റാണിയും പെങ്ങന്മാരും – 5 14

പഞ്ഞിക്കിട്ടിട്ടുണ്ടെന്ന് ജോസേട്ടന്‍ പറഞ്ഞപ്പോഴും അവള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മൂന്നെണ്ണത്തിന്റേയും കയ്യിലും കാലിലും പ്ലാസ്റ്റര്‍!!!. മാത്രമല്ല മുഖത്തെല്ലാം ഇടികൊണ്ട് കരിവാളിച്ച പാടുകള്‍. അവളുടെ മനസ്സില്‍നിന്നൊരു ഭാരം ഒഴിഞ്ഞുപോകുകയായിരുന്നു. ജോസേട്ടനോടുള്ള ഇഷ്ടം പതിമടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു. ഇനി തന്നെയൊന്ന് നുള്ളിനോവിക്കാന്‍ ആണായിപ്പിറന്ന ഒരുത്തനും ധൈര്യപ്പെടില്ല എന്ന വിശ്വാസത്തില്‍ ജോസിന്റെ കയ്യിലവള്‍ മുറുക്കിപ്പിടിച്ചു.
തന്റെ കാലില്‍ തൊട്ട പീറ്ററിന്റെ കയ്യെടുത്ത് ജോസ് ബെഡ്ഡിലേക്കുതന്നെ വെച്ചു.
‘ആദ്യം നിങ്ങളെല്ലാരും ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങ്… ബാക്കി നമുക്കപ്പോള്‍ തീരുമാനിക്കാം” മൂന്നുപേരേയും ഒന്നു നോക്കിയശേഷം ജോസ് റോസിയുടെ കയ്യും പിടിച്ച് പുറത്തേക്കു നടന്നു.
തിരിച്ചുപോരുമ്പോള്‍ നേരെ വീട്ടിലേക്കുള്ള വഴിയേ പിടിക്കാതെ ഒന്നു വളഞ്ഞു മൂക്കുപിടിക്കാന്‍ ജോസ് തീരുമാനിച്ചു. അങ്ങിനെ അവര്‍ പീറ്ററിന്റെ താവളമായ സ്‌കൂളിനടുത്തുള്ള വീടിനുമുന്‍പിലെത്തി. അവന്‍ ആ വീടിനുനേരെ കൈചൂണ്ടി റോസിയോട് ചോദിച്ചു.
‘നിന്നെയന്ന് പീറ്റര്‍ പിടിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണോ?”
‘അല്ല ജോസേട്ടാ.. അതൊരു ഒഴിഞ്ഞ സ്ഥലത്തുള്ള പഴയ വീടായിരുന്നു, ചുറ്റും കാടുപിടിച്ചു കിടക്കുന്ന സ്ഥലം” അവള്‍ക്കൊരു സംശയവും ഇല്ലായിരുന്നു.
സ്‌കൂളിനടുത്തുള്ള അവരുടെ സ്തിരം താവളത്തിലേക്കല്ല അവര് അവളെ കൊണ്ട് പോയതെന്നറിഞ്ഞ ജോസ് അപ്പോള്‍ തന്നെ സണ്ണിക്കുട്ടിയെ വിളിച്‌വ ഹോസ്പിറ്റലില്‍ പോയി പീറ്ററില്‍നിന്നും ആ താവളത്തെ കുറിച്ച് മുഴുവന്‍ മനസ്സിലാക്കാനും അത് തങ്ങളുടെ കസ്റ്റഡിയിലാക്കണമെന്നും ആവശ്യപ്പെട്ടു.
‘ഞാനിപ്പോള്‍ തന്നെ ആസ്പത്രിയില്‍ പോയ് അവനെ കണ്ടോളാം” സണ്ണിക്കുട്ടി പറഞ്ഞു.

‘അവന്‍ പെട്ടെന്നൊന്നും വഴങ്ങില്ല, എങ്ങനെ കാര്യം നേടണമെന്ന് സണ്ണിക്കുട്ടിക്കറിയാല്ലൊ”
‘ഒന്നുകില്‍ ആ താവളം നമുക്ക്, അല്ലെങ്കില്‍ ശവപ്പെട്ടി അവന്” സണ്ണിക്കുട്ടി പറഞ്ഞത് കേട്ട് ജോസ് ചിരിച്ചു.
അവിടുന്ന് വരുന്ന വഴിക്ക് തന്നെയായിരുന്നു ശാന്തയുടെ ചായക്കട. ചായക്കടയുടെ മുന്നിലെത്തിയതും ജോസ് വണ്ടിനിര്‍ത്തി. റോസിയുടെ പുറത്തിറങ്ങിനടക്കാനുള്ള മടിയെല്ലാം ഒന്നു മാറ്റിയെടുക്കാനും കൂടി വേണ്ടിയിട്ടായിരുന്നു ജോസവിടെ ഇറങ്ങിയത്.
‘ഇവിടെ എന്നെയറിയുന്ന ആരെങ്കിലും കാണും ജോസേട്ടാ നമുക്ക് പോകാം” അവളുടെ കണ്ണുകളിലെ ദയനീയത ജോസ് കണ്ടു.
‘നീ ജോസിന്റെ പെങ്ങളാടീ.. അമ്മയും പെങ്ങളുമുള്ള ഒരു തെണ്ടിയും നിന്നെനോക്കി ഒരക്ഷരം മിണ്ടില്ല, നീയിനി വീട്ടില്‍തന്നെ ചടഞ്ഞിരിക്കാതെ പുറത്തിറങ്ങിനടക്കണം” ജോസവളേയും കൂട്ടി ചായക്കടയിലേക്ക് കയറി.
സമയം ഉച്ചയാകാന്‍ പോകുന്നതുകൊണ്ട് കടയില്‍ വലിയ തിരക്കില്ലായിരുന്നു. ആകെ മൂന്നാലുപേര്‍ മാത്രം. ജോസിനെ കണ്ടതും ശാന്ത ചിരിച്ചുകൊണ്ട് അടുത്തേക്കുവന്നു. റോസിയെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ട് അവനോട് പറഞ്ഞു.
‘നിന്നെ പിന്നെയിങ്ങോട്ട് കണ്ടതേയില്ലല്ലൊ ജോസെ” പറയുമ്പോഴുള്ള അവരുടെ കണ്ണുകളിലെ തിളക്കം ജോസ് ശ്രദ്ധിച്ചു.
‘സമയം കിട്ടണ്ടേ ചേച്ചീ.., അല്ല മോളെന്തിയേ?”
‘അവള്‍ അടുക്കളയിലുണ്ട് ഞാന്‍ വിളിക്കാം”
‘വേണ്ട ചേച്ചീ, അവളോട് രണ്ട് ചായയും കൊണ്ട് വരാന്‍ പറ”
ശാന്ത ഉള്ളിലേക്ക് പോയതും ജോസും റോസിയും ഒഴിഞ്ഞ ബെഞ്ചിലിരുന്നു. ശാന്തയുടെ മോള് ജോസിനെ ഒന്നെത്തിനോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് തന്നെ വലിഞ്ഞു. പിന്നീടവള്‍ ചായയുമായി വന്നു. ചായ മുന്നില്‍ വെച്ച് ജോസിന്റെ

കൂടെയിരിക്കുന്ന റോസിയെ ഒന്നു ശ്രദ്ധിച്ചിട്ട് അവള്‍ ഉള്ളിലേക്ക് തന്നെ പോയി. അവള്‍ പോയതും ജോസ് റോസിയോട് ചോദിച്ചു.
‘ആ പോയവളെ കണ്ടിട്ട് നിനക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ”
‘നമ്മുടെ സെലിനെപ്പോലെ തന്നെയിരിക്കുന്നു” അവള്‍ ഒട്ടും ആലോചിക്കാതെ പറഞ്ഞു.
‘ഒരു സംശയവും വേണ്ട, നമ്മുടെ അപ്പന്റെ വിത്തുതന്നെയാ അതും, ഇനിയും ഏതൊക്കെ സ്ഥലത്ത് വിത്തുമുളപ്പിച്ചിട്ടുണ്ടെന്ന് ആര്‍ക്കറിയാം”
റോസി അതിശയത്തോടെ അവനെ നോക്കി. അവള്‍ക്കത് ആദ്യത്തെ അറിവായിരുന്നു.
‘എന്തായാലും നീയിത് വീട്ടില്‍ പറയാന്‍ നില്‍ക്കേണ്ട” അതും പറഞ്ഞ് ചായ കയ്യില്‍ പിടിച്ചുകൊണ്ട് ജോസ് അകത്തേക്ക് നടന്നു. അവന്‍ അടുത്തെത്തിയതും ശാന്തക്കൊരു സംശയം!
‘ഇതാ കൊച്ചാണോടാ.. പീറ്ററും കൂട്ടരും പിഴപ്പിച്ച…” ജോസ് ശാന്തയുടെ വായ പൊത്തി.
‘അവള്‍ തന്നെയാ, ശാന്തേച്ചി റോസിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലേ?”
‘ഇല്ലെടാ.. എനിക്ക് ആ മൂത്തകൊച്ചിനെ മാത്രമേ അറിയൂ.. കൊച്ചുറാണിയെ, അവള്‍ അതിയാന്റെ കൂടെ പലപ്രാവിശ്യം ഇവിടെ വന്നിട്ടുണ്ട്.. അന്ന് ചായക്കട ഇല്ലായിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *