മാവേലി എക്സ്പ്രസ്സ്‌ – 3 1

അപ്പോഴും അവള്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് നോക്കി ഇരുന്നു ചിരിച്ചുകൊണ്ടിരുന്നു. ഞാന്‍ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന് അവളുടെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി. പക്ഷേ, അവള്‍, എന്റെ മുഖത്ത് നോക്കാതെ, അവളുടെ താടിയില്‍ പിടിച്ചിരുന്ന എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് ഇരുന്നു.

ഞാന്‍: ”എടീ, നീ ഇപ്പോള്‍ എന്റെ ഭാര്യയോ, പെങ്ങളോ?’

ജയ: ”അങ്ങനെ ഭാര്യ ആക്കാന്‍ വരട്ടെ. അവളെ മാത്രം അങ്ങനെ ഭാര്യയാക്കാന്‍ പറ്റില്ല. ഞങ്ങള്‍ എല്ലാം ഭാര്യമാരല്ലേ.പിന്നെ ശരിക്ക് ഞാനും ലേഖചേച്ചിയുമാണ് ഭാര്യമാര്‍. ഞങ്ങള്‍ക്ക് ജന്മാവകാശമാണ് മുറച്ചെറുക്കനിലുള്ളത്.”

അതുല്യ: ”എങ്കില്‍ പിന്നെ എന്റെ സ്വന്തം ചേട്ടനെ നിങ്ങള്‍ രണ്ടും കൂടി അങ്ങ് എടുത്തോടീ.”

ലേഖ: ”തര്‍ക്കമൊന്നും വേണ്ട. ഇതൊക്കെ നമ്മുടെ താല്‍ക്കാലിക സുഖത്തിന് വേണ്ടി മാത്രം. ബാക്കിയൊക്കെ വരുന്നതു പോലെ വരട്ടെ.”

ജയ: ”എടീ മാനസേ, ഇനി നീ പറ, എങ്ങനെയുണ്ടായിരുന്നു പുതിയ അനുഭവം?”

ലേഖ: ”എന്താടീ നിന്റെ വായില്‍ പഴം ഇരിക്കുന്നോ?”

ജയ: ”ഏയ്, പഴം അവള്‍ ഇന്നലെ വായില്‍ വച്ച് ജൂസ് എടുത്തിട്ട്, അപ്പഴേ പുറത്ത് കളഞ്ഞില്ലേ. പിന്നെന്താ.”

ഞാന്‍: ”പറ മോളേ. എങ്ങനെ ഉണ്ടായിരുന്നു?”

എന്റെ സ്‌നേഹപൂര്‍വ്വമായി നിര്‍ബ്ബന്ധത്തിന് വഴങ്ങി അവള്‍ പതുക്കെ ചുണ്ടുകള്‍ ചലിപ്പിച്ചു തുടങ്ങി.

മാനസ: ”എന്റെ ചേട്ടനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ചേട്ടന്‍ അങ്ങ്

പോകുമല്ലോ എന്ന് ഓര്‍ക്കുമ്പഴേ എന്റെ നെഞ്ച് വിങ്ങി പൊട്ടുന്നു.”

ജയ: ”നീ ഇന്നലത്തെ കാര്യങ്ങള്‍ പറയെടീ.”

മാനസ: ”ഇനി ഞാന്‍ പ്രത്യേകിച്ച് പറയാനെന്താ. നിങ്ങളൊക്കെ അതിന്റെ ഉസ്താദുകളല്ലേ. നിങ്ങളൊക്കെ അനുഭവിച്ച അതേ സുഖം തന്നെയാ ഞാനും അനുഭവിച്ചത്.”

ജയ: ”നമ്മള്‍ എപ്പഴാ ചേട്ടാ മടക്കം?”

ഞാന്‍: ”അറിയില്ല. കാപ്പികുടി കഴിഞ്ഞ് പോയാലോ എന്നാ ഞാന്‍ ആലോചിക്കുന്നത്.”

മാനസ: ”ചേട്ടാ, നിങ്ങള്‍ ഇന്നു പോകണ്ട. രണ്ട് ദിവസ് കഴിഞ്ഞ് പോകാം. ഇവര്‍ക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ അവര്‍ രണ്ടും കൂടി പോകട്ടെ.”

ജയ: ”അയ്യെടീ. ഇതാണ് പണ്ടുള്ളവര്‍ പറയുന്നത് കന്നിനെ കയം കാണിക്കരുത് എന്ന്.”

മാനസ: ”നിങ്ങള്‍ പോയാല്‍ പിന്നെ എന്നാ ഞാന്‍ ഇനി ചേട്ടനെ ഒന്നു കാണുന്നത്?”

ലേഖ: ”എടീ, ഒരു കാര്യം ചെയ്യാം. നീ കൂടി ഞങ്ങളുടെ കൂടെ വാ. രണ്ട് ദിവസം അവിടെ നിന്നിട്ട് വരാം.”

മാനസ: ”ഓ, അത് അമ്മ സമ്മതിക്കുമോ എന്നറിയില്ല.”

ഞാന്‍: ”ഞാന്‍ കൊച്ചച്ഛനോട് ചോദിക്കാം. നീയും നിര്‍ബ്ബന്ധം പിടിച്ചാല്‍ മതി. കൊച്ചച്ഛന്‍ സമ്മതിക്കും.”

മാനസ: ”നോക്കാം. സമ്മതിച്ചാല്‍ മതിയാരുന്നു. എനിക്ക് രണ്ട് ദിവസം കൂടി ചേട്ടന്റെ അടുത്ത് നില്‍ക്കാമല്ലോ.”

അങ്ങനെ ഞങ്ങള്‍ സംസാരിച്ച് ഇരുന്നു. മറ്റു കലാപരിപാടിയി ലേയ്‌ക്കൊന്നും കടന്നില്ല. എട്ട് മണി കഴിഞ്ഞപ്പോള്‍, കുഞ്ഞമ്മ വിളിച്ചു. ഞങ്ങള്‍ താഴേയ്ക്ക് പോയി. ഞങ്ങള്‍ എല്ലാം കൂടി ഭക്ഷണം കഴിച്ചു. അതിനിടയില്‍ ഞാന്‍ തിരികെ പോകുന്ന കാര്യം എടുത്തിട്ടു.

കൊച്ചച്ഛന്‍: ”രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ പോരേ?”

ഞാന്‍: ”നാളെ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആഫീസില്‍ പോകണ്ടേ?”

കുഞ്ഞമ്മ: ”ശരിയാണ് നാളെ കൂടിയേ അവധിയുള്ളു. മറ്റന്നാള്‍ മുതല്‍ ആഫീസില്‍ പോകണം. നിങ്ങള്‍ക്ക് ഇന്ന് തന്നെ പോകണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍, ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയാല്‍ മതി.”

ഞാന്‍: ”കൊച്ചച്ഛാ, മാനസയെ കൂടി ഞങ്ങള്‍ കൊണ്ടു പോകട്ടേ. നിങ്ങള്‍ ആഫീസില്‍ പോയി കഴിഞ്ഞാല്‍ പിന്നെ അവള്‍ ഇവിടെ ഒറ്റയ്ക്കാകത്തില്ലേ?”

കൊച്ചച്ഛന്‍: ”മോനേ, അവള്‍ കൂടെ വന്നാല്‍ അവിടെ വലിയ ബുദ്ധിമുട്ട് ആയിരിക്കും.”

ഞാന്‍: ”ഇല്ല കൊച്ചച്ഛാ. ഇന്ന് ശ്രീയേട്ടന്‍, അവരുടെ കമ്പനിയിലെ കൂട്ടുകാരുമായി ടൂര്‍ പോകുന്നു. മൂന്നോ നാലോ ദിവസത്തെ പ്രോഗ്രാമാണ്. അത് കൊണ്ട് പ്രശ്‌നമില്ല.”

കുഞ്ഞമ്മ: ”ചേട്ടാ, ഇവിടെ അവള്‍ക്ക് ഒറ്റയ്ക്ക് ബോറടിക്കും. അവിടെ രണ്ട്

Leave a Reply

Your email address will not be published. Required fields are marked *