അഫ്സിലയുടെ പതിനാറാം വയസ്സിലാണ് സീനത്ത് മരിക്കുന്നത്. ഹംസയോട് എതിർപ്പ് പ്രകടിപ്പിച്ചു നിന്ന സീനത്തിനെ അയാൾ വിഷം കൊടുത്തു കൊല്ലുന്നത് നേരിട്ട് കണ്ട ആ കൗമാരക്കാരി കരഞ്ഞു പറഞ്ഞത് കേൾക്കാതെ വിശ്വനാഥനെ ഭീഷണിപ്പെടുത്തി സ്വന്തമാക്കി ഹംസയും രാധികയും കൂടെ അനുഭവിച്ചു വന്ന സ്വത്തുക്കൾ മുഴുവൻ വിറ്റ് തുലച്ചു കിട്ടിയ പണം കൊണ്ട് സ്വാധീനം ചെലുത്തിയ ഹംസയെ പോലീസുകാർ തന്നെ രക്ഷിച്ചെടുത്തു.
മരണക്കിടക്കയിൽ കിടന്ന് തന്റെ ഉമ്മ അവളോട് പറഞ്ഞ കാര്യങ്ങൾ അവളെ വല്ലാതെ അലട്ടി. അവളുടെ അച്ഛനെ പറ്റി അന്നാണ് സീനത്ത് അവൾക്ക് പറഞ്ഞു കൊടുത്തത്.
പതിനെട്ടു തികഞ്ഞ അഫ്സിലയെ ഹംസയുടെ കഴുകൻ കണ്ണുകൾ നോട്ടമിട്ടു. ആദ്യം ഹംസ, പിന്നീട് രാജൻ… അഫ്സിലയുടെ ശരീരം അവർ രണ്ട് പേരും മാറി മാറി ഉപയോഗിച്ചു.
അമ്മയുടെയും അമ്മൂമ്മയുടെയും വഴിവിട്ട ജീവിതം കണ്ടു ജീവിച്ച രാധികയുടെ മകൾ രാഖി, അവരെക്കാൾ മുഴുത്ത കഴപ്പി ആയാണ് വളർന്നത്. സ്കൂൾകാലങ്ങളിൽ തന്നെ കള്ളിന്റെയും കഞ്ചാവിന്റെയും രുചി അനുഭവിച്ചറിഞ്ഞ രാഖിയുടെ കന്യകത്തം അവൾ ഒരു പാക്കറ്റ് കഞ്ചാവിന് വേണ്ടി കൂട്ടുകാരനു സമർപ്പിച്ചു കൊണ്ട് അവൾ തുടക്കമിട്ടു. അമ്മയെയും അമ്മൂമ്മയെയും മാറി മാറി പണ്ണുന്ന ഹംസയേയും രാജനെയും അവൾ തന്നെ മുൻകൈ എടുത്തു വളച്ചു. രണ്ടു പേരും നന്നായിത്തന്നെ രാഖിയെ ഉഴുത്തു മറിക്കുകയും ചെയ്തു.
അഫ്സിലയെ ആദ്യമായി കാഴ്ച വെക്കുന്നത് രാധികയാണ്. അവളുടെ രക്തത്തിന്റെ മണമുള്ള ഒരു ദിവസം അവളെ അന്വേഷിച്ചു വന്ന പിള്ളേർക്ക് മുന്നിൽ അവൾ ഹംസയുടെ സഹായത്തോടെ അഫ്സിലയെ എറിഞ്ഞു കൊടുത്തു.
സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന ഹംസയുടെ ഭീഷണിക്ക് മുന്നിൽ അഫ്സില അവനെ അനുസരിച്ചു ജീവിച്ചു.
അഫ്സിലയുടെ ജീവിതം അവൾ തുറന്നു കാട്ടിയപ്പോൾ ആ മുറിയിൽ ഉണ്ടായിരുന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
“അപ്പോ നീ നിന്റെ അച്ഛനെ ഇതുവരെ കണ്ടിട്ടില്ലേ?”
കണ്ണുകൾ തുടച്ചുകൊണ്ട് അഫ്സൽ അവളോട് ചോദിച്ചു.
“ഇല്ല ഇക്കാക്കാ.. വിശ്വനാഥൻ എന്ന പേരല്ലാതെ മറ്റൊന്നും ഉമ്മ എന്നോട് പറഞ്ഞിട്ടില്ല”
“മ്മ്മ്…”
ഹംസയുടെ കൂട്ടുകാരൻ രാജൻ തന്റെ പഴയ ഭർത്താവ് രാജൻ ആണെന്ന ഉറപ്പുണ്ടായിരുന്ന ബിനിലയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുനീരിനു പകരം അവളുടെ കണ്ണുകളിൽ കോപത്തിന്റെ തീജ്വാലയാണ് പ്രത്യക്ഷപെട്ടത്. ഹംസയുടെ കൂട്ടുകാരൻ രാജനെ അഫ്സലിന് മനസ്സിലായെങ്കിലും രാധിക ആരാണെന്നു അവനു മനസ്സിലായില്ല.
“ഇക്കാക്കാ… എന്നോട് വെറുപ്പ് കാണിക്കല്ലേ… ഇക്കാക്കാന്റെ കടയിൽ ഇരിക്കുന്ന സമയം മാത്രമാ ഞാൻ സന്തോഷിക്കുന്ന സമയം…”
അഫ്സലിന്റെ കാൽക്കലേക്ക് വീണു കരയുന്ന അഫ്സിലയെ അവൻ പിടിച്ചെഴുന്നേൽപ്പിച്ചു. അവളെ തലയിൽ തലോടി അശ്വസിപ്പിച്ചു.
“നിനക്ക് എന്നോടൊരു വാക്ക് പറയായിരുന്നില്ലേ അഫ്സീ…”
“എനിക്കായാളെ പേടിയാ ഇക്കാക്കാ… എന്നെ രക്ഷിക്കാൻ നോക്കിയാൽ ഇക്കാക്കയെയും അയാള് കൊല്ലും…”
“ഇക്കാക്കാ.. ഞാൻ കടയിലേക്ക് പോട്ടെ… കൊറേ ജോലി ബാക്കിയുണ്ട് അവിടെ”
“കാക്കൂ…”
വാതിൽപടികൾ കടന്നു പുറത്തേക്ക് ഇറങ്ങുന്ന അഫ്സിലയെ കണ്ട് ഷഫീദ അഫ്സലിനെ ദയനീയമായി വിളിച്ചു.
“ആ പാവത്തിനെ ഇനിയും അയാളോടൊപ്പം വിടാൻ ആണോ കാക്കൂ?”
“അതേടാ… അവളെ അയാളോടൊപ്പം വിട്ടാൽ ആ നാറി അവളെ ഇനിയും കൊണ്ടുപോയി വിൽക്കും…”
ഷഫീദയോടൊപ്പം സിനിയും പറഞ്ഞപ്പോൾ അഫ്സൽ അവർക്കുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി.
“അവളെയിനി ആ നാറിക്ക് കിട്ടില്ല.”
എന്ന് മാത്രം പറഞ്ഞുകൊണ്ട് അഫ്സൽ മുറിവിട്ട് ഇറങ്ങി. അവന്റെ പോക്ക് കണ്ട് അന്തിച്ചിരിക്കുന്ന സിനിയെ നോക്കി ഷഫീദ ചിരിച്ചു.
മുറിക്ക് വെളിയിൽ ഇറങ്ങിയ അഫ്സൽ നിയാസിനെ വിളിച്ചു സംസാരിച്ചു. അവനെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ച ശേഷം അഫ്സൽ ശ്രീജയുടെ കോൺസൽടിങ് റൂം ലക്ഷ്യമാക്കി നടന്നു. അവളെയവിടെ കാണാതെ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
