എമിയും അലെക്സും -1 2

സമയം പുലർച്ചെ ഏഴുമണി ആവുന്നതേയുള്ളു.വിന്റർ സർവീസ് വെഹിക്കിൾ റോഡിലെ മഞ്ഞുനീക്കി കടന്ന് പോവുന്നു. ഓരോ വെഹിക്കിൾസ് കടന്ന് പോവുമ്പോളും വെള്ള പുതപ്പിനിടയിൽ കുരിശു പോലെ റോഡ് തെളിഞ്ഞു വന്നു. ഞാൻ ഒരിക്കൽ കൂടി തിരിഞ്ഞു ബെഡിലേക്കു നോക്കി… ഐറിൻ ബോധംകെട്ട് ഉറക്കം തന്നെ. അവളുടെ സ്വർണ മുടികൾ കിടക്കയിൽ പാറി കിടക്കുന്നു. അപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്.

“ഗുഡ് മോർണിംഗ് ജോ ”

“ഗുഡ് മോർണിംഗ് സർ ”

“എങ്ങനെയുണ്ടായിരുന്നു അഫ്ഘാനിസ്ഥാൻ? ”

“കൊള്ളാം… പക്ഷെ പെട്ടെന്ന് തീർന്നു ”

“എത്ര ബുള്ളറ്റ്‌സ്? ”

“ഒരെ ഒരെണ്ണം ”

“കൊള്ളാം മോനെ മിടുക്കൻ.നിനയ്ക്കറിയാമോ എനിക്ക് ഉറപ്പുണ്ട് നീയായിരിക്കും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മിടുക്കനായ എൻകൗണ്ടർ സ്പെഷ്യലിസ്റ് ”

“താങ്ക് യു സർ ”

“സൊ… എങ്ങനുണ്ട് അഫ്ഗാനിസ്ഥാൻ പൂറുകൾ? ഹഹഹ ”

“നോട്ട് ബാഡ് സർ, അതികം ഒരുപാട് രുചിക്കാൻ സമയം കിട്ടിയില്ല ഹഹ ”

“ഐറിനോ? ”

“അവളിവിടെ ഉണ്ട് ”

“അവൾ നിന്റെ അണ്ടി ഊമ്പുകയാണോ കള്ള തെമ്മാടി ? ”

“ഹഹ ഞാൻ ആഗ്രഹിച്ചിരുന്നു സർ. പക്ഷെ അവൾക്കു ഇന്നലത്തെ ക്ഷീണം മാറിയിട്ടില്ല “
“ഹോളി ഷിറ്റ്. ഹാഹാഹാ”

“ഹഹ ”

“നോക്ക് ജോ, നിനക്ക് വേണമെങ്കിൽ ഞാൻ ഒരു ലോങ്ങ്‌ ലീവ് നൽകാം ”

“എന്തിന് സർ? ”

“എന്തിനെന്നോ മരമണ്ടാ? ഐറിനെയും കൂട്ടി ഒരു യാത്ര പോ എന്നിട്ട് അവളുടെ പൂറ് പണ്ണി പൊളിക്ക്.അല്ലെങ്കിൽ വേറെ ചരക്കിനെ നോക്ക് ഹഹഹ… വാട്ട്‌ എബൌട്ട്‌ ലിസ? അവൾ നല്ല ചരക്കാണെന്നാണല്ലോ കേട്ടത്? ”

“ഹഹ ലിസ ഈസ്‌ ഫൈൻ സർ, പക്ഷെ എനിക്കിപ്പോ ലീവ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ആഫ്റ്റർ ഓൾ ഐറിന് കാറിലിരുന്ന്പോലും നന്നായി ഊംബാനറിയാം ”

“ഹോളി ഷിറ്റ് ഹഹഹ….എങ്കിൽ ആഘോഷിക്കു മോനെ നിനക്കുള്ള അടുത്ത ഇരയെ ഉടൻ അയക്കുന്നതാണ് ”

“താങ്ക്‌സ് മിസ്റ്റർ റിച്ചാർഡ്സൺ ”

റിച്ചാർഡ്സൺ ഒരു യുഎസ് സീക്രെട് ഏജൻസിയുടെ തലവനാണ്. 50 വയസ്സ് ഏകദേശം പ്രായം കാണും. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. എന്തിനെന്നല്ലേ? കാരണം ഞാൻ അദ്ദേഹത്തിന്റെ ഏജൻസിയുടെ മിടുക്കനായ കശാപ്പുകാരൻ ആയിരുന്നു. അതേ മനുഷ്യരുടെ ഇടയിൽ മൃഗമായി ജീവിക്കുന്നവന്മാരുടെ കശാപ്പുകാരൻ.

ഞാൻ അലക്സ് തോമസ്. പക്ഷെ ഇവിടെ ജോർടൻ എഡ്‌വില്ലിൻ അല്ലെങ്കിൽ ജോ എന്ന് ചുരുക്കപേരുള്ളവൻ. മുപ്പത്തിയഞ്ചു വയസ്സ് പ്രായം. ജനിച്ചതും പത്തു വയസ്സുവരെ വളർന്നതും അങ്ങ് കേരളത്തിൽ അതിന് ശേഷം അമേരിക്ക. പിന്നീട് പ്രത്യേകിച്ച് സ്ഥിരമായി ഒരു രാജ്യമില്ല.

ഓർമ വച്ചപ്പോൾ മുതൽ പപ്പയും മമ്മിയും തമ്മിലുള്ള വഴക്കുകൾ എന്നെ വേട്ടയാടിയിരുന്നു. കേരളത്തിൽ ഒരു ബോര്ഡിങ് സ്കൂളിൽ ആയിരുന്ന ഞാൻ പത്തു വയസ്സായപ്പോളാണ് ഞാൻ അമേരിക്കയിൽ അവരോടൊപ്പം താമസം തുടങ്ങുന്നത്. ഞാൻ അബദ്ധത്തിൽ അവർക്കു വന്നുപെട്ട മകനായിരുന്നോ എന്ന് എനിക്ക് പലപ്പോളും തോന്നിയിരുന്നു. കാരണം അവരുടെ എന്നോടുള്ള പെരുമാറ്റം വളരെ പരുക്കാനായിരുന്നു. എനിക്ക് പതിനാറു വയസുള്ളപ്പോൾ എന്റെ കഷ്ടപ്പാട് സഹിക്കാൻ എനിക്കൊരു കൂട്ട് കിട്ടി. എമി, എന്റെ കുഞ്ഞനുജത്തി. എമിയുമായി വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ മാത്രം പപ്പാ കുറച്ചുകൂടെ നന്നായി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആ നടത്തം ഒഴിവാക്കാറില്ല. അത്തരം ഒരു സായാന്ഹ നടത്തത്തിൽ എന്റെ പപ്പാ വെടിയേറ്റ് മരിച്ചിരുന്നു.

അതികം വൈകാതെ മമ്മി പുതിയ ഭർത്താവിനെ കണ്ടെത്തി. അവരുടെ എമിയോടുള്ള പെരുമാറ്റം എന്നെ തളർത്തിയിരുന്നു. ഞാൻ അവളുമായി വേറെ ഒരു വീട്ടിലേക്കു മാറി. മമ്മി എതിർത്തുപോലുമില്ല. പറ്റാവുന്ന ജോലികളെല്ലാം ചെയ്ത് ഞാൻ എമിയെ നോക്കവെയാണ് എന്റെ എല്ലാമെല്ലാമായ പ്രിയ
മരിക്കുന്നത്. പ്രിയ എന്റെ പ്രണയിനി ആയിരുന്നു. എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സുഗന്ധം പരത്തിയവൾ. അവളുടെ മരണത്തോടെ ഞാൻ മാനസികമായി തകർന്നിരുന്നു. ഞാൻ ചെറിയൊരു സമയത്തേക്ക് ലഹരിക്ക്‌ അടിമപ്പെട്ടു. ഒരിക്കൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തതോടെ എമിയെ അവർ ഫോസ്റ്റർ കെയർ ലേക്ക് മാറ്റി. അവളെ തിരിച്ചു കിട്ടാൻ ഞാൻ നന്നേ പണി പെട്ടു. ലഹരി മരുന്ന് കേസ് ഇൽ പിടിക്കപ്പെട്ട ഒരാളോടൊപ്പം കുട്ടിയെ പറഞ്ഞ് വിടാൻ അമേരിക്കയിൽ വകുപ്പില്ല. മമ്മി ആണെങ്കിൽ എമിയെ ഇനി വേണ്ട എന്ന് അതിനോടകം തന്നെ അവരെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *