തങ്ക ടീച്ചർ 3

ദേ, കല്യാണത്തിനു മുൻപുള്ള ചുറ്റിക്കളികളൊക്കെ ഇതോടെ തീർന്നു കേട്ടോ. ഇനി കെട്ട്യോനു മാത്രം ഉള്ളതാ ഇത്- ശസ്ത്രക്രിയയ്ക്കു ശേഷം സുഖപ്പെട്ട തങ്കത്തിന്‌റെ പൂറിൽ തടവിക്കൊണ്ട് ആനിമാമി ചിരിയോടെ പറഞ്ഞു.

ആനിമാമിയുടെ ആ നിബന്ധന പിന്നീട് തങ്കം പാലിച്ചുപോന്നു. കല്യാണശേഷവും തങ്കത്തിനു കാമുകൻമാരുണ്ടായോ എന്നു ചോദിച്ചാൽ അതിനുത്തരം സംശയമാണ്. പലരുമായും ഫോണിൽ സൊള്ളലും പിന്നീട് ഫെയ്‌സ്ബുക്കിൽ ചാറ്റിങ്ങുമുണ്ടായിട്ടുണ്ടെങ്കിലും ഫ്രെഡ്ഡിയല്ലാതെ മറ്റൊരാൾ തങ്കത്തിന്‌റെ ദേഹത്തു കയറി വിളയാടിയിട്ടില്ല.
ഫ്രെഡ്ഡിക്ക് ഒറ്റക്കാര്യത്തിലെ നിബന്ധന ഉണ്ടായിരുന്നുള്ളൂ. തന്‌റെ മന്ദാരപ്പൂറിൽ ഉമ്മ വച്ചുകൊണ്ട് അവൻ എപ്പോഴും പറയും. ദേ, തങ്കം, ഒറ്റക്കാര്യമേ ഞാൻ ചോദിക്കുന്നുള്ളൂ, ഈ സാധനം, ഞാൻ ജീവിച്ചിരിക്കുമ്പോൾ എനിക്കു മാത്രം കിട്ടണം…എനിക്കു മാത്രം. നിന്‌റെ മറ്റുകാര്യങ്ങളിലൊന്നും ഞാൻ ഇടപെടില്ല. താനിടുന്ന വേഷത്തെപ്പറ്റിയോ, തന്‌റെ പുരുഷസുഹൃത്തുക്കളെപ്പറ്റിയോ, തന്‌റെ ചാറ്റിങ്ങിനെപ്പറ്റിയോ ഫോൺകോളുകളെപ്പറ്റിയോ ഫ്രെഡ്ഡി ഇതുവരെ സംശയം പ്രകടിപ്പിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും നല്ലൊരു ഭർത്താവിനെ തനിക്കു കിട്ടിയതിൽ തങ്കം എന്നും നന്ദിയുള്ളവളായിരുന്നു.

മമ്മീ, ഞാൻ പറഞ്ഞ കാര്യം- ജോർജിയുടെ സ്വരം ഉയർന്നപ്പോഴാണു തങ്കം ഓർമകളിൽ നിന്നു ഞെട്ടിയുണർന്നത്.

ങ്ഹാ, എന്നാ കാര്യവാടാ? – അവൾ ജോർജിയുടെ മുഖത്തേക്കു നോക്കി ചോദിച്ചു. ഫ്രെഡ്ഡിച്ചായന്‌റെ തനിപ്പകർപ്പാണു ജോർജി. അവൻ എന്തു കാര്യമാണു തന്നോടു പറഞ്ഞതെന്നു തങ്കത്തിനു പെട്ടെന്ന് ഓർമ വന്നില്ല.
ആഹാ, അതു ശരി, മമ്മി മറന്നോ..ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഗോവയിൽ ടൂറുപോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ- ജോർജി ചോദിച്ചു.

അതു പറ്റില്ലെന്നു ഞാൻ അപ്പോത്തന്നെ പറഞ്ഞിരുന്നില്ലേ കുഞ്ഞേ, സെക്കൻഡ് ഇയറാണ്. പോയിരുന്നു പഠി ചെക്കാ. ഗ്രേഡ് കുറഞ്ഞാൽ നിന്‌റെ ഡാഡി എന്നോടാ കയർക്കുന്നത്.- തങ്കം പറഞ്ഞു.

കൊച്ചിയിൽ ബിസിനസ് മാനേജ്‌മെന്‌റ് വിദ്യാർഥിയാണു ജോർജി. കർക്കശക്കാരിയായ ടീച്ചറായ തങ്കം
ജോർജിയുടെ മേൽ വലിയ നിയന്ത്രണങ്ങളാണു പുലർത്തുന്നത്. ടൂറുപോകാൻ പോലും സമ്മതിക്കില്ല. ജോർജി കോഴ്‌സിൽ ഫസ്റ്റാണ്. ജോർജിയെ ബിരുദത്തിനു ശേഷം യുഎസിലെ ഹാർവാർഡിലോ മറ്റോ എംബിഎയ്ക്കു ചേർക്കണമെന്നാണു തങ്കത്തിന്‌റെയും ഫ്രെഡ്ഡിയുടെയും ആഗ്രഹം.

അതിനാൽ തന്നെ പട്ടാളച്ചിട്ടയിലാണ് വളർത്തുന്നത്.

മമ്മിയെക്കൊണ്ട് ഞാൻ തോറ്റു- ദേഷ്യത്തിൽ ചവിട്ടിക്കുലുക്കി ജോർജി അവന്‌റെ മുറിയിലേക്കു പോയി.പത്തുമണിയാകാറായപ്പോഴേക്കും തങ്കം സ്‌കൂളിൽ പോകാനായി തയാറായി. ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും വെളുത്ത ഡിസൈനർ സാരിയുമായിരുന്നു അവളുടെ വേഷം. തന്‌റെ വാഹനമായ സ്‌കോഡ കോഡിയാക്കിന്‌റെ കീ കൈയിലിട്ടു കറക്കിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി. സാരിയിൽ അതീവചരക്കായിരുന്നു തങ്കം. ഇടയ്ക്കിടെ മാറുന്ന സാരിപ്പാളികൾ അവളുടെ പൊക്കിൾക്കുഴിയെ കാണിച്ചുകൊണ്ടേയിരുന്നു.
കാർപോർച്ചിൽ നിന്നു താമസിയാതെ അവളുടെ സ്‌കോഡ കുതിച്ചു.

കൊച്ചിയിലെ ഉന്നതരുടെ മക്കൾ പഠിക്കുന്ന അലയൻസ് ഇന്‌റർനാഷനൽ സ്‌കൂളിലെ ടീച്ചറാണു തങ്കം. രണ്ട് വൈസ് പ്രിൻസിപ്പൽമാരിൽ ഒരാളും പ്ലസ്ടുബാച്ചുകളുള്ളതിൽ ഒന്നിന്‌റെ ക്ലാസ്ടീച്ചറും അവളാണ്. ഇന്‌റർനാഷനൽ സ്‌കൂൾ ആയതിനാൽ ടീച്ചർമാർക്ക് എപ്പോഴും സാരി ധരിക്കണമെന്നൊന്നും നിയമമില്ല. എങ്കിലും തങ്കം സാരി ഇടയ്ക്കിടെ ധരിച്ചിരുന്നു. സാരി തരുന്നതുപോലെയുള്ള സെക്‌സ് അപ്പീൽ മറ്റൊരു വസ്ത്രത്തിനും തരാനാകില്ലെന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. സാധാരണ സ്‌കൂളുകളിലെ ടീച്ചർമാർക്ക് അരിഷ്ടിച്ചാണു ശമ്പളം കിട്ടുന്നതെങ്കിലും അലയൻസ് സ്‌കൂളിൽ അതായിരുന്നില്ല സ്ഥിതി. സീനിയർ ടീച്ചറായതിനാൽ രണ്ടുലക്ഷം രൂപയോളം അവൾക്കു ശമ്പളമായി കിട്ടിയിരുന്നു. അടുത്ത അധ്യയന വർഷത്തിൽ അവൾ പ്രിൻസിപ്പലായേക്കുമെന്നും മാനേജ്‌മെന്‌റ് സൂചന നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ കിട്ടുന്നതിന്‌റെ മൂന്ന് ഇരട്ടിയാകും ശമ്പളം. സിനിമാനടൻമാരുടെയും രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നതരുടെയുമൊക്കെ മക്കൾ പഠിക്കുന്ന സ്‌കൂളായതിനാൽ അലയൻസ് സ്‌കൂളിലെ പ്രിൻസിപ്പലിനു ശക്തമായ അധികാരങ്ങളും സ്വാധീനവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *