കുർത്തിയുടെ നീളം കഷ്ടി അവളുടെ നിതംബത്തിനല്പം കീഴെയായി അവസാനിക്കുന്നു.. സൈഡിലെ വെട്ടുകൾ അരക്കെട്ടിനും നന്നേ മുകലിലാണ്.. അത് തെന്നി മാറിയാൽ അവളുടെ വിരിഞ്ഞ അരക്കെട്ടും, ആ അരക്കെട്ടിന്റെ ഭംഗി കൂടാനായി അതിൽ ചുറ്റി കിടക്കുന്ന അവളുടെ കട്ടിയുള്ള പൊന്നാരഞ്ഞാണവും.. തിരക്കിനിടയിൽ അത് തന്റെ ലെഗ്ഗിൻസ്സിനുള്ളിൽ ആക്കാൻ അവൾ മറന്നതാകും..കുർത്തിയുടെ സൈഡിലെ വിടവിലൂടെ അവളുടെ മാംസളമായ വയറിന്റെ മടക്കുകൾ കാണാം.. ശ്രദ്ധിച്ചു നോക്കിയാൽ പ്രസവിച്ചു കൊഴുപ്പിറങ്ങിയ അടിവയറിനു മീതെ വടയക്ഷിയുടെ മാദക പൊക്കിൾച്ചുഴിയും… ചിലപ്പോൾ അരഞ്ഞാണം ഒഴുകി മേലേക്ക് പോയി അവളുടെ വയറിലെ മടക്കിനും പൊക്കിളിനും മീതെ പറ്റി കിടക്കും. ആ കാഴ്ച ഗോപുവിന് വളരെ ഇഷ്ടമാണ്..
അരഞ്ഞാണത്തിന്റെ ഭംഗിയാസ്വദിച്ച ഗോപുവിന്റെ കണ്ണുകൾ അവളുടെ അരയിൽ നിന്ന് താഴേക്കൊഴുകി..
കറുത്ത സ്കിന്നി ലെഗ്ഗിൻസ്..
മുകളിലെ കുർത്തി പോലെതന്നെ തുടകളിൽ ഇറുകിപ്പിടിച്ചു കിടക്കുന്നു..
നേരത്തെ പറഞ്ഞ കുർത്തിയുടെ സൈഡ് കട്ടിന്റെ വിടവിൽ നോക്കിയാൽ അവൾ ഇട്ടിരിക്കുന്ന ബ്രേസിയറിന്റെ പെയർ പിങ്ക് പാന്റി തന്നെയാണ്.. അരിപ്പപോലുള്ള ലെഗ്ഗിൻസിന്റെ മറക്കപ്പുറത്തു അവളിട്ട പാന്റീസിന്റെ തിളക്കവും അതിരുകളും വ്യക്തമാണ്.. പ്രസവം കഴിഞ്ഞു കൊഴുത്ത ശരീര ഭാഗങ്ങളിൽ അവളുടെ നിതബങ്ങളും ഉണ്ടായിരുന്നു.. വീണക്കുടം പോലെ പിന്നിലേക്ക് പൊങ്ങി ഉന്തി നിൽക്കുന്ന അവളുടെ മാംസാലമായ നിതംബം…
കാല്പാദത്തിന് മേൽവരെ ഒട്ടിപ്പിടിച്ചുകിടന്ന് അവളുടെ കൊഴുത്തു മാംസാലമായ എന്നാൽ അല്പം പോലും ഉടവില്ലാത്ത തുടകളും കാലും പ്രദർശിപ്പിക്കുന്ന ആ കറുത്ത ലെഗ്ഗിൻസിനു മീതെയായി ചുറ്റിക്കിടക്കുന്ന സ്വർണപാദസരങ്ങൾ..
വലത്തേ കാലിലെ പെരുവിരലിൽ അണിഞ്ഞിരിക്കുന്ന സ്‌പൈറൽ മിഞ്ച്..
തന്റെ അശ്വതി നാട്ടിൻപുറത്തെ ശാലീനതയൊക്കെ മാറി തനി ഒരു ബാംഗ്ലൂർകാരി ആയിരിക്കുന്നു..
കുറെ നേരമായി തന്നെ അടിമുടി ഉഴിഞ്ഞു കണ്ണുകൊണ്ട് പീഡിപ്പിക്കുന്ന ഗോപുനെ നോക്കി അവൾ ചോദിച്ചു: ” ഉം, ന്താ ങ്ങനെ ന്നെ നോക്കി വെള്ളമിറക്കുന്നത്.. കുറെ നേരമായല്ലോ? ”
ഗോപു ഒന്ന് പരുങ്ങി, പെട്ടെന്ന് മനോനിയത്രണം വീണ്ടെടുത്തു “അതെന്താഡീ എന്റെ ഭാര്യയെ ഞാൻ നോക്കി വെള്ളമിറക്കത്തെ പിന്നെ ആരാ നോക്കുക”
“ദേ ഏട്ടാ, വേഗം പോയില്ലെങ്കിൽ ട്രാഫിക്കിൽ പെടും ട്ടോ.. ന്നലെ രാത്രി ഞാൻ ഒരാഴ്ചതേക്കുള്ള മരുന്ന് തന്നതല്ലേ.. പിന്നെന്താ ന്റെ കുട്ടന്?” അവൾ അവന്റെ അരികിൽ ചെന്ന് കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു.. “സാരില്യ ഞാൻ വേഗം ഇങ്ങ് വരാം.. ന്റെ കുട്ടൻ നല്ല കുട്ടിയായിരിക്കണം..”
അവനിൽ നിന്നല്പം അകന്നവൾ വീണ്ടും ഓർമിപ്പിച്ചു “ഏട്ടാ വേഗം ഇറങ്ങാം”
ഗോപു ബുക്ക് ചെയ്ത ടാക്സി വന്നു.. ബാഗുകൾ ഡിക്കിയിൽ വെച്ച് തിരികെ റൂം ലോക്ക് ചെയ്യാൻ വന്ന ഗോപുവിനെ അവൾ പടിവാതിൽക്കൽ വെച്ച് തന്നെ അമർത്തി പുണർന്നു.. ഞൊടിയിൽ അവന്റെ കവിളുകളിലും ചുണ്ടിലും തുരുതുരെ ഉമ്മ വെച്ചവൾ കണ്ണീർ പൊടിച്ചു.. പരിസരം നോക്കാതെയുള്ള അവളുടെ ആ സ്നേഹാലിംഗനത്തിൽ അവൻ ഒന്ന് പരുങ്ങി ചുറ്റും നോക്കി.. “ഹോ ഭാഗ്യം ആരും കണ്ടില്ല”..
അവളുടെ നെറുകയിൽ ഉമ്മവെച്ചവൻ വികാരധീനനായി പറഞ്ഞു “സൂക്ഷിച്ചു പോയി വാ മോളേ”…
==================================
കെ ആർ പുരം റെയിൽവേ സ്റ്റേഷൻ:
ടാക്സിക്ക് കാശും കൊടുത്ത് അവർ സ്റ്റേഷനുള്ളിൽ കടന്നു.. ഗോപു ട്രാവൽ ബാഗ് ഒരു തോളിൽ ഇട്ടു, ട്രോളി ബാഗ് ഉരുട്ടി മുന്നിൽ നടന്നു.. വലത്തേ തോളിൽ കുഞ്ഞ് നന്ദുവിനെ കിടത്തി ഇടത്തെ തോളിൽ ലേഡീസ് ഹാൻഡ്‌ബാഗും തൂക്കി, കൈയിൽ ഒരു കുപ്പി വെള്ളവുമായി അശ്വതി ഗോപുവിന് പിന്നാലെ നടന്നു..
പ്രവർത്തി ദിവസമായതിന്നാലും നട്ടുച്ച നേരമായതു കൊണ്ടും തിരക്ക് തീരെ കുറവാണ് സ്റ്റേഷനിൽ…സ്പെഷ്യൽ ട്രെയിൻ അവിടുന്ന് തന്നെ തുടങ്ങുന്നത് കൊണ്ടും, അഞ്ചു പ്ലാറ്റ്ഫോം മാത്രമുള്ള ആ സ്റ്റേഷന്റെ അപ്പുറത്തെ തലക്കലാണ് ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നത്.. അവർ നടപ്പാലം കേറിയിറങ്ങി തളർന്നു കിതച്ചു ട്രെയിനിനരികിലെത്തി..
സ്പെഷ്യൽ വണ്ടി ആയത് കൊണ്ട് കോച്ചുകൾ കുറവാണ്.. പിറകിലായിയാണ് 3 Tire AC..
എഞ്ചിനരികിലെ 3 ജനറൽ കമ്പാർട്മെന്റ് മറികടന്ന് പിന്നിലേക്ക് നടന്നവർ അതിശയിച്ചു..ആകെ വിരലിൽ എണ്ണാവുന്ന പോലെ കുറച്ചു പേർ മാത്രം.. 3-4 തമിഴന്മാർ പുറത്തു നിന്ന് സൊറ പറയുന്നു .. ഉള്ളിൽ കുറച്ചുപേർ സീറ്റുകളിൽ ഇരിപ്പുണ്ട് അതിൽ മലയാളികൾ ഉണ്ടാവാം…
“ഏട്ടോ.. ദന്നെയല്ലേ ട്രെയിൻ?” പിന്നിൽ നടക്കുന്ന അശ്വതി ചിരിച്ചുകൊണ്ട് തന്റെ സംശയം കളിയായി ചോദിച്ചു..
ആ ചോദ്യം കേട്ട് ഗോപുവും ഒന്ന് സംശയിച്ചു, എന്നാലും അത് പുറമെ കാട്ടാതെ അവൻ ഒളിക്കണ്ണിട്ടു ബോർഡ് വായിച്ചു “KR Puram – കണ്ണൂർ സ്പെഷ്യൽ”
“ഇതുതന്നെയാടീ.. ഇന്ന് Monday അല്ലെ, പിന്നെ വിഷുവിന് ഇനിയും ഒരാഴ്ച സമയമുണ്ടല്ലോ.. ഈ സ്പെഷ്യൽ ഇന്ന് ആദ്യത്തെ ഓട്ടമാ.. അധികം ആരും അറിഞ്ഞു കാണില്ല..”
രണ്ടു ദിവസമായി മൂടിയ കാലാവസ്‌തയാണ്.. അതുകൊണ്ട് വെയിൽ തീരെയില്ല.. നല്ല തണുത്ത കാറ്റും കാറ്റും വീശുന്നുണ്ട്.. ഏപ്രിൽ മാസത്തിൽ ഇത് പതിവില്ലാത്തതാണ്.. എന്നാലും ബാംഗ്ലൂരിയൻസ് പറയും പോലെ “Bangalore climate is unpredictable”..
അവസാനം അവർ 3 ടിയർ കോച്ചിനടുത്തു നടന്നെത്തി.. ബാഗ് ഒരു ഭാഗത്തൊതുക്കി വെച്ച് ഗോപു നെടുവീർപ്പിട്ട് അശ്വതിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി വെപ്രാളത്തിൽ മടമടാന്ന് കുടിച്ചു..
അശ്വതി കൗതുകത്തോടെ അത് നോക്കി നിന്നു.. കുടിക്കിടയിൽ ഒരു ഇടവേളയെടുത്ത് അവൻ രണ്ടു ഭാഗത്തേക്കും കണ്ണോടിച്ചു, കൂടെ അശ്വതിയും..
നന്നേ പിറകിൽ സ്ലീപ്പർ കോച്ചുകൾക്കും പിറകിലായിയാണ് അവളുടെ കോച്ച്.. അതിനു തൊട്ടു പിറകിൽ വികലാംഗർക്കുള്ള ഡിസ്സേബിൽഡ് കോച്ച് ആണ്.. അതും രണ്ടു വരി മാത്രം ഒഴിച്ച് ബാക്കി മുഴുവൻ മെയിൽ വാനായി കമ്പി വലയിട്ട് തിരിച്ചിരിക്കുന്നു.. ആ കോച്ചിന് പിറകിൽ പാർസൽ വാനും, ഗാർഡ് റൂമും..
വെള്ളം കുടിച്ച് കുപ്പി തിരികെ നൽകി ബാഗുമെടുത്തു ഗോപു കോച്ചിനുള്ളിൽ കയറി.. കേറി നോക്കിയപ്പോൾ അവർക്കു മനസിലായി അവരുടെ കോച്ച് പ്രത്യേകമാണെന്ന്, സ്ലീപ്പർ കോച്ചിലേക്കുള്ള വഴി ഷട്ടർ ഇട്ട് ലോക്ക് ചെയ്തിരിക്കുന്നു.. വാതിൽക്കൽ നിന്ന് അവർ ശീതീകരിച്ച അറിയിലേക്ക് കടക്കാനുള്ള വാതിൽ തള്ളി തുറന്നു..
ഗോപു സൈഡിലെ സീറ്റ് നമ്പർ നോക്കി 01..02..03…
“അശ്വതീ നമ്മൾ ഈ കോച്ചിന്റെ പിറകിലത്തെ ഡോറിലൂടെയായിരുന്നു കയറേണ്ടിയിരുന്നത്..”