“പിന്നെ?”
“അത് പിന്നെ …ഞാൻ പറഞ്ഞാ ഉമ്മച്ചി ദേഷ്യപ്പെടരുത്!”
“നീ കാര്യം പറയെടാ ചുമ്മാ കൊഞ്ചാതെ!”
“ഉമ്മച്ചിയ്ക്ക് വാപ്പച്ചിയോട് പറഞ്ഞ് എനിക്കൊരു കുഞ്ഞനിയത്തിയെ തന്നുകൂടെ?”
പറഞ്ഞ് കഴിഞ്ഞ് റിസ്വാൻ പെട്ടെന്ന് ബൈക്ക് നിർത്തി.
അവന്റെ ചോദ്യം കേട്ടിട്ട് ഒരു നിമിഷം റസിയ ഒന്ന് പകച്ചു. പിന്നെ അത് ലജ്ജയും പുഞ്ചിരിയുമായി.
“നീയെന്താ വണ്ടി നിർത്തിയെ?”
സ്വരത്തിൽ നാണം കടന്നുവരാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു.
“അല്ല ഞാൻ ചോദിച്ചത് ഉമ്മച്ചിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ എനിക്കിട്ട് വല്ല തല്ലും തന്നാലോ? വണ്ടിയോടിക്കുമ്പം തല്ലു കിട്ടിയാൽ വണ്ടി മറിയും….പിന്നെ തിരുമല്ല ഓപ്പറേഷൻ തന്നെ വേണ്ടി വരും!”
“ഒന്ന് വണ്ടിയെടുക്കെന്റെ റിസ്സൂ…”
അവൾ പറഞ്ഞു.
റിസ്വാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
“ഉമ്മ ഒന്നും പറഞ്ഞില്ലല്ലോ!”
“നിനക്കൊരു കുഞ്ഞനീത്തീനെ തരാൻ വേണ്ടിയാടാ റിസ്സൂ നമ്മളിപ്പം പോകുന്നെ?”
“ഏഹ്?”
വലിയ അജ്ഞത നടിച്ചുകൊണ്ട് റിസ്വാൻ ചോദിച്ചു.
“ഉമ്മച്ചി ജോക്കടിക്കല്ലേ? അനിയത്തി അതിന് തിരുമ്മുകാരന്റെ അടുത്താണോ?”
“എടാ ഉമ്മച്ചിടെ ദേഹം ഒക്കെ വൈദ്യരുടെ അടുത്ത് പോയി ചികിത്സിച്ച് ഒന്ന് ഫിറ്റാക്കണം.എന്നാലേ അനിയത്തിക്ക് വയറിനകത്ത് സേഫായി ഇരിക്കാൻ പറ്റൂ…”
ഹും! വെറുതെ വൈദ്യർക്ക് കാശ് കൊടുത്ത് തിരുമ്മിക്കാൻ പോയാൽ ശരീരം നന്നാകും എന്നുള്ളതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല.
രോഷത്തോടെ അവൾ മനസ്സിൽ പറഞ്ഞു.
കുഞ്ഞുങ്ങൾ ഉണ്ടാവാൻ ചുണ വേണം കെട്ട്യോന്!
അകത്ത് കയറുന്നതേ സാധനത്തിന്റെ ബലം കുറഞ്ഞാൽ എത്ര തിരുമ്മിച്ചാലെന്താ, കുഞ്ഞുങ്ങളുണ്ടാവുമോ?
അത് പറഞ്ഞപ്പോഴേക്കും അവർ ഭഗവതി ക്ഷേത്രതിന്റെ അടുത്തെത്തി.
അവൻ ബൈക്ക് അതിന്റെ മുമ്പിൽ നിർത്തി.
വഴിയിൽ നിന്നിറങ്ങി ശ്രീ കോവിലിന് നേരെ നിന്ന് കണ്ണുകളടച്ചു.
നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടും ബൈക്കിൽ കയറി തിരികെ ഇരുന്നു.
അപ്പോൾ ഉമ്മച്ചിയുടെ കൈ തന്റെ മുടിയിൽ തഴുകിയത് അവനറിഞ്ഞു.
അതിന്റെ സുഖത്തിൽ അവൻ തിരിഞ്ഞു നോക്കി.
“എന്താ പ്രാർഥിച്ചത് നീ?”
“എന്ത് പ്രാർത്ഥിക്കാൻ? ഒരു മിടുക്കി അനിയത്തിയെ കിട്ടാൻ…എന്റെ ഫ്രെണ്ട്സ് ഒക്കെ പറയുന്നത് ഈ ഭഗവതിയോട് പ്രാർത്ഥിച്ചാൽ അത് കിട്ടൂന്നാണ്…”
“അങ്ങനെയാവട്ടെ!”
അവൾ പറഞ്ഞു.
അമ്പലത്തിന്റെ സമീപത്ത്, മതിലിന് വെളിയിൽ ഏതാനും കടകളുണ്ട്.
മരങ്ങളും.
കണ്ണെത്താദൂരത്തോളമുള്ള വയലുകൾക്ക് മേൽ വെയിൽ നിറഞ്ഞു കിടന്നു.
റിസ്വാൻ ബൈക്ക് മുമ്പോട്ടെടുത്തു.
നാഗാർജ്ജുന ആയുർവേദിക് ഹോസ്‌പിറ്റൽ ആൻഡ് മസ്സാജ് പാർലർ.
സൈൻ ബോഡും വലിയ ഒരു കെട്ടിടവും.
തനി കേരളീയ വാസ്തുശിൽപ്പമാതൃകയിൽ.
വലിയ ഗേറ്റും വിശാലമായ മുറ്റവും.
“ഇന്ന് ആരുമില്ലേ?”
ശൂന്യമായ മുറ്റത്തേക്ക് നോക്കി റസിയ അദ്‌ഭുതത്തോടെ സ്വയം ചോദിച്ചു.
“എന്നും ഒരുപാടാളും വണ്ടിയും ഒക്കെ കാണുന്നതാണല്ലോ,”
അവർ റിസപ്‌ഷനിലേക്ക് കയറി.
അവിടെ ഏകദേശം ഒമ്പതോളം ആളുകൾ ഇരിപ്പുണ്ട്.
“മഹാലക്ഷ്മി ഡോക്റ്റർ ഇന്നില്ലേ?”
കസേരയിലിരുന്നു ഒരു സ്ത്രീയോട് റസിയ ചോദിച്ചു.
“രണ്ടുപേരും ഇല്ല,”
അവർ പറഞ്ഞു.
“നാരായണൻ വൈദ്യരും ഇല്ല മഹാലക്ഷ്മി ഡോക്ട്ടരും ഇല്ല,”
“ങ്ഹേ? ഇല്ലേ?”
അൽപ്പം പരിഭ്രാന്തിയോടെ റസിയ ചോദിച്ചു.
“അതെന്താ?”
“അവർക്ക് ചെറിയ ഒരാക്സിഡന്റ്റ് …ഇന്നലെ കോഴിക്കോട് പോയതാ..അവിടെ ബേബി മെമ്മോറിയലിൽ ഓർത്തോയിലാ..കൊഴപ്പം ഒന്നും ഇല്ല …എന്നാലും ഒരാഴ്ച്ച എങ്കിലും കഴിയും,”
“അപ്പൊ ഇനി എന്താ ചെയ്യാ റിസ്സൂ?”
റസിയ അവനോട് ചോദിച്ചു.
“ഇവിടെ മോനുണ്ട്… വിമൽ ഡോക്റ്റർ! പുള്ളിയോടൊന്ന് ചോദിക്ക്,”
ആ സ്ത്രീ പറഞ്ഞു.
അപ്പോൾ അകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
വിമൽ.
അതി സുന്ദരൻ.
അരോഗദൃഢഗാത്രൻ.
നല്ല പ്രകാശമുള്ള കണ്ണുകൾ.
ഏറ്റവും ആകർഷണീയം അയാളുടെ അധര ഭംഗിയാണ്.
ഒരു കറുത്ത ടീ ഷർട്ടും ചാരനിറമുള്ള ട്രാക്ക് ജീൻസുമാണ് വേഷം.
“ഇതാ മോൻ..ഒന്ന് ചോദിച്ചു നോക്കിക്കോ,”
ആ സ്ത്രീ വീണ്ടും പറഞ്ഞു.
“സാർ,”
റസിയ അയാളുടെ നേരെ തിരിഞ്ഞു.
അയാൾ അവളെ നോക്കി.
അയാളുടെ കണ്ണുകളിലെ പ്രകാശം ഒന്നുകൂടിക്കൂടിയത് റിസ്വാൻ കണ്ടു.
“പറയൂ,”
അയാൾ റസിയയോട് പറഞ്ഞു.
അവിടെയുണ്ടായിരുന്ന സ്ത്രീകൾ അയാളെ ആരാധനയോടെ നോക്കുന്നത് റിസ്വാൻ കണ്ടു.
റസിയ ബാഗ് തുറന്ന് പ്രിസ്‌ക്രിപ്‌ഷൻ നോട്ട് അയാൾക്ക് കൊടുത്തു.
“ഈശ്വരാ..! ഇത് സീരിയസ് കേസാണല്ലോ!”
അയാൾ മന്ത്രിച്ചു.
റിസ്വാൻ ആകാംക്ഷയോടെ അയാളെ നോക്കി.
“നിങ്ങൾ വരൂ…”
അയാൾ അവളോട് പറഞ്ഞു.
റസിയ റിസ്വാനെ കണ്ണുകൾ കാണിച്ചു.
അവനും അവളോടൊപ്പം വിമലിന്റെ ഓഫിസിലേക്ക് കയറി.
“ഇരിക്ക്…”
ഓഫീസിലെത്തിയപ്പോൾ അയാൾ പറഞ്ഞു.
റസിയ ഇരുന്നു.
റിസ്വാൻ തൊട്ടരികിൽ നിന്നു.
“ഇരിക്ക്,”
അയാൾ റിസ്വാനോടും പറഞ്ഞു.
റിസ്വാൻ റസിയയുടെ സമീപത്ത് ഇരുന്നു.
“നിങ്ങളെ മസ്സാജ് ..അതിന്റെ ഡേറ്റ് ഇന്നാണ്…
അയാൾ അവളുടെ സുന്ദരമായ കണ്ണുകളിലേക്ക് നോക്കി.
അവൾ തിരിച്ചും.
“പ്രത്യേക തരം മസ്സാജ് ആണ് നിങ്ങളുടെ…”
പ്രിസ്‌ക്രിപ്‌ഷനിലേക്ക് നോക്കി വിമൽ പറഞ്ഞു.
റസിയയും റിസ്വാനും കാതോർത്തു.
“മുദ്ര തൈല അഭ്യംഗം, ശിരോ അഭ്യംഗം, ശിരോ വസ്തി, പിഴിച്ചിൽ , ശിരോധാര, ഘർഷണ …ഇതൊക്കെ കൃത്യം ഡേറ്റിന് തന്നെ ചെയ്യണം …ഡേറ്റ് മാറിയാൽ പ്രോബ്ലം ആണ്…”
അയാൾ അവരുടെ മുഖത്ത് നോക്കി.
“പക്ഷെ അമ്മയിപ്പോൾ ഇവിടെ ഇല്ല …ഒരു ചെറിയ ആക്സി…”
“അറിഞ്ഞിരുന്നു, ഇപ്പം ജസ്റ്റ് വന്നപ്പം ആളുകൾ പറഞ്ഞു,”
റസിയ അറിയിച്ചു.
“വേറെ ലേഡീസ് ആരെങ്കിലും?”
“ഇവിടെ ഇതെല്ലാം ചെയ്യുന്ന എക്സ്പെർറ്റ് ആയ ആരുമില്ല..വേറൊരാളെ വിളിച്ചു ചെയ്യിക്കാം എന്നുവെച്ചാൽ …ഒരു നിമിഷം…”
അയാൾ മൊബൈൽ എടുത്തു.
“ആ ഡോക്റ്റർ രാം മോഹൻ അല്ലെ? ആ … അതെ വിമൽ …നിങ്ങടെ രോഹിണി മാഡം ഇല്ലേ അവിടെ? …ഒന്നിങ് വരാൻ പറയാമോ? പുത്ര കാമേഷ്ടിയുടെ കാര്യത്തിനാ…അതെ ഡേറ്റ് മാറ്റാൻ പറ്റില്ല …എന്താ ..ഏഹ്? നേരോ ..മൊത്തം ബ്ലോക്ക് ആണോ? അയ്യോ..ശ്ശ്യേ ! നോക്കട്ടെ..നോക്കട്ടെ അറിഞ്ഞില്ല!”
റസിയയും റിസ്വാനും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി.
വിമൽ അപ്പോൾ മേശപ്പുറത്ത് നിന്ന് റിമോട്ട് എടുത്ത് ടി വി ഓൺ ചെയ്തു.
അവർ മൂവരും ടി വി സ്ക്രീനിലേക്ക് നോക്കി.
സ്‌ക്രീൻ നിറയെ പ്രക്ഷോഭകാരികളായ ജനക്കൂട്ടത്തിന്റെ ചിത്രങ്ങളാണ്.
ചിലയിടത്ത് തീയിൽ പെട്ട കെട്ടിങ്ങളും വാഹനങ്ങളും.
“ആർ എസ് എസ് കാരൻ ഒരു സി പി എമ്മുകാരനെ കൊന്നു, കണ്ണൂര്,”
വിമൽ പറഞ്ഞു.
“കഴിഞ്ഞ ആഴ്ച തിരിച്ചുണ്ടായില്ലേ? അതിന്റെ പ്രതികാരം. മൊത്തം ഹർത്താലാ..ബ്ലോക്കാ… ഇപ്പഴാ അവര് ഹർത്താൽ ഡിക്ലയർ ചെയ്തേ! ആറുമണി വരെ ഒരു രക്ഷയുമില്ല! ആർക്കും വരാൻ പറ്റുകയില്ല…അപ്പൊ എന്തോ ചെയ്യും?”