അവള് വിറച്ചോണ്ട് തല താഴ്ത്തി ഇരുന്നു . എന്തോ കറണ്ടു വീഴുന്ന ഒച്ച കേട്ട് , മുടിയാണെന്നു കരുതി നോക്കി , പക്ഷെ അത് കർട്ടന്റെ ഭാഗമായിരുന്നു . പകരം ഞാൻ ഒരു പൗഡറിന്റെ ഡപ്പിയെടുത്ത് അവരുടെ തലയില് കമഴ്ത്തി . കാണാൻ വയ്യാഞ്ഞിട്ടും , മറയ്യ്ക്കാനുള്ള വെപ്രാളത്തിലും പിടയ്ക്കുവായിരുന്നു അവള് . ഇപ്പൊ ഇത് മതിയായിരിക്കും …….
ഞാൻ : എനി സൗകര്യം കിട്ടുമ്പോ ആ ചാവി പോയി എടുത്തോ ……
ഞാൻ താഴേക്ക് പോയി.
അച്ഛൻ : ആ മോനെ , കുറച്ചു നേരമായല്ലോ ? നിന്റെ കൂട്ടുക്കാരൻ ഇവിടെ നിന്നെ കാത്തുനിൽക്കുന്നുണ്ട് .
ഞാൻ ഇടങ്കണ്ണിട്ട് അതുലിനെ നോക്കി .
അതുൽ : എന്നാ….. ഞങ്ങൾ…. വരട്ടെ …?
അച്ഛൻ : ആയിക്കോട്ടെ …….
അവിടുന്ന് കാണാമറയത്തെത്തിയപ്പോ തന്നെ ഞാൻ ഫോൺ അതുലിന്റെ കൈയിൽ കൊടുത്തു .
അതുൽ : ഹഹഹഹ…. ഇതെന്താടാ കുമ്മായം വാരി തേച്ചതോ ?
ഞാൻ : സമയം നന്നായതോണ്ട് കിട്ടിയതാ …. പിന്നെ നീ വന്നില്ലായിരുന്നേൽ ചിലപ്പോ പണി…..
അതുൽ : അതല്ല . നീ രാവിലെതന്നെ ഇറങ്ങിയില്ലേ , എനിക്ക് വേണ്ടത് അതായിരുന്നു . ആ സ്പിരിറ്റ് . ഇനി മുന്നോട്ട് കൊണ്ടുപോയാൽ പലതും നേടാം .
അന്ന് നമ്മള് നേരെ ബാറിലേക്കായിരുന്നു . അവിടെ രഘുവും ഞാൻ കാത്തുനിൽപ്പുണ്ടായിരുന്നു . പിന്നെ അന്നത്തെയൊരു പാർട്ടിയൊക്കെ കഴിഞ്ഞ് സന്ധ്യയായി തിരിച്ചുവരാൻ . ഫിറ്റായ ചുരുക്കം ദിവസങ്ങളിളൊക്കെ ഞാൻ വീടിന്റെ പുറകിലേക്കുള്ള കുറ്റിക്കാട്ടില്ലേയായിരുന്നു വരാറുള്ളത് . ആകെ ഇരുട്ടിയിട്ടുണ്ടായിരുന്നു . അന്ന് ഞാൻ രഘുവിനൊപ്പമായിരുന്നു മടങ്ങിയത് . നമ്മക്ക് രണ്ടുപേർക്കും പിരിയേണ്ടത് കാട്ടിലായിരുന്നു .
ഞാൻ : ഇന്ന് കുറച്ചധികം കഴിച്ചൂന്ന് തോന്നുന്നു .
രഘു : മുന്നോട്ട് ലൈറ്റ് അടീ .. കൊ… @$#!!….പൂ …@#%$..
ഞാൻ : നീ ഒറ്റയ്ക്ക് പോവോ ?
രഘു : നില്ല് . അടിക്കല്ല . അതാരാ ?!! മുന്നില് ?
ഞാൻ : അത് ഏതോ പെണ്ണാന്നാ തോന്നേ … ദേ നോക്കാം ….
രഘു : ടോർച്ച് അടിക്കല്ല , അവരിങ്ങട്ട് കാണും . നിന്റെ വീട്ടിലെയാ ?
ഞാൻ : കണ്ടിട്ട് അപർണ്ണയേച്ചിയെ പോലുണ്ട് .
രഘുവിന്റെ വീട്ടിലേക്കുള്ള വളവ് എത്തി .
രഘു : നീ വേഗം പുറകെ പോ … ഈ വഴി വേറെ ആരും വരാറില്ല . ഈ രാത്രിക്കും …
ഞാൻ : ഈ ടോർച്ചു നീ വെച്ചോ … എന്റെ വീട് അടുത്താ …. ആ കുഴീ … ചെന്ന് ചാടല്ലേ ….
( തുടരും )
