ദീപാരാധന 2
Deepaaraadhana Part 2
Author : Freddy Nicholas
Previous Part
Hello reader friends,
കഴിഞ്ഞ എപ്പിസോഡ് വരെ ഈ കഥയ്ക്ക് എന്റെ വായന സുഹൃത്തുക്കൾ തന്ന സപ്പോർട്ടിനും, ലൈക്കിനും, കമെന്റുകൾക്കും ഒരുപാട് നന്ദി…
മേലിലും, ഇതുപോലെ തന്നെ കമെന്റുകൾ പ്രതീക്ഷിക്കുന്നു….
🌻🌼🌻🌺🥀💐🌸🌼🌻🌺🌹💐💮🌻💮🌼💮🌷🌸🌼🌱🌱🌺🌺🌹💐🌷🌻🌸🏵️🌼 എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓനാശംസകൾ….
🌸🌸💮🏵️🏵️🌹🥀🌺🌻🌼🌷🌱🌱🌷🌸🌻🌻💐🌺🥀🌹🌻💐🌸🌼💮💮🌷🌼🏵️💐
അടുത്ത തവണത്തെ വരവ് ഇത്തിരി ലേറ്റായിട്ടാണ് ഞാൻ നാട്ടിൽ വന്നത്…. അതിന് കാരണമുണ്ട്….
ഹൈദരാബാദിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഫിനാൻസ് മാനേജറും, മലയാളിയും സർവോപരി ഞങ്ങളുടെ പ്രിയപ്പെട്ട ആളാണ് മേനോൻ സാർ, അദ്ദേഹത്തിന്റെ ഏക മകളുടെ കല്യാണം ക്ഷണിച്ചതനിസരിച്ച്, അതിൽ പങ്കെടുക്കാൻ കൂടിയായിരുന്നു ആ വരവ്.
എന്റെ വളരെ അടുത്ത സുഹൃത്ത് പ്രജീഷിനെയും കൂട്ടി കൊണ്ട് അവന്റെ ബൈക്ക് ബുളറ്റിൽ കണ്ണൂര് വരെ പോയതായിരുന്നു ഞങ്ങൾ…
തിരികെ വരുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടം എല്ലാം തകിടം മറിച്ചു…
നമ്മൾ രണ്ടുപേർക്കും ഒരുപോലെ, കുറെയേറെ പരിക്കുകളുമായി ഞങ്ങൾ രണ്ടുപേരും ആശുപത്രി കിടക്കയിൽ ആയി…
ആകപ്പാടെ കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെയായി എന്റെ അവസ്ഥ…. കാരണം അമ്മച്ചിയുടെ ഭാഗത്തു നിന്ന് ഒരു പൊടിക്കും സഹായ സഹകരണം ഉണ്ടാവില്ലന്ന് 100% ഉറപ്പ്.
അവസാനം ആ ആശുപത്രി കിടക്കയിൽ പ്രജീഷിന്റെ മമ്മി ഷീന ആന്റിയ്‌ക്കൊപ്പം ദിവസങ്ങളോളം എന്നെ പരിചരിച്ചതും ശുശ്രൂക്ഷിച്ചതും എല്ലാം ദീപു കൂടി നിന്നിട്ടായിരുന്നു.
വളരെ നല്ല ഒരു മനസ്സിന്റെ ഉടമയായിരുന്നു ഷീന ആന്റി….കുറ്റപ്പെടിത്തലുകളോ, ഒറ്റപ്പെടുത്തലുകളോ ഒട്ടും ഇല്ലാതെ ഒരു മകനെ പോലെ അവരുടെ മകന്റെ കൂടെ എന്നെയും പൊന്നു പോലെ പരിചരിച്ചു വന്നു..
സത്യത്തിൽ നിസ്സഹായത എന്ന വാക്കിന്റെ പരമാർത്ഥം ഞാൻ ശരിക്കും അറിഞ്ഞത് ആ സമയത്തായിരുന്നു.
രണ്ടു കൈകളിലും കൈപ്പത്തികളിലും, കൈമുട്ടുകളിലും നല്ല പരിക്ക്… ഒരു കാലിന്റെ എല്ലിന് ചെറിയ ഒരു ക്രാക്ക്… പ്ലാസ്റ്റർ…, ചികിത്സ…. അങ്ങനെ അങ്ങനെ…..
ചുരുക്കം പറഞ്ഞാൽ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയിലായി ഞാൻ…
എന്തായാലും ആശുപത്രിയിൽ എനിക്ക് ചുറ്റും ഒരു സഹായ ഹസ്തങ്ങളുടെ ശക്തമായ വലയം തന്നെ സൃഷ്ഠിച്ചിരുന്നു എന്റെ ചങ്കുകൾ….അത് കൊണ്ട് കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിഞ്ഞ് പോയി.
പ്രജീഷിന്റെ മമ്മിയുടെ നിസ്വാർത്ഥ സഹായവും സഹകരണവും ഒത്തിരി ബുദ്ധിമുട്ടുകളെ ഒഴിവാക്കി തന്നു… രാത്രി കാലങ്ങളിൽ കൂടെ നിൽക്കാൻ ഓരോ ദിവസവും രണ്ടും പേരെന്ന കണക്കിന് എല്ലാവരും കൂടെ ഉണ്ടായിരുന്നു…
എനിക്ക് ചന്തി കഴുകി തരാൻ പോലും അവരിൽ ആർക്കും മടിയില്ലായിരുന്നു മറ്റൊരു സത്യം.
എങ്കിലും അവരുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും എന്നോടൊപ്പം, എന്നോട് ഒത്തിരി സ്നേഹവും സഹകരണവും കാട്ടിയ ദീപുവിനോട് സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും , സ്നേഹവും കടപ്പാടും ഒക്കെ തോന്നി.
ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട അവളെ സ്നേഹിക്കാനും, അവളോട് വാത്സല്യം കാണിക്കാനും സ്വന്തം അമ്മപോലും വിമുഖത കാണിക്കുമ്പോൾ, ഒന്ന് കൂടെ നിൽക്കുവാനും, എന്തിനും സപ്പോർട്ട് ചെയ്യാനും അവൾക്ക് അപ്പോഴും ഇപ്പോഴും ഞാനല്ലാതെ വേറെ ആരാണുള്ളത്…??!!
ഒരമ്മ പെറ്റ രണ്ടു മക്കൾ എന്നതുപരി അമ്മയുടെ കാലം കഴിഞ്ഞാൽ ഈ ഭൂമിയിൽ അവൾക്ക് ബന്ധു എന്ന് പറയാൻ എനിക്കവളും അവൾക്ക് ഞാനും മാത്രം.
പേരിനൊരു ചേട്ടൻ ഉണ്ട്, പക്ഷെ ഒരു പട്ടിയുടെ ഗുണവും ഇല്ല.
ഒരു ഏട്ടന്റെ സ്ഥാനം അവൾ എനിക്കും ഒരു സഹോദരിയുടെ സ്ഥാനം ഞാൻ അവൾക്കും പരസ്പരം കൊടുത്തുവെങ്കിലും, എപ്പോഴോ എനിക്കവളിൽ അറിയാതെ തോന്നിപ്പോയ വെറും, മറ്റെന്തോ ഒരടുപ്പം ആകർഷണീയത എന്റെ മനസ്സിൽ അപ്പോഴും കുടുങ്ങി കിടന്നു.
അത് സ്നേഹമാണോ അടുപ്പമാണോ കാമമാണോ എന്ന് ചോദിച്ചാൽ എനിക്ക് പ്രവചിക്ക വയ്യ. പക്ഷെ അതിരു കടന്ന് നാം തമ്മിൽ അതുവരെ പെരുമാറീയിട്ടില്ല. എനിക്ക് അതിനുള്ള ധൈര്യം ഒട്ടും ഉണ്ടായിരുന്നില്ല.
എന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ സൗഹാർദ്ദം അവരുമായുള്ള കൂട്ടുകെട്ട്, അവരുടെ പെരുമാറ്റം, അവരുടെ നടത്തം, ഇരുത്തം ചിരി അങ്ങനങ്ങനെ ഓരോ സങ്കൽപ്പങ്ങൾ മാത്രം മനസ്സിൽ വച്ചു മുന്നോട്ട് പോവുക മാത്രമായിരുന്നു അത് വരെ എന്റെ ലക്ഷ്യം.
പിന്നെ നേരം പോക്കിന്, അവരിൽ ചില നല്ല അടിപൊളി ചരക്ക് പെൺപിള്ളവരുടെ മാംസളമായ അംഗവടിവുകൾ ഓർത്ത് ഞാൻ ചില ദിവസങ്ങളിൽ വാണമടിച്ചു രസിക്കുന്നതായിരുന്നു എന്റെ മുഖ്യ ഹോബി.
ഇവയിൽ ചിലപ്പോളൊക്കെ ദീപുവും ഉൾപ്പെടുമായിരുന്നു.
ദീപുവിന്റെ ഈയൊരാവസ്ഥ കണ്ട് വിവാഹജീവിതം പാടെ വേണ്ടെന്ന് വച്ച് നടന്ന എനിക്ക് താൽക്കാലിക ആശ്വാസം അത് മാത്രമാണല്ലോ…
അവിചാരിതമായി എനിക്കുണ്ടായ ഒരു ബൈക്ക് ആക്സിഡന്റ് ആണ് ഈ ഒരു അവസ്ഥയെ മൊത്തം തകിടം മറിച്ചത്
ബാൻഡേജ് ഇട്ടതു കൊണ്ടും അന്ന് ആശുപത്രിയിൽ കിടക്കാനുള്ള സാഹചര്യം മോശമായിരുന്നത് കാരണവും കൂടെ നിൽക്കാൻ ആളില്ല എന്നത് കൊണ്ടും വീട്ടിലേക്ക് തിരിച്ചു.
അത്യാവശ്യ സാഹചര്യത്തിൽ കൂട്ടുകാരും സുഹൃത്തുക്കളും ഒക്കെ വന്നു നിൽക്കുവാൻ തയാറായിരുന്നു വെങ്കിലും വീട്ടിൽ അവർക്കൊന്നും പ്രവേശനം എന്റെ അമ്മ കർശനമായി നിഷേധിച്ചിരുന്നു..
കാരണം പ്രായമായ ഒരു പെണ്ണ് ഈ വീട്ടിലുള്ളത് കൊണ്ട് തന്നെ…
50%സുഖം പ്രാപിച്ച് വീട്ടിൽ തിരിച്ചെത്തിയ എനിക്ക്, നിസ്സാരമെന്ന് കരുതിയ കാലിലെ ചെറിയ മുറിവ് പെട്ടെന്ന് സെപ്റ്റിക് ആയി പനിപിടിച്ചു കുറച്ചു ദിവസം വീണ്ടും കിടന്നു.
പക്ഷെ അങ്ങനെ ആണെങ്കിലും എല്ലാറ്റിനും മുൻകൈ എടുത്തതും, എല്ലാം നേരാം വണ്ണം നോക്കിയും കണ്ടും ഒക്കെ ഉറക്കമൊഴിഞ്ഞും എന്നെ കൂടെ നിന്ന് പരിചരിച്ചതും സഹകരിച്ചതും എല്ലാം അവൾ ദീപു തന്നെയായിരുന്നു.
കിടക്കയിൽ നിന്ന് എഴുനേൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവളായിരുന്നു എനിക്ക് ഭക്ഷണം വാരി തരുന്നതും, സ്‌പഞ്ചബാത്ത് പോലും ചെയ്തു തന്നിരുന്നത്. എന്നുവെച്ചാൽ ഒരു നനച്ചു തുടയ്ക്കൽ.(കുളി)…
ആ ഒരു സംഭവം തന്നെയായിരുന്നു എല്ലാം തകിടം മറിച്ചതും….ഇതിനുള്ള വഴിത്തിരിവും…
ഹോസ്പിറ്റലിൽ നിന്നും മെയിൽ നേഴ്സ്മാരായിരുന്നു ആ ജോലി ചെയ്തിരുന്നത്, അത് കൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഞാൻ വലിയ തോതിൽ അറിഞ്ഞില്ല.
പക്ഷെ വീട്ടിലെത്തിയ എനിക്ക് സുഹൃത്തുക്കളെ പോലും ആശ്രയിക്കാൻ മാർഗമില്ലായിരുന്നു.
പ്രഭാത കർമങ്ങൾ ചെയ്യാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടാണെങ്കിലും ആരെയും ആശ്രയിക്കാതെ ചെയ്യുമായിരുന്നു.