ഉപ്പ അവരടെ എടുത്ത് സംസാരിച്ചപ്പോ ഓരടെ വീട് കോളേജിന്റെ അടുത്തല്ലേ അപ്പോ അവര് തന്നേ പറഞ്ഞു. അവള് കല്യാണം കഴിഞ്ഞിട്ട് പഠിച്ചോട്ടെ എന്ന്. അവിടുന്നു തന്നെ പോവാമെന്ന്. നിനക്ക് കല്യാണം കഴിഞ്ഞാലും പഠിക്കാം പിന്നെന്താ
എന്നാലും ഉമ്മാ.
ഒരു എന്നാലും ഇല്ലാ മര്യാദക്ക് പർദ്ധയും ഇട്ട് ഓന്റെ ആൾക്കാരെ കാണാൻ പോക്കോ.
എന്തിനാ എന്നോട് ഇങ്ങനെ ചെയ്യന്നത്.
ഇനി സംസാരിച്ചാൽ ഇവടെ വരുമ്പോ അടിച്ചു ചിറി ഞാൻ പൊളിക്കും. മര്യാദയ്ക്ക് പറഞ്ഞ മാതിരി പൊക്കോ.
(ഇത് പറഞ്ഞു കദീജ ഫോൺ വച്ചു. നഹ്മയ്ക്ക് ഇതെല്ലാം കേട്ട് സങ്കടം സഹിക്കാനേ പറ്റിയില്ല. കരച്ചിൽ വന്നു. കരഞ്ഞു സ്വന്തം ജീവിതം കൊളമായല്ലോ ഓർത്തിട്ട്. അന്ന് അവൾക്ക് ഉറക്കമേ വന്നില്ല കിടന്നിട്ട്. കുറെ കഴിഞ്ഞിട്ടാണ് കിടന്നത്. പിറ്റേന്ന് എണീറ്റപ്പോ 10 മണി ആയിരുന്നു. ക്ലാസ്സിലേക്ക് പോവാൻ നേരം വൈകി മനസിലായപ്പോ പെട്ടെന്ന് തന്നെ റെഡി ആയി സ്റ്റാഫ് റൂമിൽ എത്തി. അപ്പഴാണ് അവള് സാറ് ഇരിക്കുന്നത് കണ്ടത്. നേരം വൈകിയതിന്റെ ദേഷ്യം നല്ലം മുഖത്ത് ഉണ്ടായിരുന്നു.)
എന്താ എവടെ ആയിരുന്നു. രാവിലെ പേപ്പേഴ്സ് നോക്കാൻ പറഞ്ഞതല്ലേ.
അത് സാറേ (ഷൂ ഊരികൊണ്ട്. അവൾക്ക് അത് ഊരാനും സംസാരിക്കാനും കൂടെ പറ്റുന്നുണ്ടായിരുന്നില്ല )
എന്താ ഇത് എത്ര നേരമായി ഇത് ഊരാൻ വേണ്ടി തന്നെ പോവുന്നത്. കുറച്ചേലും ബോധം ഉണ്ടേൽ നേരത്തെ വരില്ലേ.
സോറി സാർ.
ഇപ്പഴും അതിന്റെ മോളിൽ തന്നെ. നിനക്ക് പിന്നെ എന്തോന്നിനാ ഞാൻ നാലായിരത്തിന്റെ ചെരുപ്പ് വാങ്ങി തന്നത്. അതോ എന്നോടുള്ള ദേഷ്യത്തിന് അത് കളഞ്ഞോ. നീ അതിട്ട് അല്ലേ പോയത്.
അയ്യോ ഇല്ലാ സാർ അത് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. എന്റലുണ്ട് ഞാൻ കളഞ്ഞിട്ട് ഒന്നുമില്ല.
എന്തിമ എടുത്ത് വച്ചിക്കണത്. ആർക്കേലും കൊടുക്കാൻ ആണോ. കഷ്ട്ടം തന്നെ ഇത്രേം വിലയുടെ ചെരുപ്പ് ഉണ്ടായിട്ട് ആണ് ഇതിട്ട് ഉള്ള. വരവ്. ഒന്ന് നേരത്തും കാലത്തും എങ്കിലും വന്നൂടെ.
കുറെ ചീത്ത ഇങ്ങനെ കേട്ടപ്പോ.. അവൾക്ക് ഇന്നലത്തെ കൂടി ഓർമ വന്നു പെട്ടെന്ന് കരച്ചിൽ വന്നു.
എന്താ ഒന്ന് പറഞ്ഞ രണ്ടാമത്തേതിന് കരച്ചിൽ ആണ് കരയാൻ മാത്രം ഇപ്പോ
എന്താ.
(കരഞ്ഞുകൊണ്ട് ) അത് ഉമ്മാ ഇന്നലെ വിളിച്ചു അപ്പോ കിടക്കാൻ നേരം വൈകി അതാ രാവിലെ വൈകി എണീറ്റത്.
ഉമ്മാ വിളിച്ച എന്തിനാ കരയുന്നത്.
അത്… അത്… ഓരെ കാണാൻ പോകുമ്പോ ഇനി സാധാ പർദ്ദ മതി പറഞ്ഞു. അവർക്ക് ചുരിദാർ ഒന്നും ഇടുന്നത് ഇഷ്ട്ടമല്ല എന്നും ഓക്കെ. കല്യാണം ഉറപ്പിച്ച സ്ഥിതിയ്ക്ക് ഇനി ഓരടെ ഇഷ്ട്ടം കൂടെ നോക്കണം.
എന്ത് ചുരിദാർ പോലും വേണ്ട എന്നോ.
ആ അതൊക്കെ ആലോചിച്ചപ്പോ.
എന്ത് അവസ്ഥയാ ഇത്. നിന്കൾ ആഗ്രഹം ഉള്ള പോലെ നിന്റെ ജീവിതം ജീവിക്കാൻ പോലും പറ്റില്ല പറഞ്ഞാൽ.
എനിക്ക് അറിയില്ല. ഞാൻ വല്ല ആത്മഹത്യയും ചെയ്യും.
ഹേയ് വേണ്ടാത്തത് ഒന്നും പറയല്ലേ ഞാൻ ഇനി ഒന്നും പറയില്ല. Nee ഇങ്ങനെ വിഷമിക്കല്ലേ ദുബായ് ഓക്കെ വർക്ക് ചെയ്യുന്ന ചെക്കൻ അല്ലേ അത്യാവശ്യം ബോധം കാണും. ആട്ടെ ചെക്കനെ കണ്ടോ.
ഇല്ലാ കണ്ടിട്ടില്ല.
വിളിച്ചോ നിങ്ങള് ഒന്ന് സംസാരിച്ചോ.
ഇല്ലാ അതൊന്നും ഇല്ലാ.
എന്ത് കഷ്ട്ടമാ മോളെ ഇത്. നിന്റെ ഓക്കെ ഒരു അവസ്ഥ പോട്ടെ കരയണ്ട. നാളെ അവരെ കാണുമ്പോ ചെറുക്കന്റെ നമ്പർ ചോദിച്ചു നോക്കണേ.
മ്മ്മ്
കയറി പൊരേ ഞാൻ ഒന്നും പറയുന്നില്ല.
സാറ് നാളെ വരില്ലേ. സഹിറിന്റെ മൂത്താപ്പയും ഇളാപ്പയും പാർക്കിലേക്ക് വരാമെന്ന പറഞ്ഞത്.
ഓ ഞാനും വരാം എപ്പഴാ ഇറങ്ങണ്ടത്.
ഒരു 11 മണിക്ക്
ഓക്കെ മോള് നാളെ വിളിച്ചാൽ മതി. ഇപ്പോ നീ എന്തായാലും പേപ്പേഴ്സ് നോക്ക്.
ആ ശെരി.
അവളുടെ ചള്ള് ശരീരം സാറിനെ കൂടുതൽ മത്ത് പിടിപ്പിക്കായിരുന്നു….വെറും 21 വയസ്സുള്ള കൊച്ചുപെണ്ണ്. എങ്ങനെയൊക്കെയോ സാറ് ആ ദിവസം കഴിച്ചു കൂട്ടി.
പിറ്റേ ദിവസം സാറ് കാർ എടുത്ത് വരുന്ന വഴി അവളെ വിളിച്ചു.
എവടെയ മോളെ.
ദാ കഴിഞ്ഞു സാർ.
