ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 3 1

സുസന്‍ പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.അവര്‍ ഗാഡമായി എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു.

നടന്നു കാന്റീന് മുന്നിലെത്തി. ഞാന്‍ പാര്സലിനു ഓര്‍ഡര്‍ ചെയ്തു.

ഇതിനിടയില്‍ സുസന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.

ഇടയ്ക്ക് സുസന്‍ എന്നോട് ഫോണ ചോദിച്ചു. അത് വാങ്ങി ഏതോ നമ്പര്‍ ഡയല്‍ ചെയാന്‍ തുടങ്ങി.

ഇതിനിടയില്‍ ഒരുത്തന്‍ പാഞ്ഞു വന്നു സുസനെ ഇടിച്ചു. അവര്‍ പെട്ടെന്ന് വീഴാന്‍ പോയി. ഞാന്‍ ചാടി അവരെ പിടിച്ചു. ഇതിനിടയില്‍ ഞാന്‍ വ്യക്തമായി കണ്ടിരുന്നു അവന്‍ സുസന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചത്‌.

ഞാന്‍ സൂസനെ നേരെ നിര്‍ത്തി അവന്റെ പിറകെ പായാന്‍ ആഞ്ഞതും സുസന്‍ എന്നെ ശക്തിയായി ചേര്‍ത്ത് പിടിച്ചു. പക്ഷെ ഞാന്‍ നിശ്ചയിച്ചിരുന്നു, അവന്റെ കയ്യില്‍ നിന്നും ഫോണ്‍ തിരികെ വാങ്ങാന്‍.
സൂസനെ പിടിച്ചു മാറ്റി ഞാന്‍ അവനു പിറകെ പാഞ്ഞു.ആ പഴയ നോകിയ മ്യൂസിക്‌ എഡിഷന്‍ ഫോണില്‍ അത്രയ്ക്ക് വലിയ സംഗതിയൊന്നും ഇല്ല, പക്ഷെ ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ ഒരേയൊരു സാധനമാ.. അത് അങ്ങനെ ഒരു മൈരന്‍ റാഞ്ചിക്കൊണ്ട് പോകാന്‍ ഞാന്‍ അനുവദിക്കില്ല.

അവന്‍ ഞൊടിയിട കൊണ്ട് പ്ലാറ്റ് ഫോം കടന്നു മുന്നോട്ടു പാഞ്ഞു. മതില്‍ ചാടി കടന്നു പുറത്തെത്തി. കൂടെ ഞാനും. പുറതെതിയ ഞാന്‍ കണ്ടത് അവന്‍ പാര്‍കിംഗ് എരിയയിലൂടെ മുന്നോട്ടു പായുന്നതാണ്. പിറകെ ഞാനും പാഞ്ഞു.

പക്ഷെ.

രണ്ടു പോലീസുകാര്‍ എന്നെ പൂണ്ടടക്കം പിടിച്ചു. കുതറാന്‍ ശ്രമിച്ചിട്ടും അവന്മാര്‍ വിട്ടില്ല.

സാറേ ഞാനല്ല. അവനാ കള്ളന്‍. എന്റെ മൊബയില്‍ കട്ടോണ്ടോടി.

അപ്പോഴേക്കും കള്ളന്‍ കപ്പല്‍ പിടിച്ചിരുന്നു.

പിന്നെ കുറെ നേരം എടുത്തു പോലീസുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. പേഴ്സില്‍ നിന്നും ടിക്കറ്റ് എടുത്തു കാണിച്ചപ്പോഴാണ് അവന്മാര്‍ വിട്ടത്.

പിന്നെ അവന്മാര്‍ പറഞ്ഞ പടി പോലീസ് എയിഡ് പോസ്റ്റില്‍ പോയി കംപളിന്റ്റ് കൊടുത്തു. തിരികെ പ്ലാട്ഫോര്മില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കിടന്നിടത്ത് പൂട പോലും ഇല്ല.

മൂഞ്ചി. മിനിമം രണ്ടു കളിയെങ്കിലും ഇന്ന് നടന്നെനെ. കളിക്കാന്‍ പറ്റാതതിലല എന്റെ ശില്പ കുട്ടിയെ മിസ്‌ ആയല്ലോ എന്നതോര്തായിരുന്നു സങ്കടം മുഴുവനും. അവളുടെ യാതൊരു കൊണ്ടാക്റ്സും കയ്യില്‍ ഇല്ല, പ്പിന്നീട് വാങ്ങാമെന്നു വിജാരിച്ചതാ. ഇപ്പൊ ട്രെയിനും പോയി. ഒപ്പം എന്റെ ലഗേജും. സര്ടിഫികറ്റ് ഒകെ അതിലാ.

പിന്നെ നേരെ സ്റേഷന്‍ മാസ്ടരുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അയാള്‍ നല്ല മനുഷ്യന്‍ ആയിരുന്നു.

അനിയാ നീ സമാധാനപ്പെട്. ഫോണ്‍ തിരികെ കിട്ടുമോന്നു എനിക്കറിയില്ല. പക്ഷെ പോയ ട്രെയിന്‍ പിടിച്ചാ കിട്ടൂല്ല. പിന്നെ വേണേല്‍ ഞാന്‍ നിന്റെ ലഗേജു കണ്ണൂര്‍ സ്റെഷനില്‍ എടുപ്പിച്ചു വയ്ക്കാം. അടുത്ത ട്രെയിന്‍ കേറി അവിടുന്ന് വാങ്ങിയാല്‍ മതി.
എന്റെ സാറേ..എനിക്ക് ഗരീബ് രതില്‍ തന്നെ പോണം, അതിനുള്ള വഴി പറയു.

അനിയാ. നീ ഇവിടുന്നു ടാക്സി പിടിച്ചു പോയാലോന്നും അതിന്റെ ഏഴയലത്ത് എത്തില്ല. പിന്നെ ഈ കോഴിക്കോട് ടൌണ്‍ കടന്നു കിട്ടണേല്‍ തന്നെ മണിക്കൂര്‍ രണ്ടു പിടിക്കും. നീ കണ്ണൂര്‍ എത്തുമ്പോള്‍ ട്രെയിന്‍ കാസര്കൊടെതും. അത് കൊണ്ട് അത് നടപ്പില്ല.

സാറേ…എനിക്ക് മറ്റന്നാള്‍ മുംബൈയില്‍ എത്തണം. എന്റെ ജോലി.

അയാള്‍ കുറച്ചു നേരം ചിന്തിച്ചു. ഒരു കാര്യം ചെയ്യാം രാത്രി പതിനൊന്നു മുപ്പതിനുള്ള ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് പിടിക്കാം. അതില്‍ കയറി കണ്ണൂര്‍ഇറങ്ങി നീ ലഗേജു കളക്റ്റ് ചെയ്യ്. അത് കഴിഞ്ഞു പുലര്‍ച്ചെ രണ്ടു നാല്പ്പതിനുള്ള നേത്രാവതിയില്‍ കയറി മുംബയ്ക്ക് ഇറങ്ങിക്കോ. പക്ഷെ മറ്റന്നാള്‍ ഉച്ചക്കെ വണ്ടി മുംബൈ എത്തുകയുള്ളൂ. നിന്റെല്‍ കാശ് ഒകെ ഉണ്ടല്ലോ അല്ലെ..

അതൊക്കെ ഉണ്ട്. പക്ഷെ ഗരീബ് രത് എത്തുന്ന സമയത്ത് എത്താന്‍ ഒരു വഴിയും ഇല്ലേ… ഇത് ചോദിക്കുമ്പോള്‍ എന്റെ തൊണ്ട ഇടറിയോ എന്നൊരു സംശയം

Leave a Reply

Your email address will not be published. Required fields are marked *