തങ്ക ടീച്ചർ 3

അലയൻസ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പലിന്‌റെ ക്യാബിനിൽ പണിത്തിരക്കിലായിരുന്നു തങ്കം. പ്ലസ്ടുബാച്ചിന്‌റെ മൊത്തം കാര്യങ്ങൾ, മാത്സ് പഠിപ്പിക്കൽ, 5 മാസത്തിൽ തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിലെ അഡ്മിഷന്‌റെ കാര്യങ്ങൾ….അവളുടെ തലപെരുപ്പിക്കാൻ പോന്ന ജോലിത്തിരക്കുകൾ സ്‌കൂളിൽ അനവധിയുണ്ടായിരുന്നു.

തങ്കമ്മ തിരക്കിലാണോ? അപ്പോളാണ് ഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദം അവളുടെ കാതിൽ വന്നലച്ചത്. കാബിന്‌റെ ഡോർ തുറന്നു കൊണ്ട് ആറടിപ്പൊക്കവും ഒത്ത ശരീരവുമുള്ള ഒരു സ്ത്രീ കാബിനുള്ളിലേക്കു കയറി…
കലാ നായരായിരുന്നു അത്.

അലയൻസ് സ്‌കൂളിൽ രണ്ടു വൈസ് പ്രിൻസിപ്പൽമാരുണ്ടെന്നു പറഞ്ഞല്ലോ. ഒരാൾ തങ്കം, മറ്റെയാളാണു കലാ നായർ. കൊച്ചിയിൽ സൂപ്പർമാർക്കറ്റും റെസ്‌റ്റോറന്‌റ് ബിസിനസുമൊക്കെയുള്ള ശരത് നായരുടെ ഭാര്യ. തലസ്ഥാന ജില്ലയിൽ ബാലരാമപുരത്തിനടുത്തുള്ള അതിയന്നൂരിലെ കൊല്ലും കൊലയ്ക്കും അവകാശമുണ്ടായിരുന്ന പേരാത്ത് എന്ന പുരാതന നായർ തറവാട്ടിലെ അംഗമാണു കലാ നായർ. തെക്കൻ തിരുവിതാംകൂർ ഭാഷയിലെ സ്ലാങ്ങിലുള്ള അവരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.

കലാ നായരെ കണ്ടതും തങ്കത്തിന്‌റെ മുഖം വിടർന്നു.

കലേച്ചീ, ഇതെപ്പോ എത്തി.- അവൾ ആഹ്ലാദത്തോടെ വിളിച്ചു ചോദിച്ചു. രണ്ടാഴ്ചയായി ടൂറിൽ പോയിരിക്കുകയായിരുന്നു കല. മലേഷ്യ, ബാലി, സിംഗപ്പൂർ എന്നിവിടങ്ങളിലൊക്കെ ഒരു യാത്ര.

മിനിയാന്ന് എത്തിയെടീ, പിന്നെങ്ങനെ കാര്യങ്ങൾ…സുഖങ്ങള് തന്നെ? മുന്നോട്ടു നടന്നു കൊണ്ട് കലാ നായർ പറഞ്ഞു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പ്രശസ്തമായ മിനി റിച്ചാർഡ് എന്ന നടിയുടെ തനിപ്പകർപ്പാണു കലാ നായർ.

കാമം തുളുമ്പി നിൽക്കുന്ന മുഖം. ഉരുണ്ടുകൊഴുത്ത് ഉയർന്നു ബ്ലൗസിനുള്ളിൽ പെരുകിത്തുളുമ്പുന്ന വൻ മുലകൾ. സാമാന്യം തടിയുള്ള ശരീരം, എന്നാൽ ഒരൽപം പോലും ചാടാത്ത അണിവയർ. പ്ലേഗ്രൗണ്ടുപോലുള്ള വയർ മുഴുവൻ കാട്ടുന്ന രീതിയിലാണു അൻപതിനായിരവും ഒരു ലക്ഷവും വിലയുള്ള ഡിസൈനർ സാരികൾ കല ഉടുക്കാറുള്ളത്. സ്‌കൂളിലേക്കു വരുമ്പോൾ സാരിയാണ് കല എന്നും ധരിക്കാറുള്ളത്. വയറിനു നടുക്കുള്ള ചുഴി പോലെയുള്ള മനോഹരമായ പൊക്കിൾ കുഴി
മിക്കപ്പോഴും വെളിയിലായിരിക്കും. ആ പൊക്കിൾകുഴിയുടെ മുകളിയായി കാതു കുത്തുമ്പോൾ തുള വീഴുന്നതു പോലെ ഒരു ദ്വാരം കാണാം.

തങ്കത്തിന്‌റെ അരികിലെത്തി കുനിഞ്ഞ് അവളുടെ മുഖത്ത് തന്‌റെ നനഞ്ഞ ചുണ്ടുകൾ അമർത്തി ഒരു ചുംബനം കല നൽകി. വളരെ അടുപ്പവും സൗഹൃദവും ഇരുവരും തമ്മിലുണ്ട്.
അതിനു ശേഷം തങ്കത്തിന്‌റെ ടേബിളിലേക്കു തന്‌റെ ടൺകണക്കിനു മാംസമുള്ള കുണ്ടികൾ അമർത്തി അവർ കയറിയിരുന്നു.

എന്തെരടീ തങ്കമ്മോ, പണിത്തിരക്കാണോ? അവർ തങ്കത്തോട് ചോദിച്ചു.

പണിത്തിരക്കില്ലാതെ പിന്നെ, രണ്ടു വൈസ് പ്രിൻസിപ്പൽമാരുള്ളതിൽ ഒരാൾ പെട്ടെന്നൊരു പോക്കാണ്. നിങ്ങടെ പണീം കൂടെ ഞാനാ എടുത്തത് തള്ളേ- തങ്കം പരിഭവത്തോടെ പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും കാണും കാമറാണിയായ ഒരു ടീച്ചർ. വിദ്യാർഥികളുടെ വാണറാണി, മറ്റ് അധ്യാപകരുടെ അസൂയാപാത്രം. അലയൻസ് സ്‌കൂളിൽ രണ്ടു കാമറാണിമാരാണ്. തങ്കവും കലയും തന്നെയത്.
അലയൻസ് സ്‌കൂൾ തുടങ്ങിയ കാലം മുതൽ തന്നെ കലാ നായർ ഇവിടെയുണ്ട്. ഫിസിക്‌സ് അധ്യാപികയാണെങ്കിലും പഠിപ്പിക്കാൻ വലിയ കഴിവ് അവർക്കില്ല. എന്നാൽ അഡ്മിനിസ്‌ട്രേഷൻ, മാർക്കറ്റിങ് എന്നിവയിലൊക്കെ അവർ കഴിഞ്ഞേ ആരുമുള്ളൂ. നന്നായി ആളുകളുമായി ഇടപെടാനുള്ള കഴിവും ബന്ധങ്ങൾ സൂക്ഷിക്കാനുള്ള പാടവവും അവരെ വ്യത്യസ്തയാക്കി. എല്ലാക്കൊല്ലവും അഡ്മിഷൻ നടക്കുമ്പോൾ കലാ നായരുടെ കെയറോഫിൽ ഒട്ടേറെ വിദ്യാർഥികൾ അഡ്മിഷനെടുക്കാറുണ്ട്. എല്ലാം ഉന്നതകുടുംബങ്ങളിൽ നിന്നുള്ളവർ.
തങ്കത്തിന് അവരെക്കാൾ 8 വയസ്സ് കുറവാണ്. ജോലിയിൽ അവരേക്കാൾ പത്തു വർഷത്തോളം ജൂനിയറുമാണ്. പഠിപ്പിക്കാനുള്ള കഴിവും സ്‌കൂളിന്‌റെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാനുള്ള ശേഷിയുമാണ് തങ്കത്തെ ഇത്ര പെട്ടെന്ന് വൈസ് പ്രിൻസിപ്പൽ സ്ഥാനത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *