തങ്കച്ചിക്കു നേരെ നീട്ടി.അവരതു ഭക്തിപൂർവം വാങ്ങി.
ഒരു പുഷ്പാഞ്ജലിയും മാംഗല്യപൂജയും അവർ പൂജാരിയോട് പറഞ്ഞു.
എന്താ തമ്പുരാട്ടീ വിശേഷിച്ച് പൂജാരി തന്നെ പറഞ്ഞു പഠിപ്പിച്ച ഡയലോഗ് ചോദിച്ചു.
തിരുമേനി അറിഞ്ഞില്യേ. എന്‌റെ കൊച്ചുമകൻ, തമ്പുരാട്ടിപുരം തറവാട്ടിലെ രാഹുൽ തമ്പി വിവാഹിതനാകാൻ പോകുന്നു. 8 മാസം കഴിഞ്ഞാണു കല്യാണം. അടുത്ത സെപ്റ്റംബർ 11ന്. തിരുമേനി വരണം…രാജമ്മ തങ്കച്ചി പറഞ്ഞു.
തീർച്ചയായും പൂജാരി മറുപടി നൽകി
എന്നിട്ടു രാജമ്മ തങ്കച്ചി തിരിഞ്ഞു. എല്ലാവരും കേട്ടല്ലോ അടുത്ത വർഷം സെപ്റ്റംബർ 11. സേവ് ദ ഡേറ്റ്……അവർ അവസാന ഡയലോഗും പറഞ്ഞപ്പോൾ ജോഷി കട്ട് പറഞ്ഞു.
എന്‌റെ തമ്പുരാട്ടീ, അടിപൊളി, ഒരു റീടേക്കു പോലും വേണ്ടിവന്നില്ല ഭംഗിയായി ചെയ്തു. ഷിജു പറഞ്ഞു. രാജമ്മ തങ്കച്ചിയുടെ മുഖം അഭിമാനം കൊണ്ടു തുടുത്തു.
അപ്പോൾ എല്ലാം കഴിഞ്ഞോ, എന്തെങ്കിലും ബാക്കിയുണ്ടോ ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ തങ്കച്ചി ചോദിച്ചു.
എല്ലാം കഴിഞ്ഞു. ഇനി ക്ഷേത്രത്തിൽ നിന്നു പടികളിറങ്ങി കാറിലേക്കു നടന്നു പോകുന്ന രംഗങ്ങളും കൂടി ഷൂട്ടു ചെയ്താൽ നന്നായി.-ഷിജു പറഞ്ഞു.
അങ്ങനെയാകട്ടെ- തങ്കച്ചി പറഞ്ഞു. അവർ മുന്നോട്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ തിരിച്ചുള്ള പടികളിറക്കത്തിന്‌റെയും കാറിനു സമീപത്തേക്കുള്ള നടത്തത്തിന്‌റെയുമൊക്കെ ദൃശ്യങ്ങൾ ഷിജു കമനീയമായി ക്യാമറയിലാക്കി.
വ്‌ളോഗിലേക്കുള്ള ആദ്യ സേവ് ദ ഡേറ്റ് വിഡിയോയുടെ ഷൂട്ടിങ് വിജയകരമായി സമാപിച്ചു.
—————————-
പിന്നീട് രണ്ടു ദിവസം ജോഷിക്കും ഷിജോയ്ക്കും പിടിപ്പതു പണിയായിരുന്നു. വിഡിയോ ദൃശ്യങ്ങളുടെ എഡിറ്റിങ് അവർ സ്റ്റുഡിയോയിൽ നടത്തി. രാജമ്മ തങ്കച്ചിയുടെ ചൂടൻ ദൃശ്യങ്ങൾ അവർക്കു മുന്നിലെ സ്‌ക്രീനിൽ തെളിഞ്ഞു. ഓരോ ഗ്ലാസുകളിൽ വിസ്‌കി നുണഞ്ഞുകൊണ്ടാണ് അവർ എഡിറ്റിങ് നടത്തിയത്.
ഹൊ എന്തൊരു ചരക്കാണ് ഈ തമ്പുരാട്ടി, ഇതു പോലൊരു മുതലിനെ ഞാൻ എന്‌റെ ജീവിതത്തിൽ കണ്ടിട്ടില്ല, ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ പണ്ടെങ്ങനെയായിരിക്കും-ഷിജു പറഞ്ഞു.
ഡാ ചില സ്ത്രീകൾ ഇങ്ങനെയാണ്, പ്രായം കൂടുന്തോറും മദാലസകളായി മാറും. പഴയ സിനിമാനടി ഷീലയെ ഒക്കെ കണ്ടിട്ടില്ലേ. ഇത്രയും പ്രായമായിട്ടും അവർക്ക് പകരം വയ്ക്കാൻ സൗന്ദര്യമുള്ള ഒറ്റ നടി പോലും ഉണ്ടായിട്ടില്ല- ജോഷി പറഞ്ഞു.
സത്യമാ ആശാനെ- ഷിജു ജോഷി പറഞ്ഞതിനോടു യോജിച്ചു. വല്ലപ്പോഴുമേ അവർ എന്തെങ്കിലും കാര്യത്തിൽ യോജിക്കാറുള്ളൂ.
എന്താടാ, തമ്പുരാട്ടിയെ ഒന്നു പൂശണമെന്നു തോന്നുന്നുണ്ടോ- ജോഷി ചിരിയോടു ചോദിച്ചു.
ഓഹ് വേണ്ട ആശാനെ. ഇത്രയും വലിയ ഒരു കാട്ടുചരക്കിനെയൊന്നും തൃപ്തിപ്പെടുത്താൻ നമ്മളെക്കൊണ്ടൊന്നും പറ്റില്ല- ഷിജു പറഞ്ഞു.
ജോഷി ചിരിച്ചു. ഇതാണു താനുൾപ്പെടെയുള്ള പലപുരുഷൻമാരുടെയും കുഴപ്പം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് സിനിമാ ഐഡിയോളജി ആൻഡ്
പൊളിറ്റിക്‌സ് എന്ന വിഷയത്തിൽ തങ്ങൾക്കു ക്ലാസ് എടുത്തിരുന്നത് അർപ്പിത മൽഹോത്ര എന്ന അസോസിയേറ്റ് പ്രഫസറായിരുന്നു. രാജമ്മ തങ്കച്ചിയെപ്പോലെ നല്ല ഉയരവും എടുത്താൽ പൊങ്ങാത്ത മുലകളും ടൺകണക്കിനു ചന്തികളുമൊക്കെയുള്ള ഒരു പഞ്ചാബി മദാലസ.ഇറക്കിവെട്ടിയ ബ്ലൗസുകളിലൂടെ വെളിവാകുന്ന അവരുടെ ആഴമുള്ള മുലച്ചാലുകളും ആലില പോലെ പരന്ന അണിവയറും പൊക്കിളും വോയിൽ സാരിയിൽ പൊതിഞ്ഞു പിന്നിലേക്കു തെറിച്ചു നിൽക്കുന്ന കുട്ടകം പോലെയുള്ള മുഴുത്ത പിൻഭാഗവുമൊക്കെ അന്നത്തെ വിദ്യാർഥികളിൽ ഹരം സൃഷ്ടിച്ചു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമൊക്കെയായിരുന്നെങ്കിലും രതിയോട് അപാരമായ താൽപര്യമുള്ളവരായിരുന്നു അർപ്പിത. ഒന്നു ശ്രമിച്ചാൽ വിദ്യാർഥികൾക്കൊപ്പം പോലും കിടക്കാൻ മടിയില്ലാത്ത വല്ലാത്ത ഒരു വനിത.തികച്ചും ലിബറലായിരുന്നു അവരുടെ ചിന്താഗതികൾ.
എന്നാൽ അർപ്പിത മാമിനെ വായിനോക്കുന്നതിലും അൽപസ്വൽപം സൊള്ളിയടിക്കുന്നതിലും കഴിഞ്ഞു യാതൊരു മുന്നേറ്റവും നടത്താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കൊടികെട്ടിയ കോഴികൾക്കു പോലും ഭയമായിരുന്നു. അപാരമായ ആകാരസൗഷ്ടവമുള്ള അവരെ തൃപ്തിപ്പെടുത്താനും അവർക്ക് രതിമൂർച്ഛ വരുത്താനും തങ്ങൾക്ക് കഴിയുകയില്ലെന്നുള്ള ആത്മവിശ്വാസക്കുറവായിരുന്നു വിദ്യാർഥികളെ അതിൽ നിന്നു പിന്തിരിപ്പിച്ചത്. പല പുരുഷൻമാർക്കും ഗംഭീരയായ ഒരു സ്ത്രീയോടൊത്തു സംഭോഗത്തിൽ ഏർപെടാൻ ഭയമാണ്.
തളർച്ച തോന്നിയതിനാൽ ഷിജുവിനോട് എഡിറ്റിങ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു ജോഷി വീട്ടിലേക്കു പോയി. പിറ്റേന്ന് അവനു നല്ല വയ്യായ്കയും തോന്നി. അതിനാൽ സ്റ്റുഡിയോയിലേക്ക് എത്തിയില്ല. അതിനു പിറ്റേന്നാണ് തമ്പുരാട്ടിപുരം തറവാട്ടിലെത്തി വിഡിയോ കാണിക്കേണ്ടിയിരുന്നത്. അന്നു രാവിലെ തന്നെ ജോഷി സ്റ്റുഡിയോയിലെത്തി. ഷിജു കംപ്യൂട്ടറിനു മുന്നിൽ ഇരിപ്പുണ്ടായിരുന്നു.
എടാ എല്ലാം കഴിഞ്ഞോ? ഇന്ന് രാവിലെ 11 മണിക്ക് അവരെ വിഡിയോ കാണിക്കാമെന്നു പറഞ്ഞിരുന്നു- ചെന്നപാടെ ഷിജു ചോദിച്ചു.
എല്ലാം റെഡി ആശാനെ. ഒന്നു കാണുന്നോ- ഷിജു ചോദിച്ചു.
പിന്നെ കാണണം. നീ എന്തൊക്കെയാ ചെയ്തു വച്ചേക്കുന്നതെന്ന് ഒന്നറിയണമല്ലോ- ജോഷി പറഞ്ഞു. സത്യത്തിൽ ഷിജു എടുത്ത എല്ലാ വിഡിയോ ദൃശ്യങ്ങളും അവൻ കണ്ടിരുന്നില്ല.
ഷിജു പ്രൊജക്ടറിൽ വിഡിയോ പ്ലേ ചെയ്തു തുടങ്ങി.ജോഷി കസേരയിൽ ഇരുന്നു.
തമ്പുരാട്ടിപുരം തറവാടിന്‌റെ വിവിധ ദൃശ്യങ്ങളായിരുന്നു ആദ്യം സ്‌ക്രീനിൽ തെളിഞ്ഞത്. തറവാടിന്‌റെ വലിയ കെട്ടിടവും മുറ്റത്തു നിൽക്കുന്ന കൊമ്പനാനയും. ചെണ്ടമേളത്തിന്‌റെ ബിജിഎമ്മോടെയുള്ള ആ ദൃശ്യങ്ങൾ പഴയ ദേവാസുരം, ആറാം തമ്പുരാൻ പോലുള്ള സിനിമകളുടെ ഒരു പ്രതീതി നൽകി.
കൊള്ളാം കൊള്ളാം തുടക്കം കൊള്ളാം- ജോഷി പറഞ്ഞു. ഷിജു അഭിമാന പുളകിതനായി ഇരുന്നു.
തുടർന്നുള്ള ദൃശ്യം ഒരു കാർ തെമ്പുരാട്ടിപുരം തറവാട്ടിൽ നിന്ന് ഒഴുകി വെളിയിലേക്കിറങ്ങുന്നതിന്‌റേതായിരുന്നു. കറുത്ത ബെൻസ് കാർ. രാജമ്മ
