പണ്ണല്‍ യോഗം – 1

ജാതകം പൊരുത്തപ്പെട്ട കുട്ടിയുടെ വീട്ടിൽ വീണ്ടും പോയപ്പോൾ ആ കുട്ടിയുടെ അമ്മ പറഞ്ഞു.

“അന്ന് നിങ്ങൾ വന്നപ്പോൾ പറയാൻ പറ്റിയില്ല. കുട്ടിക്ക് ഇനിയും പഠിക്കണമെന്നുണ്ട്. അവൾ ഇപ്പോൾ ഡിഗ്രി കഴിഞ്ഞതേയുള്ളൂ. അതും അവൾക്ക് വയസ്സ് 21 ആയിട്ടേയുള്ളൂ. നിങ്ങളുടെ അനുജത്തി വിനീതയുടെ വയസ്സേ അവൾക്കുള്ളൂ. അവരാണെങ്കിലോ ഒന്നിച്ച പഠിച്ചവരും, പിനെ ബ്രോക്കറുടെ കൈയ്യിൽ ഫോട്ടൊ കൊടുത്തതും, ജാതക കുറിപ്പും കൊടുത്തത്. ഇപ്പോൾ തന്നെ നടത്താനല്ല. നോക്കി വെക്കാമല്ലോ എന്നേ കരുതിയുള്ളൂ. അതു മാത്രവുമല്ല, എന്റെ ഭർത്താവ് ഗൾഫിലാ. അതും പോയിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. അറിയാത്ത പല ബിസിനസ്സ് നടത്തി പൊട്ടി പൊളിഞ്ഞ് പിന്നെ നാട്ടിൽ തന്നെ നിൽക്ക കള്ളിയില്ലാത്ത ഒരു അവസ്ഥ വന്നപ്പോഴാ കൂട്ടികളുടെ അച്ചൻ ഗൾഫിൽ പോയത്. പിന്നെ രണ്ടു പേരും അയച്ചുതരുന്ന കാശ് കൊണ്ട്. കുറെ കടങ്ങൾ വീട്ടി പിന്നെ പൊട്ടി പൊളിഞ്ഞ് നിലം പൊത്താറായ ഈ വീട് ഒരു വിധം പുതുക്കി. എങ്കിലും മുഴുവനും കഴിഞ്ഞിട്ടില്ല. പിന്നെ ഈ വീട് എന്റേയും അനുജത്തിയുടേയും പേരിലാ. അപ്പോൾ അവിടെ നിന്നിരുന്ന ഒരു സ്ത്രീയെ ചൂണ്ടി കാട്ടി അവർ പറഞ്ഞു. ഇതാ എന്റെ അനുജത്തി. കുട്ടികളുടെ അച്ചന്നും ഇവളുടെ ഭർത്താവും കൂടിയാ ഈ അറിയാത്ത ബിസിനസ്സ് ഒക്കെ നടത്തിയത്. ഒടുവിൽ കുട്ടികളുടെ അച്ചനാ ഇവളുടെ ഭർത്താവിനേയും ഗൾഫിൽ കൊണ്ട് പോയത്. ഇതിനിടയിൽ ശ്രീക്ക് ഒരു കല്യാണം എന്നു വെച്ചാൽ, ”

അതുകേട്ടതും, ആ സ്ത്രീ ചെറുതായി കണ്ണുകൾ തുടച്ചു.
അച്ചനും അമ്മയും അനുജത്തിയും കൂടെ ഉണ്ടെന്നത് ഓർക്കാതെ, ഞാൻ പറഞ്ഞു.

“അമ്മെ ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ടാ. പിന്നെ ശ്രീയുടെ പഠിത്തം, അത് ഞാൻ നോക്കിക്കോളാം, അമ്മ കുട്ടിയെ എനിക്ക് വിവാഹം കഴിച്ച് തന്നാൽ മതി.”

അതുകേട്ടതും, ആ സ്ത്രീ ചെറുതായി കണ്ണുകൾ തുടച്ചു

തിരിച്ചു വീട്ടിൽ എത്തുന്നതുവരെ അച്ചനോ അമ്മയോ, അനുജത്തിയോ ഒന്നും പറഞ്ഞില്ല. പക്ഷെ വീട്ടീൽ എത്തിയതും അച്ചൻ,

“വീനു. നീ എന്തു ധൈര്യത്തിലാ, അവളെ തുടർന്നും പഠിപ്പിക്കാം എന്ന് പറഞ്ഞത്. ഒരു പക്ഷെ അവൾക്ക് വല്ല ഡോക്ടറോ, എഞ്ചിനിയറോ ആകണമെന്ന് പറഞ്ഞാൽ, നിന്നെ കൊണ്ട് പറ്റുമോ. ഇവിടെ നിന്നും ആ വീട്ടിലേക്ക് പോകുമ്പോൾ നീ എന്താ എന്നോട് പറഞ്ഞത്. അച്ചൻ ഒന്നും സംസാരിക്കണ്ട, ഒക്കെ നീ തന്നെ സംസാരിച്ചോളാം. പിന്നെ സ്ത്രീധനം വേണ്ടാ എന്ന് വിളിച്ചുകൂവാൻ നിന്നോട് ആരാ പറഞ്ഞത്, എടാ, അവരൊക്കെ ഗൾഫ്കാരാ, അവിടൊക്കെ ഇവിടുത്തേ ശമ്പളമേ കിട്ടു എന്നുണ്ടെങ്കിൽ ആരെങ്കിലും അങ്ങോട്ട് പോകുമോ. അതൊക്കെ ആ തളേളടെ അഭിനയമാ.”

“എടാ, സ്ത്രീധനം ആയിട്ട് നിനക്ക് ഒരു കാറെങ്കിലും ചോദിച്ചുടായിരുന്നോ. ഇനി കല്യാണം കഴിഞ്ഞു എന്നു തന്നെ ഇരിക്കട്ടെ. വിരുന്നിനു പോക്കും, വരവും, നീ എങ്ങിനെ നടത്താം എന്നാ. ടാക്സി വിളിച്ച് പോകുമോ. പൊക്കോ, ഇപ്പോൾ നിന്റെ കൈയ്യിൽ കാശു കാണും, അത് തീരാൻ അത്ര ദിവസം ഒന്നും വേണ്ടാ. പിന്നെ നിന്റെ വക നാട്ടുകാർക്ക് കൊടുക്കുന്ന പാർട്ടിയോ, അതിന്റെ ചിലവും നീ തന്നെ വഹിക്കണം. “പിന്നെ അച്ചാ, കുച്ചാ എന്ന് പറഞ്ഞ് എന്റെ പുറകെ വരരുത് എന്ന് ഇപ്പോഴെ പറഞ്ഞെക്കാം. അല്ലാ ശാരദേ, അവൻ എന്തോക്കെ വിവരക്കേടാ അവിടെ വെച്ച് വിളമ്പിയത്. ശരിയാ, അച്ചനു വിദ്യാഭ്യാസം കുറവാ , വെറും പത്താം ക്ലാസ്സും ഗുസ്തിയും എന്ന് വെച്ച ഈ വിവരക്കേടൊക്കെ വിളിച്ച് പറഞ്ഞത് കേട്ടിട്ട് ഞാൻ മിണ്ടാതിരിക്കണോ. ഒരു ബാങ്കിലെ ക്ലാർക്ക് – അതെല്ലേടി ഇവൻ. അതല്ലാതെ റിസർവ് ബാങ്കിന്റെ ഗവർണർ ഒന്നും അല്ലല്ലോ.”

“അച്ചാ, അച്ചൻ അച്ചന്റെ വിദ്യാഭ്യാസതെ കുറിച്ച ഇടക്കിടെ പറയാറുണ്ടല്ലോ. ഞങ്ങൾക്കും അറിയാം, അച്ചൻ പത്ത് വരെയേ പഠിച്ചിട്ടുള്ളൂ എന്ന്. പക്ഷെ അച്ചന്റെ ഗുസ്തി അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അച്ചൻ ഏതെങ്കിലും ഗുസ്തി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടൊ”

“അത് നീ നിന്റെ അമ്മയോട് ചോദിക്ക് ഞാനും നിന്റെ അമ്മയും കൂടി ദിവസവും ചെയ്യുന്നതും ഒരു തരം ഗുസ്തി തന്നെയാ.”
അത് കേട്ടതും ഞാൻ ചമ്മി, അമ്മയെ നോക്കി

“മതി, നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടൊ മനുഷ്യാ ഈ കോണോത്തിലെ വർത്തമാനം.” അമ്മയുടെ ശാസന കേട്ടപ്പോൾ അച്ചൻ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.

ഈ അച്ചൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവം, അദ്ദേഹത്തിന്റെ ഞാൻ നിങ്ങൾക്ക് ഒന്ന് വിശദമായി പറഞ്ഞു തരാം. കൂട്ടത്തിൽ അമ്മയുടെ സ്വഭാവവും സംസാര രീതിയും വിശദീകരിക്കാം. അച്ചന്റെ പേർ നേരത്തെ സൂചിപ്പിച്ചപോലെ ഭാസ്കരൻ നായർ, രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് നേരെ പാടത്ത് പോകും മാമുക്കോയയുടെ ഡയലോഗിൽ പറഞ്ഞാൽ ആകെ മൊത്തം കോട്ടൽ 40 പറ നെൽകൃഷി, ഇന്നത്തെ കാലത്ത് ഈ നെൽ കൃഷി നഷ്ടമാ മോന്നെ, അതുകൊണ്ട് അൽപ്പസ്വൽപ്പം നേന്ത്ര വാഴ പിന്നെ കൂർക്ക്, സീസൺ അകുമ്പോൾ അവറ്റയുടെ വില എത്രയാ എന്ന് വല്ല വിചാരമുണ്ടോ.. കിലോക്ക് നാൽപ്പത് ഉറുപ്പിക പിന്നെ പാടത്തിന്റെ വഴിയിൽ ഒരു ഇരുപത് തെങ്ങ് എന്താ പോരെ, തെങ്ങിൽ നിന്നും കിട്ടുന്നതേ മച്ചിങ്ങയല്ലാ, നല്ല നാളികേരം, അത് ആട്ടി വെളിച്ചെണ്ണയാക്കി, നാട്ടുകാർക്ക്, അതും ലിറ്ററിനു 50 രൂപാ നിരക്കിൽ കൊടുത്താലും ലാഭമല്ലേന്ന് പിന്നെ ഇവരൊക്കെ എപ്പോഴും നഷ്ടമാ. നഷ്ടമാ…എന്നു പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാകുന്നില്ല.

അച്ചൻ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണിയാകുമ്പോൾ പാടത്ത് നിന്ന് വിയർത്ത് ഒലിച്ച് കയറി വരും. വന്നപാടെ കളപ്പുരയുടെ താക്കോൽ മുൻവശത്തെ ആണിയിൽ തൂക്കിയിടും. പിന്നെ കൈയ്യും കാലും കഴുകി ഉണ്ണാൻ ഇരിക്കും, ഊണു കഴിഞ്ഞാൽ പിന്നെ നാലര വരെ കുഭകർണ്ണ സേവ, അതു കഴിഞ്ഞ് എഴുന്നേറ്റ് ഒരു ചായ കുടിച്ച്, വീട്ടിലെ പറമ്പിലേക്ക് ഇറങ്ങും. ഇരിക്കുന്ന വീടും പറമ്പും കൂടി ഒരു ഇരുപത്തഞ്ച് സെൻറ് സ്ഥലം ഉണ്ടെന്ന് കൂട്ടിക്കോ, വീട്ടിലെ വാഴയുടേയും, പച്ചക്കറികളുടെയും പുചെടികളുടെയും പുറകിൽ ആയിരിക്കും. നേരം ഇരുട്ടിയാൽ, പിന്നെ കിണറ്റിൽ കരയിൽ നിന്ന് ഒരു കുളി അപ്പോൾ വേഷം ഒരു നീളമുള്ള തോർത്ത് മാത്രം. പക്ഷെ അപ്പോൾ അമ്മ അടുത്തുണ്ടാവണം. അച്ചന്റെ മുതുകത്ത് സോപ്പ തേച്ച് കൊടുക്കാൻ. അത് കഴിഞ്ഞാൻ വിളക്ക് കൊളുത്തി ഭഗവാനെ ഒന്ന് തൊഴും, അതു കഴിഞ്ഞാൽ 8 മണിവരെ ടീവി കാണും. പക്ഷെ ന്യൂസ് മാത്രമേ കേൾക്കു. വാച്ചിൽ എപ്പോൾ എട്ടു മണി അടിച്ചുവോ, അപ്പോൾ എഴുന്നേറ്റ് ബെഡ്റൂമിലെ അലമാരയിൽ നിന്നും ഒരു കുപ്പി റം എടുക്കും. എല്ലാ ദിവസങ്ങളിലും മൂന്ന്-നാലു പെഗ്ഗികളിൽ ഒതുക്കുമെങ്കിൽ ശനിയാഴ്ച ദിവസങ്ങളിൽ അത് ചിലപ്പോൾ അഞ്ച്-ആറു പെഗ്ഗ് വരെ പോകും

Leave a Reply

Your email address will not be published. Required fields are marked *