ഞാന്‍ കാഞ്ഞിരമൂട്ടില്‍ അവറാന്‍. പന്ന നായിന്റെ മോന്മാരാണ് എനിക്കുണ്ടായ രണ്ടു സന്തതികളും; ഒരു ഗുണവുമില്ലാത്ത ചെറ്റകള്‍.ആയകാലത്ത് കണ്ണില്‍ക്കണ്ട വിദേശരാജ്യങ്ങളില്‍ കണ്ടവന്മാര്‍ക്ക് ചെരച്ചും, മോട്ടിച്ചും അമുക്കിയും കുറെ കോടികള്‍ ഞാനുണ്ടാക്കി. അതില്‍ നിന്നെടുത്തു മൂഞ്ചി അവന്മാര് തിന്നുകൊഴുത്തു. എന്റെ അവരാധിച്ച ഭാര്യ അവരെ നേരെചൊവ്വേ വളര്‍ത്താതെ ഞാനയച്ച കാശെടുത്ത് തോന്നിയപോലെ ജീവിച്ചു. ഒടുവില്‍ എന്തായി? ഞാന്‍ പണിനിര്‍ത്തി വന്നപ്പോ രണ്ടും പെണ്ണുംകെട്ടി, ഞാന്‍ അവന്മാര്‍ക്ക് ഒണ്ടാക്കിക്കൊടുത്ത വീടുകളില്‍ എന്നെത്തന്നെ പിടുങ്ങി ജീവിച്ചോണ്ടിരിക്കുന്നു! കല്യാണം കഴിച്ചാലെങ്കിലും ഈ പൂമോന്മാര്‍ നന്നാകും എന്നായിരുന്നു എന്റെ ധാരണ; എവിടെ?
ഞാനിങ്ങനെ തെറി പറയുന്നത് വെഷമം കൊണ്ടാണ്; അത്രയ്ക്ക് ദണ്ണം ഉണ്ടെനിക്ക്. നിങ്ങക്കൊന്നും തോന്നരുത്.
നോക്ക്, എനിക്കീ ഊമ്പീമോന്മാരുടെ അഞ്ചുപൈസ വേണ്ട. ഇഷ്ടംപോലെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഏതൊരു തന്തയും എന്താണ് മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്? അവര് സ്വന്തം കാലില്‍ നില്‍ക്കണമെന്ന്;
ശരിയല്ലേ? അങ്ങനെയൊരു ആഗ്രഹമേ എനിക്കും ഉള്ളൂ. പക്ഷെ ഈ പൂറന്മാര് ഉണ്ണാന്‍ പാത്രത്തിലേക്ക് വച്ച കൈ തിരികെ വായിലോട്ടു കൊണ്ടുപോകാന്‍ മടിക്കുന്ന പറിയന്മാരാണ്. ജോലി നിര്‍ത്തി വന്നേപ്പിന്നെ ഞാന്‍ അവമ്മാരുടെ കാര്യം പറഞ്ഞു ഭാര്യയെ തെറി പറയാത്ത ദിവസമില്ല. ആ കൂതീമോള്‍ ഒരുത്തിയാണ് അവന്മാരെ ഇങ്ങനെയാക്കിയത്.
അപ്പൊ, വിഷയം എന്താന്നു വച്ചാല്‍, ഇപ്പോള്‍ ഞാന്‍ കാശ് കൊടുപ്പ് നിര്‍ത്തി. അഞ്ചുപൈസ മൈരന്മാര്‍ക്ക് ഞാന്‍ കൊടുക്കത്തില്ല. ഭാര്യയ്ക്ക് എന്റെ പണം എടുക്കാന്‍ സാധിക്കാത്ത പരുവത്തില്‍ ഞാന്‍ കാര്യങ്ങള്‍ ക്രമീകരിച്ചു. അതുകൊണ്ട് അവളും ഊമ്പിത്തിരിഞ്ഞിരിക്കുകയാണ്. ഇപ്പം ഞാന്‍ കേട്ടേക്കുന്നത്, അവന്മാര്‍ പെണ്ണ് കെട്ടിയ വീടുകളില്‍ നിന്നും പണം വാങ്ങിയാണ് ജീവിക്കുന്നതെന്നാണ്.
രണ്ടും എങ്ങനെയെങ്കിലും ചത്തു തുലയട്ടെ എന്ന് കരുതി ഞാന്‍ അവന്മാരുടെ കാര്യമേ മറന്നു ജീവിക്കുന്ന സമയത്ത്, ഒരു ദിവസം മൂത്ത മരുമകള്‍ റീമ എന്നെ സന്ദര്‍ശിക്കാന്‍ വന്നു. അവന്മാരോട് എന്റെ വീട്ടില്‍ മേലാല്‍ കേറിപ്പോകരുത് എന്ന കല്‍പ്പന ഞാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്
എങ്കിലും, വന്നു കേറിയ പെമ്പിള്ളാര്‍ക്ക് ഞാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ല.
“ഉം? എന്താടീ?” വിനയപുരസ്സരം എന്റെ മുമ്പാകെ നിലയുറപ്പിച്ച അവളോട് ഞാന്‍ ചോദിച്ചു.
എന്റെ മോന്തയിലേക്ക് പുച്ഛഭാവം കയറിക്കൂടിയത് ഞാനറിഞ്ഞു.
“അതൊക്കെ നിങ്ങളുടെ പ്രശ്നം. നീ പോയി ചായ വല്ലോം വേണേല്‍ ഉണ്ടാക്കി കുടിച്ചിട്ട് പോകാന്‍ നോക്ക്” നിഷ്കരുണം ഞാന്‍ പറഞ്ഞു.
റീമ ദുഖത്തോടെയും പ്രതീക്ഷയോടെയും അങ്ങനെ നിന്നു. പക്ഷെ എന്റെ മനസ്സ് മാറില്ല എന്ന് മനസ്സിലായതോടെ അവള്‍ ഉള്ളിലേക്ക് കയറി. എന്നോടുള്ള ബഹുമാനാര്‍ഥം ദേഹമാസകലം മൂടിയിരുന്ന സാരി, എന്റെ മറുപടി കേട്ടതോടെ അവള്‍ മാറ്റി അരക്കെട്ടില്‍ കുത്തിയ ശേഷമാണ് ഉള്ളിലേക്ക് പോയത്. പുതപ്പ് മോഡില്‍ നിന്നും മാറിയ സാരി, അവളുടെ ഒതുങ്ങിയ മടക്കുകളുള്ള അരക്കെട്ടും, ബ്ലൌസുകളുടെ മുഴുപ്പും എന്നെ കാണിച്ചു. സാരിയുടെ അടിയില്‍ വെള്ളം നിറച്ച വലിയ ബലൂണുകള്‍ പോലെ തുള്ളിക്കളിക്കുന്ന ചന്തികളുടെ ഓളംവെട്ടലും ഞാന്‍ കണ്ടു. പെണ്ണ് ഒരു ഉരുപ്പടി തന്നെ എന്ന് ചില ഗതകാല ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ മനസ്സില്‍
പറയുകയും ചെയ്തു.
ഏറെ വൈകാതെ മറ്റൊരു ദിവസം ഇതേപോലെ ഇളയ മരുമകളും വീട്ടിലെത്തി. പ്രശ്നം മൂത്തവള് പറഞ്ഞത് തന്നെ. അവളെയും ഞാന്‍ മറ്റവളെ ചായ കുടിക്കാന്‍ പറഞ്ഞുവിട്ടപോലെ പറഞ്ഞുവിട്ടു.
സ്വഭാവത്തിന്റെ കാര്യത്തില്‍ എന്റെ ആണ്മക്കളെപ്പോലെ ഇത്രയേറെ ഐകമത്യം ഉള്ള രണ്ടെണ്ണം ഈ ഭൂലോകത്ത് വേറെ കാണത്തില്ല. മടി, ഊമ്പിയ സ്വഭാവം, തന്തയില്ലാഴിക, ചെറ്റത്തരം എന്നീ സദ്ഗുണങ്ങള്‍ രണ്ടാള്‍ക്കും തുല്യ അളവില്‍ത്തന്നെയാണ് ഉള്ളത്. അതേപോലെതന്നെ ഭാര്യമാരെ തിരഞ്ഞെടുത്ത കാര്യത്തിലും ഉണ്ടായിരുന്നു അവരുടെ യോജിപ്പ്. ഇടവക പള്ളിയില്‍ കെട്ടിക്കേറി വന്ന പെണ്ണുങ്ങളില്‍ വച്ച് ഏറ്റവും മികച്ച ചരക്കുകള്‍ എന്റെ മരുമക്കള്‍ ആണ്. മൂത്തവള്‍ റീമയും ഇളയവള്‍ ഹണിയും. രണ്ടിനെയും നോക്കി വെള്ളമിറക്കാത്ത ആണായി ഞാന്‍ മാത്രമേ ഉള്ളൂ എന്നാണെന്റെ തോന്നല്‍.
അങ്ങനെ കുറെ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ പോയി. ഞാനും ഭാര്യയും കുടുംബത്താണ്. അവിടെ പണിഞ്ഞ വലിയ വീട്ടില്‍ ഞാനും അവളും ഒരു ജോലിക്കാരി പെണ്ണും മാത്രം. ജോലിക്കാരി ഒരു പഴയ ആശ്രിതയുടെ മകളാണ്. ഗതിയില്ലാത്ത പെണ്ണ്. നന്നായി
ജോലി ചെയ്യും. അതുകൊണ്ട് മടിച്ചിയും തടിച്ചിയും കൂറയും ആയ എന്റെ ഭാര്യയ്ക്ക് സുഖമാണ്. തിന്നുക, തൂറുക, സീരിയല്‍ കാണുക, ഏതെങ്കിലും പെണ്ണുങ്ങളെ വിളിച്ചോ ചെന്നുകണ്ടോ പരദൂഷണം പറയുക, ഉറങ്ങുക; ഇതാണവളുടെ ദിനചര്യ.
അങ്ങനെയിരിക്കെ ഒരു ദിവസം റീമ വീണ്ടും എത്തി.
“എന്താടീ?” വരാന്തയിലെ ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന ഞാന്‍ കണ്ണടയുടെ മുകളിലൂടെ അവളെ നോക്കിച്ചോദിച്ചു.
“അപ്പച്ചന് എനിക്കൊരു ജോലി വാങ്ങിച്ചു തരാമോ” ഇത്തവണ അവളുടെ ആവശ്യം മറ്റൊന്നായിരുന്നു.
“ങാ എന്താ ഇപ്പൊ ഒരു ജോലിമോഹം?”
“ജീവിക്കണ്ടേ” റീമ നിരാശയോടെ ചുണ്ടുകടിച്ചു.
“ഞാനെവിടുന്നു ജോലി തരാനാ” നോട്ടം ഞാന്‍ പത്രത്തിലേക്ക് മാറ്റി.
“അപ്പച്ചന് വിചാരിച്ചാ നടക്കും”
“എനിക്കാരേം പരിചയവില്ല” ഞാന്‍ നോട്ടം മാറ്റി.
“പ്ലീസ് അപ്പച്ചാ, അങ്ങനെ പറയരുത്. ഇച്ചയാന് കുടിച്ചു ലക്കുകെട്ട് നടക്കുകയാണ്. ആ വീട് പണയപ്പെടുത്താന്‍ ഉള്ള പരിപാടിയാന്നാ തോന്നുന്നത്. അതൂടെ പോയാല്‍ ഞാനെന്ത് ചെയ്യും. ജീവിക്കാനുള്ള കാശ് കിട്ടിയാല്‍ മതിയാരുന്നു..” അവള്‍ മൂക്ക് ചീറ്റാന്‍ തുടങ്ങി.
കണ്ണടയുടെ മുകളിലൂടെ
ഞാന്‍ വീണ്ടും നോക്കി. എന്റെ അക്കൌണ്ടുകളില്‍ കോടികളുണ്ട്. പലരെ അമുക്കി പിടുങ്ങിയ കാശാണ്. മാസം രണ്ടര-മൂന്നു ലക്ഷം എനിക്ക് പലിശ കിട്ടും. അല്ലറ ചില്ലറ വേറെ വരുമാനങ്ങളും ഉണ്ട്. പക്ഷെ നായിന്റെ മക്കളായ എന്റെ മക്കള്‍ക്ക് ഇനി ഞാന്‍ പണം നല്‍കില്ല. അതെന്റെ ഉറച്ച തീരുമാനമായിരുന്നു.
“എനിക്കൊരു വരുമാനം ഉണ്ടേല്‍ പേടിക്കാതെ ജീവിക്കാമാരുന്നു” റീമ ചുണ്ട് തുടച്ചുകൊണ്ട് വിതുമ്പി.
ഒരു ഓട്ടോ വരുന്നത് കണ്ടപ്പോള്‍ ഞാനും അവളും അങ്ങോട്ട് നോക്കി. ഓട്ടോക്കാരന് കാശ് കൊടുത്തിട്ട് ഇളയ മരുമകള്‍ ഹണി ഇറങ്ങി വന്നു.