“കുറച്ചു ചാണകവെള്ളം കൊണ്ടുവാ, ആകെ അശി.ഗമായി”. അമേദ്ധ്യത്തിൽ ചവിട്ടിയിട്ടോ മറ്റോ ആയിരിക്കുമെന്നു കണക്കാക്കി മാമി ചാണകം കൊണ്ടുവരാൻ പോയി.
“എല്ലാം നാൻ പാർത്തൻ; സുഭദകിട്ടു കൊല്ലീടുവേൻ; ഇത്ര ചെറുപ്പത്തിലോ ഛി ഛി ഛി ഛി മുരിഹാ!” സ്വാമി ആകെ വിറച്ചു “ച്ഛം. അച്ഛം !! അവൾ ഒരു തേവിടിശ്ശി തന്നെ”
കാല് പിടിച്ചിട്ടും അയാൾ കേട്ടില്ല.
“ഇനി പോയി കുളിക്കണ..” ചാണകവെള്ളത്തിൽ കൈ കഴുകി അയാൾ പറഞ്ഞു. മാമിക്ക് ഒന്നു. മനസ്സിലായില്ല.
സ്വാമി അന്നുതന്നെ ഇതു സുഭദയാടു പറഞ്ഞു. അമ്മ കാര്യം അറിഞ്ഞു.
ഞാൻ വന്നപ്പോൾ ചായ്പ്പിൽ കതകടച്ച് മൂന്നുപേരും കൂടി ചർച്ച: അമ്മയും ലതികയും സഭയും. എന്റെ കാവലിനു് ഉടനെ വിലക്കു വന്നു. പ്രമില ചേചാദിച്ചു വന്നുമില്ല. എങ്ങനെ വരും? പ്രമീലയുടെ ഭർത്താവും ഒക്കെ അറിഞ്ഞ് അവളുടെ ജീവിതം തലയ്ക്കണമെന്ന ഉദ്ദേശം അമ്മയ്ക്കില്ലായിരുന്നു. പോരെങ്കിൽ രണ്ടെണ്ണം അമ്മയ്ക്കുമുണ്ടല്ലോ. പ്രശ്നം പുറത്തായാൽ എല്ലാവരും നാറും. അച്ഛനാണെങ്കിൽ അന്നു് ക്യാൻസർ കുടി നിൽക്കുന്ന സമയം. അമ്മയുടെ മനസ്സിലെ അരിശം പുറത്തുകാട്ടാതെ അമ്മ നെഞ്ചിനുള്ളിൽത്തന്നെ സൂക്ഷിച്ചു. അമ്മയുടെ ഒരു കൂട്ടുകാരിയുണ്ടു്: അമ്മു ഒരു ദിവസം അവരെ വിളിച്ചു വരുത്തി രഹസ്യമായി കൂടിയാലോചിച്ചു. പ്രമില കവിഷം തന്നാണ് എന്ന പ്രലോഭിപ്പിച്ചത് എന്നായിരുന്നു അവർ കരുതിയത്; കിട്ടൂക്കണിയാനും അതു തന്നെ പറഞ്ഞെന്നു തോന്നുന്നു. കവിഷം ഒഴിപ്പിക്കാൻ ഒരു പൂജയും മന്ത്രവാദവും നടത്താൻ പറഞ്ഞു. വീട്ടിൽ വച്ചു നടത്തിയാൽ എല്ലാവരും കാര്യം അറിയുമെന്നതിനാൽ ഇളയതിനെ വീട്ടിൽ വച്ചു നടത്താൻ തീരുമാനിച്ചു. അച്ഛൻ ഇതൊന്നും അറിഞ്ഞില്ല.
എല്ലാ നാശവും വിതച്ച ആ കിഴവൻ സ്വാമിയ താൻ പിറന്ന പടി കണ്ടു.
“ഒരു കാര്യം ചോദിക്കട്ടെ ഗോപു ” അയാൾ
“എന്താ സ്വാമീ?” എനിക്കു് ഉള്ളിൽ ദേഷ്യമുണ്ടെങ്കിലും പുറമെ കാണിച്ചില്ല.
“എനക്കൊരു സന്ദേഹം… ആ ലറ്റ് എന്നതുക്കൂ…”
കിഴവൻ സംശയം! ഞാൻ ഒന്നും മിണ്ടാതെ പോയി.
ഇളയതിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി. പഞ്ചവർണ്ണപ്പൊടികൾ കൊണ്ടു പത്മമിട്ടു വിളക്കു വച്ചു്, ഉമിക്കരി കൊണ്ടു വാരു ചക്രമുണ്ടാക്കി അതിൽ പിണിയാളായി എന്ന ഇരുത്തി കൽക്കണ്ടം, ശർക്കര, കദളിപ്പഴം, മലര്, മുന്തിരി ഇങ്ങനെ അഞ്ചുകുട്ട. നിവേദ്യവും വച്ചു. ആദ്യം തന്നെ ഒരു ഗണപതിഹോമം കഴിച്ചു. ഹോമത്തിന്റെ പുക കൊണ്ട് എന്റെ കണ്ണു നീറി അതുകഴിഞ്ഞ് ഒരു സേവയോ മറ്റോ നടത്തി ഗുരുതി കഴിച്ചു; കൈവിഷം ഒഴിയാൻ കരിക്കിൻറകത്ത് മഞ്ഞൾപ്പൊടിയും മറ്റുമിട്ടു കലക്കിയ ഒരു ദ്രാവകം കൂടിക്കാൻ തന്നു. ചുമന്ന ആ ദ്രാവകം കണ്ടാൽത്തന്നെ ഛർദ്ദിക്കും; എന്നെക്കൊണ്ടത് മുഴുവൻ കുടിപ്പിച്ചു. അരമണിക്കുർ കഴിഞ്ഞപ്പോൾ ഞാൻ ഛർദ്ദിച്ചു.
“കണ്ടാ ഇനി നിങ്ങൾ ഒന്നും പേടിക്കണ്ടു. കവിഷമാ ആ ഛർദ്ദിച്ചത്. ഇനി ഏതു ഒന്നും ഉള്ളിൽ കൊടുക്കാതെ നോക്കിയാൽ മതി.”
“അതുപിന്നെ പറയണോ, അതു ഞങ്ങൾ നോക്കിക്കൊള്ളാം”
അമ്മയുടെ മനസ്സിലെ വിഷമിറക്കാൻ ഒരു ദിവസം വന്നു. എന്നാട് പാത്രം കഴുകാൻ വന്നിരുന്ന കല്യാണിയാണു പറഞ്ഞതു്.
“എടീ തേവിടിശ്ശി, നീ എന്റെ മോനെക്കുടെ ചീത്തയാക്കിയല്ലോടി; നിന്റെ കാമഭ്രാന്തു മാറ്റാൻ കെട്ടിയോൻ പോരെങ്കിൽ അതിന് പ്രായം പോലും തികയാത്ത എന്റെ മോനെയേ കിട്ടിയൊള്ളാടീ മൂധേവീ.”
അന്ന് സ്വാമിയുടെ വീട്ടുകാർ എവിടെയോ പോയിരുന്നു. പ്രമീലയും വിട്ടില്ല.
“അനാവശ്യം പറയരുത്; ഞാൻ അത്തരക്കാരിയൊന്നുമല്ല. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.”
“ഫാ എരണം കെട്ടവളേ നാണമില്ലല്ലോ നിനക്ക് കാവലിനാണെന്നു പറഞ്ഞ് അവനെ വിളിച്ചിട്ട് നിന്റെ കടി തീർക്കാൻ… എന്തരവളെ ആ സ്വാമി എൻറടുത്തല്ലാം പറഞ്ഞു.
“ആ പിരട്ടുകിളവന് വല്ലവരുടെയും മൂറിയിലോട്ട് എത്തിനോക്കലാണോ പണി? നാണമില്ലാത്ത കെളവൻ!”….
“എടീ, നിനക്കാ നാണം വേണ്ടതു്. പണ്ട് നിന്റെ ഉദ്ദേശം മനസ്സിലാക്കണ്ടതായിരുന്നു, നീ ഇത്തരക്കാരിയാണെന്നു ഞാൻ കരുതിയില്ല… കണ്ടാൽ പച്ചക്കരിമ്പു പോലെയുണ്ടു്; ഉള്ളിൽ പക്ഷെ കാളകൂടമാ.”
