എന്നവൾ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കി. അയാളുമായും നല്ലൊരു ബന്ധം സ്ഥാപിക്കുന്നത് നല്ലതായിരിക്കുമെന്ന് അവൾ കരുതി.

ജീന സീറ്റിൽ നിന്നും തെന്നി താഴെ ഇറങ്ങി. ഇറങ്ങാൻ വേണ്ടി കുനിഞ്ഞ തൻ്റെ ശരീര വടിവും സ്വതന്ത്രമായ മുലകളുടെ തൂങ്ങലും കണ്ട കൃഷ്ണൻ തന്നെ തുറിച്ച് നോക്കുന്നത് ഇടം കണ്ണിൽ അവള് കണ്ടു.

 

കണ്ട് ഇളകട്ടെ എന്ന് കരുതി ചന്തിയും മുലയും ആട്ടി അവൾ സ്റ്റെപ്പ് കയറി വന്നു. പിന്നാലെ തോമസും മാത്തനും . സ്റ്റെപ്പ് കയറി മുകളിൽ വാതിൽക്കൽ എത്തിയ ജീന കൃഷ്ണനെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു. അയാൾ തിരിച്ചും ചിരിച്ചു. ഫോട്ടോ എടുക്കാൻ നേരം ഒഴിച്ച വെള്ളത്തിൻ്റെ നനവ് അവളുടെ ശരീരത്തിൽ അപ്പോഴും ഉണ്ടായിരുന്നു. സൂര്യപ്രകാശം കട്ടിയായി വന്ന് വീണപ്പോൾ തൻ്റെ മുന്നിൽ നിൽക്കുന്ന അപ്സരസിൻ്റെ വിശ്വരൂപം കൃഷ്ണന് മുന്നിൽ വെളിവായി.

 

അയാൾ അവളുടെ മുലകളിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ മിഴിച്ച് നിന്നു.

 

തോമസും മാത്തനും എത്തി നമസ്ക്കാരം പറഞ്ഞപ്പോഴാണ്, കൃഷ്ണൻ ആ നോട്ടം നിർത്തിയത്. അവരോടുള്ള അയാളുടെ അവജ്ഞ മുഖത്ത് പ്രകടമായിരുന്നു.

“നിങ്ങള് മുകളിലെ മുറിയിലേക്ക് പൊക്കോ. ആവശ്യം വന്നാൽ വിളിപ്പിക്കാം. ” അവരുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞു.

ഭവ്യത ഭാവിച്ച് മുറുമുറുത്ത് അവർ മുകളിലേക്കുള്ള ഹാളിൻ്റെ വടക്ക് വശത്തെ പടികൾ കയറിപ്പോയി.

“എന്താ നിൻ്റെ പേര്?” അവളുടെ നനഞ്ഞ ശരീരം കണ്ണുകൊണ്ട് പൊതിഞ്ഞ് കൃഷ്ണൻ ചോദിച്ചു.

“ജീ………… ” പേര് പറയാൻ തുടങ്ങിയ അവൾ പെട്ടെന്ന് നിർത്തി. പെട്ടെന്ന് ഒരു പുഞ്ചിരിയോടെ തിരുത്തിപ്പറഞ്ഞു.

” വണ്ടിപ്പൂറി ”

ആ പേര് പറച്ചിലും നിൽപ്പും ഭാവവും കണ്ട കൃഷ്ണൻ്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

“ഹ…… നീ ഒരുങ്ങിത്തന്നെയാല്ലേ ഇറങ്ങിയിരിക്കുന്നേ. നടക്ക് ഞാൻ സാഹിബിനെ കാണിക്കാം. ” അയാൾ ഒരു വാതിലിന് നേരെ കൈ ചൂണ്ടി. മുന്നിൽ നടന്ന അവളുടെ ചന്തിയുടെ രൂപവും ചാട്ടവും ആസ്വദിച്ച് കൃഷ്ണൻ പിറകെ നടന്നു.

വാതിൽക്കൽ എത്തിയപ്പോൾ കൃഷ്ണൻ മുന്നിൽ കയറി ഡോറ് തുറന്ന് കൊടുത്തു. ഒരു ഓപ്പൺ ഇൻഫിനിറ്റി പൂൾ ഏരിയയിലേക്ക് അവർ എത്തി. ആ പൂളിൻ്റെ അങ്ങേ സൈഡിൽ പൂളിൽ നിന്ന് സൈഡിൽ വച്ചിരിക്കുന്ന ബോട്ടിൽ മിക്സ് ചെയ്ത് വെള്ളം അടിക്കുന്ന റഹിമാൻ സാഹിബിനെ അവൾ കണ്ടു.

അവളുടെ പ്രതീക്ഷക്ക് വിപരീതമായി അവിടെ അവർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പൂളിൻ്റെ അറ്റത്തെ ഗാർഡനിൽ ഒരാൾ നിന്ന് ചെടികൾ ഷേപ്പ് ചെയ്യുന്നു. പൂളിൻ്റെ വശത്തെ കോട്ടേജ് ക്ലീൻ ചെയ്ത് മോപ്പും ബക്കറ്റുമായി മറ്റൊരാൾ ഇറങ്ങി വരുന്നു. ഒരു പെണ്ണ് ഐസ് കട്ടകളിട്ട ഒരു ബക്കറ്റിൽ മറ്റൊരു കുപ്പി വച്ച് ട്രേയിലാക്കി സാഹിബിൻ്റെ അടുത്ത് വച്ചിട്ട് ചിരിച്ചു കൊണ്ട് നടന്ന് പോകുന്നു. ഒരേ യൂണിഫോം ധരിച്ചിരിക്കുന്നതിൽ നിന്ന് എല്ലാ എല്ലാവരും അവിടുത്തെ ജീവനക്കാരാണെന്ന് അവൾക്ക് മനസ്സിലായി.

 

തൻ്റെ രൂപത്തിൽ ഒരു നിമിഷം നാണവും സങ്കടവും ജീനക്ക് തോന്നി. പക്ഷേ ഉടനെ ദൗത്യത്തിൻ്റെ ഉത്തരവാദിത്തം അവൾ ഓർത്തു. പഴയ വശ്യഭാവം അവൾ മുഖത്ത് കൊണ്ടുവന്നു. എന്നാൽ, ഈ ഭാവമാറ്റം കൃഷ്ണൻ കണ്ടിരുന്നു. അയാൾ ഒന്നും മിണ്ടിയില്ല.