അവൻ ഫാൻ ഓഫ് ചെയ്തു. അവൾ ഒരെണ്ണം എടുത്ത് തന്നപ്പോൾ അവൻ കക്ഷത്തിലേയ്ക്ക് നോക്കി. രോമം വടിക്കുന്ന പരിപാടി ഒന്നുമില്ലാ എന്ന് തോന്നുന്നു. നല്ല കാട്. മുറിയിലെ കാറ്റ് അടങ്ങിയപ്പോൾ അവളുടെ കക്ഷത്തിൽ നിന്നും വരുന്ന ഹൃദ്യമായ ഗന്ധം അവനെ മത്തു പിടിപ്പിച്ചു.
“ദൈവമേ, കൺട്രോൾ പോകുമോ?!!” അവൻ മനസിൽ പറഞ്ഞു. ഈ ആറ്റൻ ചരക്കിന് ഒന്ന് രുചിക്കാൻ കിട്ടിയിരുന്നെങ്കിൽ. ശ്യാമിന് ആ ഗന്ധം എവിടെ നിന്നോ ധൈര്യം നൽകി.
ശ്യാം: നീ ഏതാ സോപ്പ് തേയ്ക്കുന്നത്?
പെട്ടെന്നുള്ള ശ്യാമിൻ്റെ ആ ചോദ്യം അവളിൽ അമ്പരപ്പുളവാക്കി.
വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു,
ഗോപിക: എന്താ ചോദിക്കാൻ?
ശ്യാം: വെറുതെ.
ഗോപിക: ജോൺസൺ & ജോൺസൺ ബേബി സോപ്പ്.
ശ്യാമിൻ്റെ മുഖത്ത് അമ്പരപ്പ്! അവൻ, “കള്ളം” എന്ന മട്ടിൽ അവളെ നോക്കി.
ഗോപിക: സത്യം.
അതെ സത്യമാണെന്ന് തോന്നുന്നു. ഇന്നലെ ഒളിഞ്ഞു നോക്കിയ അവസരത്തിലും ആ പരിസരത്ത് ഉണ്ടായിരുന്ന ഗന്ധം ബേബി സോപ്പിന്റേതായിരുന്നു!! ഇവെളെന്താ കുഞ്ഞൂഞ്ഞ് കളിക്കുകയാ?
ശ്യാം: ഒരു ഇള്ളക്കുട്ടി വന്നിരിക്കുന്നു.
ഗോപിക: പൊട്ടൻ.
ശ്യാം: ഉം?
ഗോപിക: ശ്യാമേട്ടാ, ബേബീ സോപ്പ് ആകുമ്പോൾ സ്ക്കിന് നല്ലതാ, ഒരു അലർജിയും ഉണ്ടാകില്ല.
ശ്യാം: ഇതാര് നിന്നോട് പറഞ്ഞു?
ഗോപിക: അതൊക്കെയുണ്ട്.
ഏതായാലും ആ പേരും പറഞ്ഞ് അവളുടെ സ്വകാര്യമായ ബാത്ത് റൂമിൽ അവളുള്ളപ്പോൾ തന്നെ ഒന്ന് കയറാം! ശ്യാമിന് എന്തൊക്കെയോ ലഡു മനസിൽ പൊട്ടി. ഇവൾ താൻ കരുതിയതിലും ആഴങ്ങൾ ഉള്ള പെണ്ണാണ്. തനിക്കറിയാത്തതും ഇവൾക്ക് അറിയാം! ശ്യാം മാനസിലോർത്തു.
ഗോപിക: അല്ല, എന്താ എൻ്റെ സോപ്പ് ഏതാണെന്ന് ചോദിച്ചത്?
ശ്യാം: നിന്നെ നല്ല മണം.
ആ വാക്കുകൾ അവളിൽ പെട്ടെന്ന് എന്തൊക്കെയോ ഭാവപ്പകർച്ച ഉണ്ടാക്കി. ഒരു നിമിഷം അത് മിന്നി മറഞ്ഞമുഖം പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു.
ഗോപിക: അതിന് ഞാൻ ഇന്നെലെയാ കുളിച്ചേ.
ശ്യാം: എന്നാൽ കുളിക്കാത്തതിനാലായിരിക്കും.
അവൾ വിളറിയ ഒരു ചിരി ചിരിച്ചു. പിന്നെ ചോദിച്ചു.
ഗോപിക: അയ്യോ, എന്നെ കളിയാക്കിയതാ?
ശ്യാം: ഓ അല്ല, സത്യം പറഞ്ഞതാ.
ഗോപിക: പോ.
ശ്യാം: അതെ പെണ്ണേ, നീ വിയർത്തതിനാലാണെന്ന് തോന്നുന്നു നല്ല മണം.
ഗോപിക: ഓഹോ.
ശ്യാം: നീ ഇതൊന്നും പോയി അമ്മായിയോട് പറയാൻ നിൽക്കേണ്ട.
ഗോപിക: പിന്നെ ഇതൊക്കെയല്ലേ പറയുന്നത്.
ശ്യാം: എൻ്റെ മുറിയിൽ ആകെ ഒരാളുടെ പടമേ ഒട്ടിച്ചിട്ടുള്ളൂ.
ഗോപിക: ആരുടെയാണോ എന്തോ?
ശ്യാം: രംഭയുടേത്.
ഗോപിക: ഹും രംഭ! കണ്ടേച്ചാലും മതി, ഒരു ചപ്പട്ട മൂക്കും..
ശ്യാം: എന്നാലും കാണാൻ നല്ല ഭംഗിയാ.
ഗോപിക: ഓ പിന്നെ, അവളുടെ ഒരു ശരീരം; എന്തിന് കൊള്ളാം.
ശ്യാം: നല്ല ബോഡീ ഷേപ്പല്ലേ?
ഗോപിക: ബോഡീ ഷേപ്പ്, എന്നെക്കൊണ്ട് പറയിക്കല്ല്.
ശ്യാം: നീ പറ, കേൾക്കട്ടെ..എല്ലാ ആണുങ്ങൾക്കും ഇഷ്ടമ, എനിക്കും അതെ.
ഗോപിക: എല്ലാം കുറച്ച് കൂടുതലാണെന്ന് മാത്രം.
ശ്യാം: അതല്ലേ നല്ലത്?
ഗോപൂ തുറിച്ച് ദേഷ്യപ്പെട്ട് നോക്കുകയാണ്!
ശ്യാം: അല്ല, അതിന് നീ എന്തിനാ ചൂടാകുന്നേ?
ഗോപിക: എനിക്കവളെ ഇഷ്ടമല്ല.
ശ്യാം: എനിക്കിഷ്ടമ.
ഗോപിക: ഇഷ്ടമല്ല കുഷ്ടം.
ശ്യാം: പോ, പെണ്ണേ.
ഗോപിക: കണ്ടേച്ചാലും മതി, ഒരു കുട്ടിച്ചാക്ക് വേണം.
ശ്യാം: എന്തിന്?
ഗോപിക: എന്തിന്, കുന്തം.
ശ്യാം: ശ്ശെടാ, നിനക്കെന്താ രംഭയോട് ഇത്ര ദേഷ്യം?
ഗോപിക: അവളുടെ ഒരു പൊക്കിപ്പിടിച്ചുള്ള നടത്തവും..മട്ടും..ഭാവവും, എനിക്കിഷ്ടമല്ല.
ശ്യാം: പൊക്കിപ്പിടിച്ചോ?
ഗോപിക: ങാ, തള്ളിപ്പിടിച്ച്.
ശ്യാം: ങാ, അത് പറ.
ഗോപിക: ഉം.
ശ്യാം: കുശുമ്പ്.
ഗോപിക: ഞാനെന്തിന് കുശുമ്പെടുക്കണം?
ശ്യാം: നിന്നെക്കാൾ കൂടുതലുള്ളതിനാൽ ആയിരിക്കും.
ഗോപിക: കൂടുതലും കുറവിനും ഒന്നുമല്ല, അത് കാണിച്ചോണ്ടുള്ള നടപ്പല്ലേ?
ശ്യാം: കാണിക്കുന്നൊന്നുമില്ല, പിന്നെ ഉള്ളത് ചെത്തിക്കളയാൻ പറ്റില്ലല്ലോ?
ഗോപിക: ആർക്കറിയാം അതൊക്കെ വച്ചുകെട്ടാണോ എന്ന്.
ശ്യാം: എയ്, അതൊന്നുമല്ല, കണ്ടാൽ അറിയാം, ഒർജിനലാ.
ഗോപിക: പിന്നെ, എല്ലാം ആർട്ടിഫിഷ്യലാ.
ശ്യാം: പാട്ട് സീനിലൊക്കെ കാണുമ്പോൾ മനസിലാകും ഒർജിനൽ തന്നെയാ.
ഗോപിക: പൊയ്ക്കോ.
ശ്യാം: ചാടുമ്പോൾ ഒക്കെ..(അവൻ മുഴുമിപ്പിച്ചില്ല.)
ഗോപിക: എന്നാൽ അവളെ നോക്കിക്കൊണ്ടിരുന്നോ. ദാ, ഇത് ഒട്ടിക്കാൻ നോക്ക്. (അവസാന പോസ്റ്റർ എടുത്ത് അവൾ കൊടുത്തു.)
ശ്യാം: ഒരു ചൊല്ലുണ്ട്.
ഗോപിക: എന്തോന്ന് ചൊല്ല്?
ശ്യാം: നിന്നോട് പറയാനൊക്കില്ല.
ഗോപിക: എന്നാൽ പറയേണ്ട.
(നാല് തല ചേർന്നാലും നാല് മുല ചേരില്ല എന്നതായിരുന്നു അവൻ പറയാൻ വന്ന ചൊല്ല്.)
ശ്യാം: നീ പിണങ്ങിയാ?
ഗോപിക: ഞാനെന്തിന് പിണങ്ങണം, രംഭയുടെ കാര്യത്തിന്?
ശ്യാം: കൊതിക്കെറുവ്.
ഗോപിക: എനിക്കില്ലാത്തതാണങ്കിലല്ലേ കൊതിക്കെറുവ് കാണിക്കേണ്ടതുള്ളൂ.
ശ്യാം: എന്നാലും അവളുടെ അത്രേം ഇല്ല.
ഗോപിക: ഓ, കണ്ടു കാണും?
ശ്യാം: കണ്ടിട്ടില്ല, എങ്കിലും പുറമേ കാണുമ്പോൾ അറിയാമല്ലോ.
ഗോപിക: ഹും, ഒരു കണ്ടുപിടുത്തക്കാരൻ വന്നിരിക്കുന്നു.
ശ്യാം: ഞാനെപ്പോഴാ പിടിച്ചേ?!!
പെട്ടെന്നുള്ള ആ ചോദ്യം അവളെ സമനില തെറ്റിച്ചപോലെ തോന്നി. ട്രാക്ക് മാറുകയാണ്. ഇരുവർക്കും അറിയാം.
ഗോപിക: എന്തു പിടിച്ചേ?
ശ്യാം: അല്ല, കണ്ടു പിടുത്തക്കാരൻ എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ. പുറമെ കണ്ടു എന്നല്ലേയുള്ളൂ, ഞാൻ പിടിച്ചൊന്നും ഇല്ലല്ലോ?
അവൾ വിളറി.
ഗോപിക: ഒന്ന് പോ.
ശ്യാം: ഉം, എന്താ പിടിച്ച് നോക്കണോ?
ഗോപിക: എന്തോന്ന്?
ശ്യാം: അല്ല, രംഭയുടേത്.
ഗോപിക: ങാ, പോയി പിടിക്ക്.
ശ്യാം: ഇവിടെ കിട്ടുമെങ്കിൽ.. ചെന്നൈ വരെ പോകേണ്ടായിരുന്നു.
ഗോപിക: ഇപ്പം കിട്ടും, നോക്കിയിരുന്നോ.
ശ്യാം: നോക്കിയിരുന്നാൽ കിട്ടുമോ?
ഗോപിക: നിൻ്റെ പോക്ക് എങ്ങോട്ടാണെന്നൊക്കെ എനിക്ക് പിടികിട്ടുന്നുണ്ട്.
‘നിൻ്റെ’ എന്ന വിളി, അവൻ സന്ദർഭം ഇതായതിനാൽ പൊറുത്തു.
ശ്യാം: ചെന്നൈക്ക്.
ഗോപിക: ഹും.
അവൾ ലജ്ജിച്ചും, സ്വൽപ്പം അങ്കലാപ്പോടേയും മന്ദഹസിച്ചു.
ശ്യാം: ഉം, എന്താ?
ഗോപിക: ഒരു പാണ്ടി വന്നിരിക്കുന്നു.
ശ്യാം: പോടീ പെണ്ണേ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ.
ഗോപിക: എനിക്കൊന്നും പറയാനില്ല.
ശ്യാം: ഒന്നും.
ഗോപിക: ങു ഹും.
ശ്യാം: എന്തെങ്കിലും കാണിക്കാനുണ്ടോ?
അവൾക്ക് വീണ്ടും ഭയപ്പാട്!!
ഗോപിക: ഒന്നുമില്ല.
ശ്യാം: എന്തിയേ ഉള്ളതൊക്കെ?
അവൾ വീണ്ടും ചമ്മിയ മുഖത്തോടെ, “ശ്ശൊ എന്ന ഭാവത്തിൽ.
ഗോപിക: ദേ, അപ്പുറത്ത് അമ്മയുണ്ട്, കെട്ടോ.
ശ്യാം: ഞാൻ വേണ്ടാത്തത് വല്ലോം പറഞ്ഞോ?
ഗോപിക: എയ് ഇല്ല; എല്ലാം വേണ്ടത് തന്നെ, പക്ഷേ ഇവിടല്ലെന്നു മാത്രം.
ശ്യാം: പിന്നെവിടാണോ എന്തോ?