ചിരിയും, കരച്ചിലും ഒരുമിച്ചു വന്നുപോയി അവൾക്ക്…..
തന്റെ…. തന്റെ… പ്രണയത്തിന്റെ…., പരിഗണനയുടെ ആൾ രൂപമായൊരുവാൻ……
അവനെന്ന ആ ഒറ്റമരത്തിലെപ്രണയത്തിന്റെ കടുംച്ചുവപാർന്ന…
ഇതളുകളോടെ ….
കാലംതെറ്റി പൂവിടർന്നൊരു ഗുൽമോഹർ പൂവാണ് ഞാനെന്ന ഈ പെണ്ണ്…..
ആ…. ആ…ഒറ്റമരത്തിൽ മാത്രം പൂവിട്ട്….
വിടർന്നു…., വാടികരിഞ്ഞു ഈ മണ്ണിനോട് അലിഞ്ഞുചേരാൻ കൊതിക്കുന്ന ഒരു കുഞ്ഞ് ഗുൽമോഹർ പൂവ്……
മനസ്സിൽ നന്ദി പറഞ്ഞത് അവന്റെ അച്ഛനെന്ന ആ മനുഷ്യനോടാണ്….
ഇതുപോലൊരു പുണ്ണ്യത്തെ എന്നിലേക്ക് ഉരുവാക്കിയതിനു.
“എന്താ ഉണ്ണീ മുഖത്തൊരു ഉറക്കഷീണം…
രാത്രി ഉറക്കമൊന്നും ഇല്ലെന്നുതോനുന്നു…”
സ്വപ്നയാണ്…
ഒരു കോട്ടയംകാരത്തി…
ജോയിൻ ചെയ്ത അന്നുതൊട്ട് ഓരോന്ന് പറഞ്ഞു പിന്നാലെ കൂടിയതാണ് ആൾ….
മനസ്സിൽ ഗായത്രിയെന്ന പുണ്യം നിറഞ്ഞു നിൽക്കുന്നതുകൊണ്ട് റിജക്റ്റ് ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല…
അതിന്റെ ചെരുക്ക് തീർക്കുകയാണ് ആള്…
“ഇല്ല സ്വപ്ന….ഉറക്കമില്ല…
രാത്രിയെ തേങ്ങയിടാൻ പോവാറുണ്ട്….
സ്വപ്ന വരുന്നോ…?
കുലപിടിക്കാൻ ഒരാള് വേണം…”
ബാങ്കിലെ എല്ലാരും ഞങ്ങളെ വർത്താനം കേട്ടിട്ട് ചുറ്റിലും നിന്നു ചിരിക്കുന്നുണ്ട്…
അവളാകെ ചമ്മി നാണം കെട്ട് ഒരൊറ്റ പോകങ്ങോട്ട് പോയി….
പിന്നല്ല….
നമ്മളോടാണ് ഓളെ കളി..
വീട്ടിലെത്തിയപ്പോൾ പതിനൊന്നു കഴിഞ്ഞിട്ടുണ്ട്…..
ആ മൈരൻ ബാങ്ക് മാനേജരുടെ വെഡിങ് അണിവേഴ്സറി ആയിരുന്നു. ഇനി അതിനു പോയിട്ടില്ലെങ്കിൽ മൈരൻ അതും മനസ്സിൽ വച്ചിട്ട് സങ്കഷനാക്കിയ ലീവ് ചിലപ്പോൾ റിജക്റ്റ് ചെയ്തെന്നു വരാം…
അമ്മയോട് കഴിച്ചിട്ട് കിടക്കാൻ പറഞ്ഞിരുന്നു….
ആള് കിടന്നിട്ടുണ്ടാകും…..
മഴ ഇപ്പോഴും ചെറുതായിട്ട് ചാറുന്നുണ്ട്….
വൈകിട്ടത്തെ മഴയ്ക്ക് മുറ്റത്തുന്നു മഴവെള്ളത്തിൽ ഒലിച്ചുവന്ന എന്റേയും, അമ്മയുടെയും ചെരിപ്പ് പറമ്പിൽനിന്നും പാടത്തോട്ട് വെള്ളം പോകുന്ന പൈപ്പിന്റെ ചോട്ടിൽ തടഞ്ഞു നിൽക്കുന്നത് കണ്ടു. അതെടുത്തു ഉമ്മറത്തോട്ട് കൊണ്ടിട്ടു പൈപ്പിൽനിന്നും കയ്യും കഴുകി.കയ്യിരുന്ന ഡ്യൂപ്പിക്കേറ്റ് ചാവി വച്ചിട്ട് ഡോർ തുറന്നു അകത്തോട്ടു കയറി. ഭക്ഷണമൊന്നും കഴിക്കണമെന്നില്ല…
വിളിക്കുമ്പോൾ അമ്മയോട് പറഞ്ഞിരുന്നതുകൊണ്ട് ആള് എല്ലാം ഫ്രഡ്‌ജിൽ കയറ്റി വച്ചിട്ടുണ്ടാകും. റൂമിലോട്ട് കയറി ഒരു കവിമുണ്ട് എടുത്ത് ഉടുത്തു. അമ്മയുടെ റൂമിൽനിന്നും ഫാൻ ഉറക്കെ കറങ്ങുന്നതിന്റെ സൗണ്ട് കേൾക്കാനുണ്ട്… റൂം കുറ്റിയിട്ടിട്ടില്ല…
പുതച്ചുമൂടി ചുമരിനോട് പറ്റിച്ചേർന്നു കിടക്കുന്നുണ്ട് ആള്…
പതിയെ ബെഡിലോട്ട് കയറി അമ്മയോട് പറ്റി ചേർന്ന് കിടന്നു. മുകളിലോട്ട് വട്ടകെട്ട് വച്ചിട്ടുള്ള ആ മുടിഇഴകളെ അഴിച്ചിട്ടു രാമചത്തിന്റെയും, വിയർപ്പിന്റെയും മണമുള്ള ആ മുടിയിലോട്ട് മുഖവും പൂഴ്ത്തി വച്ചിട്ട് തന്റെ ജീവനെ കൈകൊണ്ടു ഒന്നൂടെ നെഞ്ചിലോട്ട് പൊതിഞ്ഞുപിടിച്ചു അങ്ങനെ കിടന്നു..
മഴ ചെറുതായി ചാറുന്നുണ്ട്….
കാർമേഘങ്ങളാൽ മൂടികെട്ടിയ അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്….
ഫോണെടുത്തു സമയം നോക്കി…
അഞ്ചര കഴിഞ്ഞിട്ടുണ്ട്……
രണ്ട് ദിവസത്തെ ലീവ് കിട്ടിയതോണ്ട് ഈ തണുപ്പും പിടിച്ചു അങ്ങനെ കിടക്കാം…
പക്ഷെ അമ്മയെ കാണാഞ്ഞിട്ട് മനസ്സ് കിടന്നു പിടക്കുന്നുണ്ട്….
ആള് നേരത്തെ എഴുനേറ്റു പോയിട്ടുണ്ട്….
നേർത്ത ചന്ദനതിരിയുടെ മണം വരുന്നുണ്ട്….
അമ്മ സ്വാമി ഫോട്ടത്തിന്റെ അടുത്ത് വിളക്ക് വച്ചിട്ട് സർപ്പാക്കാവിൽ വിളക്ക് വൈകാൻ പോവുകയാകും….
തുറന്നിട്ട ജനലിലൂടെ ഇലഞ്ഞി പൂവിന്റെ മണം നാസിക്കായിലോട്ട് അടിച്ചു കയറുന്നുണ്ട്….
പെട്ടെന്ന് എന്തോ ഓർമയിൽ ചാടിപിടിഞ്ഞു എഴുനേറ്റ് അലമാരയിൽനിന്നും ഒരു പൊതിയെടുത്ത് അരയിൽ തിരുകി ഉമ്മറത്തെ പൈപ്പിന്റെ ചോട്ടീന്ന് വായില് വെള്ളമെടുത്തു ഒന്ന് ഗുളുഗുളു ആക്കി സർപ്പ കാവിലോട് നടന്നു….
മഴ പെയ്തിട്ട് ചെറുതായി വഴുക്കലുണ്ട്….
ദുരെനിന്നും കണ്ടു തിരിവച്ചു നാഗ ദൈവങ്ങളോട് പ്രാർത്ഥിക്കുന്ന തന്റെ അമ്മയെ…..
