” എന്തൊക്കെയുണ്ട് ദാമുവെട്ടാ വിശേഷങ്ങൾ. കടയൊക്കെ എങ്ങനെ പൊണു? എന്നു ചൊദിച്ച സുനിലും അകത്തെത്തി. ഇരുന്നതിനു ശെഷം ഞാൻ സുനിലിനോട് രവിയെവിടെ എന്ന ചൊദിച്ചു. “അവനിവിടെ പറ്റു കുറെ കൊടുക്കാനുണ്ട്. മുങ്ങി നടക്കുവാ? സുനിൽ അടക്കം പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കേ രമേച്ചി പാലുമായി എത്തി. പാൽപാത്രവുമായി ദാമുവേട്ടൻ അകത്തെക്കു പൊയി.. രമേച്ചി ഇങ്ങോട്ട് നോക്കാനായി ഞാൻ കാത്തിരുന്നു. രക്ഷയില്ല. പാത്രവുമായി ദാമുവെട്ടൻ തിരിച്ചു വന്നു. കടലാസിൽ എന്തൊ കുറിച്ച് കൊടുത്തു കൊണ്ട് രമേച്ചിയൊട് പറഞ്ഞു “ഇന്നു കാശിരിപ്പില്ല. നാളെ രണ്ടും കൂട്ടി തരാം” തലയാട്ടി രമേച്ചി ഇറങ്ങാൻ തുടങ്ങി. “ഏടാ. ഞാൻ വണ്ടിയുടെ താക്കോൽ അതിൽ തന്നെ മറന്നു വെച്ചെന്നാ തൊന്നുന്നെ’ പൊക്കറ്റ് തപ്പിക്കൊണ്ട് ഞാൻ പറഞ്ഞു. “ഇപ്പൊ വരാം.” “എടാ എന്താണ് വെണ്ടതെന്നു പറഞ്ഞിട്ട പോ..? സുനിൽ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു. ‘ദേ’ വരുന്നെടാ…’
ഞാൻ ഓടി രമേച്ചിയുടെ അടുത്തെത്തി. പതുക്കെ വിളിച്ചു. “രമേച്ചി.” രമേച്ചി മുഖം തിരിച്ചു നോക്കി. “ഞാൻ ഇന്നു രാത്രി രമേച്ചിയുടെ തൊഴുത്തിനു പുറകിൽ കാത്തു നിൽക്കും. ഒരു മണിക്ക്. വരില്ലേ? രമേച്ചിയൊട് മന്ത്രിച്ചു. ഒന്നും ചെറുപുഞ്ചിരിയിൽ ഉത്തരമൊതുക്കി രമേച്ചി തിരിഞ്ഞ് നടന്നു. തിരിച്ച ചായക്കടയിൽ പൊയി ഞാൻ ദാമുവേട്ടനൊട്ട ഒരു കപ്പയും മീൻകറിയും പറഞ്ഞ ഇരിക്കുമ്പോൾ സുനിൽ ചൊദിച്ചു.
“ബൈക്ക് ലോക്ക് ചെയ്തോ ?
ഉവെന്ന് ഞാൻ തലയാട്ടി. “ഈ താക്കോലു കൊണ്ട് തന്നെയാണല്ലൊ ലൊക്ക് ചെയ്തത്? എന്റെ ബൈക്കിന്റെ താക്കോൽ കാണിച്ച് കൊണ്ട് അവൻ ചൊദിച്ചു.
ച്ചെ വീണ്ടും കയൊടെ പിടിക്കപ്പെട്ടിരിക്കുന്നു. “മ്മം മനസ്സിലായി. നടക്കട്ടെ നടക്കട്ടെ. എപ്പൊഴാണ് സംഭവം. ഇന്നു രാത്രി? നാളെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ എന്നെ കേൾപ്പിക്കണം. ഓക്കെ.” ഭക്ഷണം കഴിഞ്ഞു ഞാൻ സുനിലിനൊടു പറഞ്ഞ് നേരെ വീട്ടിലെക്ക് വിട്ടു. വണ്ടി ഷെഡിൽ വെച്ച് നേരെ എന്റെ മുറിയിലെക്കു പൊയി രാത്രി ആകാനായി കാത്തിരുന്നു “ഹായ് ദെയർ. ബിഗ് ഗയ്. ” വാതിൽക്കൽ കല്യാണി മദാമ്മ. മുട്ടിനു താഴെ എത്തുന്ന ഒരു ഒറ്റയുടുപ്പ് ആണു വേഷം. വെളുത്ത് ഉടുപ്പിൽ അവിടിവിടെ ആയി ഓറഞ്ച് ഇതളുകൾ ഉള്ള പൂക്കളും അതിനു പിറകിൽ രണ്ട് ഇലകളും. രണ്ട് പൂവുകൾ കൃത്യമായി ആ മുലകൾക്കു മേലെ സ്ഥാനം പിടിച്ചിട്ടുണ്ട്. ലെയ്സ് കൊണ്ടുള്ള അതിന്റെ കൊച്ചുകയ്ക്കുകൾക്കു താഴെ വാക്സസിനേഷൻ എടുത്തതിന്റെ പാട്, കൈകളിൽ രോമങ്ങൾ ഒന്നുമില്ലാതെ തിളങ്ങുന്നു. വാക്സ് ചെയ്തു കാണണം. കക്ഷത്തിൽ ഒരു ചെറിയ കറുപ്പു ഛായ ഉണ്ടോ?
“വാട്ടസപ്പ് ഡ്യഡ്, ഹൗ’സ്സ് ഗോയിങ്’ മദാമ്മ മൊഴിഞ്ഞു “ഓ. ഇയ്യാൾ ഒരു അമേരിക്കക്കാരി. ഇപ്പൊ ഇംഗ്ലീഷ് മാത്രമെ അറിയുള്ളൂ ആയിരിക്കും” “അങ്ങനെ അല്ല. ഞാൻ മലയാളം പറയുനൊൾ “മലയാലത്തെ കൊരച്ച അരിയുന്നു” എന്നും പറഞ്ഞ നിങ്ങളൊക്കെ കളിയാക്കില്ലേ.” കുറച്ച് ഇംഗ്ലീഷ് ചായ്വുണ്ടെങ്കിലും മോശമില്ലാത്ത മലയാളം ആണ് കല്യാണിയുടെ, നാട്ടിൽ പ്രചാരത്തിലുള്ള ചില (ദ്വയാർത്ഥ) പ്രയോഗങ്ങളും മറ്റുമൊന്നും മനസ്സിലാവില്ല എന്നു മാത്രം. അതു കൊണ്ട് ഇടക്കൊന്ന് അവൾക്കിട്ട് വെച്ചാലും പിടികിട്ടില്ല. ‘ങാ. ഇങ്ങനെ ഇംഗ്ലീഷിൽ മലയാളം പറഞ്ഞാൽ പിന്നെ കളിയാക്കാതെങ്ങനെയാ…’ ഇതെന്ത് പറ്റി. സാധാരണ അത്യാവശ്യം മാത്രം എന്നോട് മിണ്ടുന്ന കല്യാണി ഇന്നു മിണ്ടുന്നു. “നിനക്കിപ്പൊ നല്ല മീശയൊക്കെ വെച്ചല്ലോ .”
ഒരിത്തിരി അഭിമാനത്തൊടെ ഞാൻ വിരലുകൾ മീശയുടെ മുകളിലൂടെ ഒന്നു ഓടിച്ചു. കല്യാണി കഴിഞ്ഞ തവണ അമ്മാവന്റെ കൂടെ വന്നപ്പൊൾ എനിക്കു മീശ പൊടിക്കുന്നതേ ഉള്ളൂ. മീശയുടെ അറ്റം മുകളിലെക്കു പിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “അപ്പൊ നിനക്കെന്റെ മീശ പിടിച്ചെന്ന് പറ.” നാണത്തിന്റെ ചുവയുള്ള ഒരു ചിരി കല്യാണിയുടെ മുഖത്ത് തെളിഞ്ഞു. കവിളിൽ നുണക്കുഴികളും. “നീ എന്നൊ.. ഞാൻ നിന്നെക്കാൾ രണ്ട് വയസ്സു മൂത്തതല്ലെടാ..? കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവൾ പറഞ്ഞു. ‘ങാ. രണ്ട് വയസ്സിന്റെ മൂപ്പൊക്കെ കൈയ്യിൽ വെച്ചോണ്ടിരുന്നാ മതി.”
