ഹലോ
ഹാ രാഹുലെ.
ഏട്ടത്തി ഞാൻ കേട്ടത് എല്ലാം ശരിയാണോ.
എന്താ നി കേട്ടത് രാഹുലെ.
അത്.
ആ പറഞ്ഞോ.
അല്ല ഏട്ടത്തി പ്രേഗ്നെന്റ് ആണെന്ന്.
ആരാ നിന്നോട് പറഞ്ഞെ.
ആരെങ്കിലും ആയിക്കോട്ടെ ഞാൻ കേട്ടത് ശരിയാണോ ഏട്ടത്തി.
വിനീത ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചോണ്ട് ഹ്മ്മ് ശരിയാ..
എന്നിട്ടെന്തേ ഏട്ടത്തി എന്നോട് പറയാതിരുന്നേ..
ഇന്ന് രാവിലെയാ നോകിയെ..
അതാ ഞാൻ എന്ന് നാണം കലർന്ന സ്വരത്തിൽ വിനീത ഏട്ടത്തി പറഞ്ഞു നിറുത്തി.
അപ്പോയെക്കും എങ്ങിനെ സിന്ധു ചേച്ചി അറിഞ്ഞേ.
ഞാനാ വിളിച്ചു പറഞ്ഞെ.
ഹോ നന്നായി നല്ല ആളോടാ പറഞ്ഞെ..
എന്തെ അവൾ വല്ലതും പറഞ്ഞോ.രാഹുലെ
ഹ്മ്മ് ഇനി പറയാൻ ഒന്നുമില്ല
ഏട്ടത്തി..
നിങ്ങൾകാദ്യം എന്നോട് പറഞ്ഞു കൂടായിരുന്നോ എന്നാൽ ഇതൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു..
ഞാൻ ആലോചിച്ചതാ രാഹുലെ എന്തോ ഒരു നാണം അതാ സിന്ധുവിനെ വിളിച്ചേ..
ഹോ നന്നായി..
അവൾ വഴക്ക് പറഞ്ഞോടാ.
ഇല്ലാ പ്രശംസിച്ചു..
പൂചെണ്ടുമായി വരാം എന്ന് പറഞ്ഞിട്ടുണ്ട്..
എന്തിനു.
ഞാൻ ഒരച്ഛനാക്കാൻ പോകുകയല്ലേ അതിനായിരിക്കും.
അതുകേട്ടതും വിനീതയുടെ മുഖമെല്ലാം ചുവന്നു നാണത്താൽ അവൾക്ക് എന്താ പറയേണ്ടേ എന്നറിയാതെ വിഷമിച്ചു.
ഹലോ
ആ പറഞ്ഞോ രാഹുലെ. ഞാൻ കേൾക്കുന്നുണ്ട്..
എന്നിട്ടെന്താ പ്ലാൻ..
ഒന്നും മിണ്ടാതെ നിൽക്കുന്ന വിനീത ഏട്ടത്തിയെ കുറിച്ചോർത്തു രാഹുൽ മനസ്സിൽ ചിരിച്ചുകൊണ്ട്.
അല്ല എന്താ പ്ലാനെന്നു..
അച്ഛൻ അല്ലേ പറയേണ്ടേ എന്ന് കൊഞ്ചലോടെ പറഞ്ഞുകൊണ്ട് വിനീത ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.
അത് കേട്ടതും രാഹുലിന്റെ മനസ്സ് ഒന്നും കുളിർന്നു..
അച്ഛൻ.. ഞാൻ അച്ഛൻ. എന്നൊക്കെ വാക്കുകൾ പുറത്തേക്കു വരാതെ ഉരുവിട്ടുകൊണ്ട് രാഹുൽ ബെഡിലേക്ക് തന്നെ വീണു..
മനസ്സിൽ ഏട്ടത്തിയെ കളിച്ച ഓർമ്മകൾ അലയടിക്കുന്ന പോലെ വന്നു പോയി കൊണ്ടിരുന്നു..
അന്നൊരു ഞായറാഴ്ച ദിവസം അടക്കാൻ കഴിയാത്ത വികാരവുമായി വിനീത രാവിലത്തേക്കുള്ള ഫുഡ് തയാറാക്കുകയായിരുന്നു..
ഓർമ്മിക്കാൻ രാഹുൽ നൽകിയ അനുഭവ സുഖങ്ങൾ ധാരാളം ഉണ്ടായതു കൊണ്ട് തന്നെ അവളതെല്ലാം ഓർത്തു കൊണ്ടേ ഇരുന്നു..
ഞായറാഴ്ച ദിവസം ആയതു കൊണ്ട് മക്കൾ സ്കൂളിൽ പോയിട്ടില്ല അവരുടെ കളിയും ചിരിയും ഒന്നും ശ്രദ്ധിക്കാൻ കഴിയാതപോലെ തോന്നി വിനീതയുടെ പെൺ മനസിന്..
അങ്ങിനെ ഓരോന്ന് ഓർത്തു നിൽക്കുന്ന സമയത്താണ് രാഹുൽ അവളുടെ ഫോണിലേക്കു വിളിച്ചത്.
അവന്റെ പേര് ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞതും വിനീത ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു.
രാഹുൽ – ഹലോ ഏട്ടത്തി.
വിനീത – ഹ്മ്മ് പറഞ്ഞോ.
രാഹുൽ – ഏട്ടത്തി എന്തെടുക്കുകയാ.
വിനീത – ഭക്ഷണം ഉണ്ടാകുകയാ.
രാഹുൽ – കഴിഞ്ഞില്ലേ.
വിനീത – ഇല്ലെടാ.
രാഹുൽ – ഇത്ര നേരമായിട്ടും.
വിനീത – അതിനെങ്ങെനെ നി സമ്മതിക്കണ്ടേ.
രാഹുൽ – ഞാനോ.
വിനീത – ഹ്മ്മ് നിതന്നെ.
രാഹുൽ – അതിനു ഞാൻ ഇപ്പൊ ഇവിടെയല്ലേ.
വിനീത – മനസ് സമ്മതിക്കണ്ടേ.
രാഹുൽ – എന്താ മനസ്സ് സമ്മതിക്കാത്തത്
വിനീത – നി ഇവിടെ ഇല്ലന്ന് എന്റെ മനസ്സ് സമ്മതിക്കുന്നില്ലെടാ..
രാഹുൽ – എന്തെ കാണണോ.
വിനീത – ആഗ്രഹം ഉണ്ട്.
രാഹുൽ – എന്നാ ഞാനങ്ങോട്ട് വന്നോട്ടെ.
വിനീത – ഇപ്പോയോ.
രാഹുൽ – പിന്നെ എപ്പോയാ.
വിനീത – അല്ലേടാ കുട്ടികൾ ഒക്കെ ഉണ്ട് അതാ.
രാഹുൽ – അവര് പുറത്തേക്കു ഇറങ്ങാറില്ലേ.
വിനീത – ഇന്ന് ഞായറാഴ്ച ഒഴിവല്ലേ.
രാഹുൽ – അടുത്തെങ്ങും പോകാറില്ലേ.
വിനീത – സിന്ധുവിന്റെ വീട്ടിലേക്ക് ഇടയ്ക്കു പോകും അല്ലാതെ എവിടെ പോകാന.
രാഹുൽ – അങ്ങോട്ട് പോയാൽ കുറെ സമയം എടുക്കുമോ തിരിച്ചു വരാൻ.
വിനീത – എന്താ കാര്യം.
