ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 14 1

ഞാൻ ഒരു കള്ളത്തരത്തോടെ പതിയെ ചോദിച്ചു!

“എന്നതാ… ഒന്ന്?”

അവളു പല്ലും കടിച്ചു വന്നു!”

“ടീ…. പൊന്നല്ലേടീയൊന്ന്…”

ഞാൻ വീണ്ടും തലചൊറിഞ്ഞു….

“ദേ…. അച്ചാച്ചാ എനിക്കു ദേഷ്യം വരുന്നൊണ്ടു കെട്ടോ!”

അവൾ വീണ്ടും ചൂടായി…!

ഞാൻ ഒരു കള്ളപ്പുഞ്ചിരിയോടെ ദയനീയ മുഖവുമായി യാചനയോടെ കീഴ്ചുണ്ട് കടിച്ച് പിടിച്ച് കൊണ്ട് എന്റെ കൈയുയർത്തി സ്വന്തം കക്ഷത്തിൽ തൊട്ട് കാണിച്ചിട്ട് അവളുടെ കക്ഷത്തിലേയ്ക് വിരൽ ചൂണ്ടി…..!

“ഛീ പോടാ വൃത്തികെട്ടതേ!”

അവൾ എന്റെ താടിയ്ക് തട്ടി!

“അച്ചാച്ചന്റെ പൊന്നല്ലേടാ ചക്കരേ… പ്ളീസ്!”

“പൊന്നല്ല റോൾഡുഗോൾടാ..! പോടാ!”

“ആണ്ടെടീ അമ്മച്ചിയിപ്പവരും നീയാണേ ഞാന്തൊടത്തില്ല!”

സെലിൻ ചുറ്റുപാടും ഒന്ന് നോക്കിയിട്ട് കൈ ഉയർത്തി!
ഹോ….! ടീഷർട്ടിന്റെ വലിയ ഹാഫ് കൈയ്കുടെ ഉള്ളിലൂടെ അങ്ങ് അകം വരെ കാണാമായിരുന്നു!

ശംഖുപോലെ കടഞ്ഞെടുത്ത മിനുസമാർന്ന തുടുത്ത ഉള്ളംകൈയുടെ ഉള്ളിൽ നല്ല തുടുത്ത ആകൃതിയൊത്ത തനിത്തങ്കത്തിൽ കടഞ്ഞെടുത്ത തുടുത്ത കക്ഷം!

വർഷേച്ചിയുടേയും ശാലിനിയുടേതും ഒന്നുമല്ല കക്ഷം!

ഇതാണ് കക്ഷം!

അവരിലും ഒരൽപ്പം വലുപ്പം കുറവെങ്കിൽ എന്ത്…?

ഇതിന് മുന്നിൽ അവയെല്ലാം നിഷ്പ്രഭം!

രോമങ്ങൾ വടിച്ച് കളഞ്ഞതിന്റെ ഒരു ലാഞ്ജനയോ കറുപ്പുരാശിയോ യാതൊന്നുമില്ല!

തൊട്ട് നോക്കാതെ തന്നെ അറിയാം അതിന്റെ മാർദ്ദവം!

കക്ഷത്തിനുള്ളിലൂടെ ടീഷർട്ടിന് അടിയിൽ കുഞ്ഞു കുഞ്ഞു തൊങ്ങലുകൾ വശങ്ങളിലൂടെ തുന്നിച്ചേർത്ത ക്രീം ഷിമ്മീസിന്റെ ഭാഗങ്ങളും അതിനുമടിയിൽ ഇളംറോസ് ബ്രായും ബ്രായ്കുള്ളിൽ തിങ്ങി നിറഞ്ഞ് നിന്ന പൊൻമുലയും!

പെട്ടന്ന് സെലിൻ കൈ താഴ്ത്തി!

ഞാൻ തിരിഞ്ഞ് അകത്തേയ്ക് നോക്കിയപ്പോൾ അമ്മച്ചി!

അപ്പോൾ ആ അമ്മച്ചിയെ ഒറ്റയടിയ്ക് തട്ടാനുള്ള ദേഷ്യമാണ് എനിയ്ക് ഉണ്ടായത്…!

തീൻമേശ നിറയെ പലഹാരങ്ങളുമായി ഞങ്ങൾ ഇരുന്ന് കാപ്പി കുടിച്ചു!

“ആണ്ടടാ കൊച്ചേ ആ ലഡുവെടുക്ക്….”

അടുത്തിരുന്ന അമ്മച്ചി പ്രോത്സാഹിപ്പിച്ചു!

എന്റെ തെയ്യാമ്മച്ചിയെപ്പോലെ തന്നെ!
ഞാൻ ഒരു ജിലേബി എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് സെലിന്റെ കാലിനിടയിലേയ്ക് അമ്മച്ചി കാണാതെ കണ്ണുകാണിച്ചിട്ട് ഞാൻ പറഞ്ഞു!

“എന്റമ്മച്ചീയെനിക്ക് ലഡൂലുവിഷ്ടമീ കൊച്ചുജിലേബിയാ!
ഇതാവുമ്പം ഒന്നു കടിച്ചാലപ്പളേ നല്ല തേനല്ലേ കിട്ടുന്നേ!”

അമ്മച്ചി കാണാതെ ഉടൻ ഒരു “പോടാപട്ടി….”
ശബ്ദമില്ലാതെ വന്നു!

കാപ്പിസൽക്കാരവും ഒക്കെ കഴിഞ്ഞ് ഞാൻ ഒരു വിധത്തിൽ പോകാനായി എണീറ്റു!

അമ്മച്ചി വർത്തമാനം ഒന്ന് നിർത്തിയിട്ട് വേണ്ടേ ഒന്ന് എണീറ്റ് രക്ഷപെടാൻ!

“ആട്ടമ്മച്ചീ…അന്നാ പിന്നെ ഞാനിടയ്കിടെ വരാം…!”

“വരണോടാ കൊച്ചേ!
എടക്കവളു മറിയാമ്മയോടുമ്പറ ഇത്തറ്റവൊന്നിറങ്ങാൻ!

ഇനീ നീ പകലപ്പച്ചനൂടിവിടൊള്ളപ്പ വരണേ…
നോക്കടീ മോളേ നിന്നപ്പോലാണോന്നു….

എന്റേടാ കൊച്ചേ ഒന്നു മിണ്ടീമ്പറഞ്ഞുവിരിക്കാനാരുവില്ല!

ഇവിടൊരുത്തിയാണേ എപ്പളുവാ ചെവീക്കുത്തിക്കേറ്റുന്ന കുന്ത്രാണ്ടോന്തിരുകിയാ നടപ്പ്..!

വെല്ലോങ്കിടന്നലറിയാലുങ്കേക്കുവോ”

ഞാൻ വാതിൽക്കൽ എത്തിയതും പോക്കറ്റിൽ നിന്ന് നേരത്തേ എടുത്ത് ചുരുട്ടി പിടിച്ചിരുന്ന ഒരു തുണ്ടുകടലാസ് സെലിന്റെ കൈയിൽ കൊടുത്തു!

കടലാസുകഷണം അമ്മച്ചി കാണാതെ ചുരുട്ടിപ്പിടിച്ച അവൾ അമ്പരന്ന് ഇതെന്താണ് എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു!
കൊച്ചുകുട്ടികൾ കള്ളത്തരം പിടിയ്കപ്പെടുമ്പോൾ പുറത്തെടുക്കുന്ന ആ അതേ നാണിച്ച പുഞ്ചിരിയോടെ ഞാൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാട്ടിയിട്ട് വേഗം സ്ഥലം കാലിയാക്കി….!

പ്രേമലേഖനം ഒന്നുമല്ല കെട്ടോ!

ആ തുണ്ടുകടലാസിൽ ഇത്ര മാത്രം…….

“രാത്രി കൃത്യം പത്താകുമ്പോൾ നിന്റെ മുറിയുടെ ജനലിൽ ഒരു മുട്ടു കേൾക്കും!

പേടിയ്ക്കണ്ട അതു ഞാനാവും!

സിറ്റൌട്ടിൽ വാതിലിന് മുന്നിൽ അഞ്ച് മിനിട്ട് കാക്കും!

വാതിൽ തുറക്കപ്പിട്ടില്ലെങ്കിൽ കോളിംഗ്ബെൽ മുഴങ്ങും!

നിന്റെ മാതാവാണേ സത്യം!”

ഞാൻ തിരിഞ്ഞ് നോക്കാതെ വേഗതയിൽ പുറത്തേയ്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *