പ്രിയം പ്രിയതരം – 8

പ്രിയം പ്രിയതരം 8

Priyam Priyatharam Part 8 | Freddy Nicholas

[ Previous Part ] [ www.kambi.pw ]


പ്രഭാതത്തിന്റെ സൂര്യ കിരണങ്ങളും, കിളികളുടെ കളകളാരവാവവും കേട്ടാണ് ഞാൻ പിന്നീട് ഉണർന്നത്.

അങ്ങനെ അന്ന് കാലത്ത് നാലേമുക്കാലിന് ഉണർന്ന് എഴുന്നേറ്റ് ഏട്ടൻ സ്ഥലം വിട്ടത് നന്നായി… കാരണം അൽപ്പം വൈകിയിരുന്നെങ്കിൽ ആകെ കൊളമായി പോയേനെ…

അപ്പച്ചി മിക്ക്യ ദിവസങ്ങളിലും കാലത്ത് സെന്റർ ഹാളിൽ വന്നിരുന്ന് ഭഗവത് ഗീത വായിക്കുന്ന പതിവുണ്ട്…

കഷ്ടകാലത്തിന് എങ്ങാനും പത്ത് മിനിറ്റ് ലേറ്റ് ആയിരുന്നെങ്കിൽ എന്താവും ഗതി എന്ന് ഞാൻ ചിന്തിച്ചു പോയി.

ഞാൻ എന്റെ മുറിയിൽ തന്നെയാണെന്ന് ഉറക്കത്തിലും എന്റെ ഉബോധമനസ്സ് എന്നോട് പറഞ്ഞു.

അതുകൊണ്ടായിരിക്കും ഞാൻ അത്രയും നേരം പോയിട്ടും ഒന്നുമറിയാതെ പോത്ത് പോലെ ഉറങ്ങി പോയത്.

ഏതായാലും കൃഷ്ണാ നീ കാത്തു……….

അൽപ്പം ടെൻഷൻ എനിക്കുമുണ്ടായിരുന്നു. എന്റെ മുറിയിൽ നിന്ന് ഏട്ടൻ ഇറങ്ങി പോകുന്നത് ആരും കണ്ടില്ലെന്ന് നൂറു ശതമാനം ഉറപ്പ് വരുന്നത് വരെ.

കാലത്ത് ആറു മണിയോടെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു…

ചുമ്മാ, എന്റെ ദൃഷ്ടികൾ ആ വിരിയിലോട്ട് നോക്കി.

വലിയ വട്ടത്തിൽ ചെറു നിറവ്യത്യാസം ആ വിരിയിൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൈയ്യോടെ കട്ടിലിൽ നിന്നും ആ വിരി വലിച്ചെടുത്തു ചുരുട്ടി കൂട്ടി അലക്കുന്ന ഡ്രെസ്സിന്റെ കൂട്ടത്തിലിട്ടു.

ഇറങ്ങി താഴേക്ക് വന്നു.. നേരെ അമ്മയുടെ മുറിയിലോട്ട് പോയി നോക്കി…

എന്തെങ്കിലും പ്രകടമായ ബുദ്ധിമുട്ട് ഉണ്ടോന്ന് നോക്കി… യൂറിൻ ബാഗ് കാലിയാക്കിയ ശേഷം അവരെ എഴുന്നേൽപ്പിച്ച് ഇരുത്തി.

ഒന്ന് സിംപിൾ ആയി പല്ല് തേപ്പിച്ചു. അര ഗ്ലാസ് ചായ കൊടുത്തു കഴിയുമ്പോഴേക്കും സമയം ആറേമുക്കാൽ….

ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഇളയമ്മയുടെ നോട്ടത്തിൽ ഒരു വശപിശക്.

ഞാൻ അതൊന്നും അധികം മൈൻഡ് ചെയ്യാൻ പോയില്ല… അവർക്ക് എന്നോടെന്തോ ചോദിക്കാനുണ്ട് എന്ന് ആ നോട്ടത്തിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു.

അന്നെത്തെ ദിവസം ഏട്ടൻ ജോലിക്ക് പോകാൻ ഇറങ്ങിയത് തന്നെ അല്പം ലേറ്റ് ആയിട്ടാണ്.

പുറത്ത്, ബുള്ളറ്റിന്റെ മുഴക്കം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി…

എന്തെങ്കിലും കാരണം പറഞ്ഞു ഒന്ന് വരാന്തയിൽ എത്തണം. എനിക്ക് പുള്ളിയെ ഒന്ന് കാണണം… അത്ര മാത്രം.

ഞാൻ : അയ്യോ… അപ്പച്ചി ഞാനിപ്പം വരാമേ… അമ്മയുടെ മരുന്നു വാങ്ങിക്കാൻ ഏട്ടനെ ഓർമ്മപ്പെടുത്താൻ പറഞ്ഞിരുന്നു, ഞാൻ പറഞ്ഞിട്ട് വരാം.

ഞാൻ പെട്ടെന്ന് വരാന്തയിൽ എത്തി. ഏട്ടന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു.

അത് കണ്ടപ്പോൾ ഏട്ടന്റെ മുഖത്തും ആ പുഞ്ചിരി വിടർന്നു. അപ്പോൾ മാത്രമാണ് എനിക്ക് ഉള്ളു കൊണ്ട് ഒരു സമാധാനമായത്.

ഞാൻ : ഏട്ടാ… ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞാരുന്നോ..??

ഏട്ടൻ : ഓ… കഴിഞ്ഞു…

ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലേ അമ്മയുടെ ആ മരുന്ന് കൊണ്ടുവരണം കേട്ടോ..

ഏട്ടൻ : ആ ആയിക്കോട്ടെ… വരാൻ ലേറ്റാവും. ഇന്നത്തേക്കുള്ള മരുന്നുണ്ടല്ലോ ല്ലേ.”

ഞാൻ : ആ.. ഉണ്ടേട്ട…!!

ബിജുവേട്ടന്റെ മുഖത്ത് സ്ഥായിയായി കാണുന്ന ആ ഗൗരവം അന്നുമുണ്ടായിരുന്നു. പക്ഷെ ഒരു ഞൊടി എന്റെ മുഖത്ത് നോക്കിയപ്പോൾ, ആ മുഖത്ത് ചെറു മന്ദഹാസം വിരിഞ്ഞു.

എന്റെ മനസ്സ് കുളിർത്തു ശരീരവും… എവിടെയൊക്കെയോ ഉള്ളിൽ തട്ടിയ സ്നേഹം പുള്ളിക്ക് മനസ്സിലുണ്ട്. അത് അധികം പുറത്ത് പ്രകടിപ്പിക്കാറില്ല എന്നതാണ് പുള്ളിയുടെ ഒരു പ്രത്യേകത.

ആരുടെയും മുന്നിൽ വച്ച് മോശമായ ചേഷ്ടകളൊ സംസാരമോ ഒന്നും പ്രകടമാക്കാത്ത വ്യക്തിയാണ് ബിജുവേട്ടൻ…

അതിന്റെ ഒരു പുതിയ വേർഷൻ ആണ് എനിക്ക് അദ്ദേഹത്തോട് ഇപ്പോൾ തോന്നുന്ന ഇഷ്ടവും ബഹുമാനവും.

അനുവാദമില്ലാതെയോ, തമാശക്ക് പോലുമോ എന്റെ ശരീരത്തിലോ എന്റെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാത്ത ഒരു വ്യക്തിയാണ് ഏട്ടൻ.

സത്യം പറഞ്ഞാൽ ആ ഒരു കാര്യത്തിൽ മാത്രം ഞാൻ അങ്ങേരെ ഒരുപാട് ബഹുമാനിക്കുന്നു

അറിഞ്ഞു വരുമ്പോൾ, കൂടുതൽ അടുത്തപ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഏറെ സവിശേഷതകൾ ഉണ്ട് എന്റെ ബിജുവേട്ടന്.

എങ്ങനെ ജോലിക്ക് പോയാലും വൈകീട്ട് ഒമ്പതു മണി കഴിയാതെ പുള്ളി തിരിച്ചെത്താറില്ല. ഫ്രണ്ട്സ് സർക്കിൾ ഒക്കെ ഉണ്ടെങ്കിലും അതിനൊക്കെ പുള്ളി രണ്ടാം സ്ഥാനമാണ് കല്പിച്ചിട്ടുള്ളത് എന്ന നിലപാടാണ്…

ആദ്യം ജോലി പിന്നീട് സുഹൃദ്ബന്ധമോ വേറെ എന്തുമാവാം.

അത് പുള്ളീടെ ജോലിയോട് ഉള്ള ആത്മാർഥതയാണെന്ന് കണ്ടറിഞ്ഞു ഞാനും മനസിലാക്കി.

ഇതിനിടെ, മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ടിട്ടുള്ള ഏതോ ഒരു സംഘടനയുമായി പുള്ളിക്ക് ഒരു ടൈഅപ്പ്‌ ഉണ്ട്. അതിൽ നല്ല ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട് നിർധനരായ രോഗികൾക്ക് വേണ്ടി ഒരു ചികിത്സാ സഹായ ഫണ്ട് കൂടി ഒരുക്കിയിട്ടുണ്ട് എന്ന് ഒരു സംസാരം ഉണ്ട്.

ഇത്രയൊക്കെ ചെയ്യുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഏട്ടൻ എന്ന് ഞാൻ അറിഞ്ഞത് ഈയിടെയാണ്.

ഏട്ടനുമായി ഇത്തരത്തിൽ ഒരു സെക്സ്യൽ റിലേഷൻ ഷിപ് സ്ഥാപിക്കണമെന്നൊന്നും ഞാൻ മനസ്സാ വാചാ വിചാരിച്ചതല്ല… പക്ഷെ അതിനിടെ സിനി ചേച്ചി പറഞ്ഞതന്ന ഒരു വികൃതി ഐഡിയയിൽ കൂടി ഒരു നാല്പത് ശതമാനം വരെ കാര്യങ്ങൾക്ക് ഒരു നീക്ക് പോക്കുണ്ടായി എന്നത് സത്യം.

പക്ഷെ അതിന്റെ ശ്രമത്തിനിടെ നടന്ന കാര്യങ്ങളൊക്കെ പുള്ളിയോട് അടുക്കാൻ എനിക്ക് ഒരുപാട് സഹായകമായി.

അന്നത്തോടുകൂടി എനിക്ക് പുള്ളിയോട് ഉണ്ടായിരുന്നു ആ സമീപനം ഞാൻ പാടെ മാറ്റി. എന്തു കൊടുത്താൽ മതിയാകും എന്ന് ഒരു മനസ്ഥിതിയിലേക്ക് എത്തി നിൽക്കുകയാണ് ഞാൻ ഇപ്പോൾ.

ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ സ്വമനസ്സാലെ എന്റെ ശരീരം ഞാൻ അദ്ദേഹത്തിന് സമർപ്പിച്ചു കഴിഞ്ഞു.

ഒരു പുരുഷൻ സ്ത്രീയോട് കാണിക്കുന്ന ലൈംഗികപരമായ ആർത്തിയൊന്നും അദ്ദേഹത്തിന് എന്റെ ശരീരത്തോട് ഇല്ല എന്ന് വേണം പറയാൻ.

സ്വന്തം പെങ്ങളേ പോലും വെറുതെ വിടാത്ത ആണുങ്ങൾ പലരും ഉള്ള ഈ കാലഘട്ടത്ത്, പെങ്ങളേ പോലെ, പെങ്ങളായി കൂടെ നിൽക്കുന്ന ഞാൻ… അത്തരം ഒരു പരിക്കും കൂടാതെ കഴിഞ്ഞു പോകുന്നത് വലിയ ഭാഗ്യം.

ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച റഫീഖ് പോലും ഇവിടെ ഒരു രണ്ടാം സ്ഥാനക്കാരനാണ്. കാരണം അവസരം കിട്ടിയാൽ പെണ്ണിനെ എല്ലാതരത്തിലും മുതലെടുക്കുന്ന പുരുഷന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുണ്ട്.

അത്തരമൊരാളായിരുന്നെങ്കിൽ ആദ്യ ദിവസം, ( ഞാൻ പിണക്കം മാറ്റാൻ പുള്ളിയുടെ റൂമിലേക്ക് പോയ ആ രാത്രി.) തന്നെ ഇത്ര സ്വതന്ത്രമായി എന്നെ കൈയ്യിൽ കിട്ടിയ ഏട്ടന് എന്നെ എന്തൊക്കെ ചെയ്യാമായിരുന്നു.

ഒറ്റരാത്രി കൊണ്ട് ഒരു പൂച്ചാക്കുട്ടി പോലും അറിയാത്ത വിധം എന്നെ എത്ര തവണ വേണെങ്കിലും, കാമഭ്രാന്ത് തീരുന്നത് വരെ അയാളുടെ ഇങ്കിതത്തിന് ഇരയാക്കാമായിരുന്നു…