അവള്‍ മിണ്ടിയില്ല.
“നാളെ എന്നെക്കാണുമ്പോള്‍ ചമ്മല്‍ ഉണ്ടാകുമോ?’
“ചിലപ്പോള്‍.”
പെട്ടെന്നാണ് ഉള്ളിലെ തീ ഒരു ലാവപോലെ പ്രവഹിച്ചത് . അവളുടെ ശരീരം വില്ലുപോലെ വളഞ്ഞു. ശബ്ദം നിയന്ത്രിക്കാനായില്ല. എത്രയോ നാളുകള്‍ക്ക് ശേഷമാണ് ഇതുപോലെ ഒരു സ്ഫോടനം. അതിന്‍റെ അസഹനീയ സുഖത്തില്‍ അവള്‍ എല്ലാ ലജ്ജയും കൈവിട്ടു.
ആ ശബ്ദം പക്ഷെ ഡോക്റ്റര്‍ നന്ദകുമാര്‍ കേട്ടിരുന്നു.
