“അതെയതെ… രണ്ടും അവധിയായാൽ വീട്ടിലിരിക്കത്തെ ഇല്ല, ഒരു സെക്കൻഡ് ഹാൻഡ് ഡീസൽ ബുള്ളെറ്റ് ഒരെണ്ണം വീട്ടിലുണ്ട്, അതിലാണിപ്പോ രണ്ടാളും കറക്കം!”
“അനന്തു- അച്ചു അതല്ലേ പേര്?! രണ്ടാളും ബൈക്ക് ഒക്കെ ഓടിക്കുമോ ടീച്ചറെ….?!”
“ഹേയ് ഇല്ലില്ല, അനന്തുവിനെ ലൈസൻസ് ഉള്ളു, അങ്ങനെ പറയുന്നതിലും നല്ലത് അവനെ ബൈക്ക് ഓടിക്കു എന്ന് പറയുന്നതാണ്, അച്ചൂന്….ഒരല്പം ധൈര്യം കുറവാണ്” അത് പറയുമ്പോ വീണ ടീച്ചറുടെ മുഖം വാടി.
“അതെയല്ലേ, പക്ഷെ രണ്ടാളും കാണാൻ ടീച്ചറെ പോലെ തന്നെയാണ്. സുന്ദരകുട്ടന്മാർ! കണ്ടാൽ 22 വയസൊക്കെ തോന്നിക്കും, രണ്ടാൾക്കും നല്ല ഉറച്ച
ശരീരമാണ്…”സഫിയ ടീച്ചർ അത് പറയുമ്പോ അവളുടെ മുഖത്തും ചെറു നാണം വീണ ടീച്ചർ കണ്ടു. “ഉം……”അതുപോലെ സഫിയ ടീച്ചർ വീണയെ നോക്കുമ്പോ വീണക്ക് അത് ശെരിക്കും സുഖിച്ചത് അവരുടെ മുഖത്തറിയാൻ ഉണ്ടായിരുന്നു.
“അത് പോട്ടെ, എന്തിനാ പ്രിൻസിപ്പൽ ഗ്രെസി മിസ് ന്റെ മുറിയിൽ വെച്ച് ഇന്നൊരു ബഹളം കേട്ടത്, ഏതു കുട്ടിയുടെ പരെന്റ്സ് ആണ് അത് വീണ ടീച്ചറെ…?!”
“അതോ, രണ്ടൂസം മുൻപ് ഞാനൊരു പയ്യനെ ക്‌ളാസിൽ ഇരുന്നു കുരുത്തകെടുകാണിച്ചതിനു പൊട്ടിച്ചു. അതിനവൻ അവന്റെ അച്ഛനെ കൂട്ടിയിട്ട് വന്നതാ ടീച്ചറെ…”
“എന്നെയും ഓരോന്നുപറയാറുണ്ട്, ഇവമ്മാര്, ക്‌ളാസിൽ ഇരുന്നിട്ട്, പക്ഷെ ഞാൻ സഹിച്ചു നിക്കുവാണ് ടീച്ചറെ, എനിക്ക് ഈ പ്ലസ് റ്റു പിള്ളേരെ കയ്യൊങ്ങനെ പേടിയാണ്..”
“ഞാനും സഹികെട്ടാണ് പിടിച്ചു നിന്നത്. ക്‌ളാസിൽ ഇരുന്നിട്ട് നോട്ടുബുക്കിൽ മുലയും കുണ്ടിയും വരച്ചു കാളിക്കുവാണ്. ഇതുങ്ങളെ ഒക്കെ മുൻപിൽ തുണിയുരിഞ്ഞു നിക്കുന്ന പോലെ അല്ലെ ടീച്ചറെ…?!!”
“എന്നിട്ട് ഒത്തു തീർപ്പാക്കിയോ!?”
“അവനോടു സോറി ഞാൻ പറയിച്ചു…! ദേ ടീച്ചറുടെ ബസ് വന്നല്ലോ, കാണാം….ട്ടോ അടിച്ചു പൊളിച്ചിട്ടു വാ….”
അതും പറഞ്ഞവൾ കലപില കൂട്ടുന്ന പിള്ളരുടെ ഇടയിലൂടെ തെല്ലു വേഗത്തിൽ തന്നെ വീട്ടിലേക്ക് നടന്നു.
ഒരു കിലോ മീറ്റർ നടക്കാവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്. അതിനിടയിലെങ്ങാനും മഴ പെയ്താൽ കുടുങ്ങി! കയറി നിൽക്കാൻ കഴിയുന്ന ഏക സ്ഥലം ഗോപാലേട്ടൻറെ ചായക്കടയാണ്. അവിടെ കയറി നിൽക്കുന്നതിനേക്കാൾ ഭേദം നനഞ്ഞ് പോകുന്നതാണ്. അവിടെ കാരംസും കളിച്ച് കുറച്ച് പിള്ളർ ഇരിപ്പുണ്ടാകും അവന്മാരുടെ ഒരു നോട്ടമുണ്ട്. എത്ര മറച്ചു പിടിച്ചാലും തുണി ഉരിയുന്നതുപോലെ തോന്നും. വായനോക്കികൾ.
വഴിമദ്ധ്യേയുള്ള കഴുകൻ കണ്ണുകൾ തൻ മേനിയിലെ ഉയർച്ച താഴ്ച്ചകളെ തഴുകിക്കൊണ്ടാണ് കടന്നു പോകുന്നതെങ്കിലും അവളത് ശ്രദ്ധിക്കാൻ പോയില്ല. – മഴ പെയ്യുമോ എന്ന വേവലാതിയിലായിരുന്നു അവൾ നടന്നത്.
ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ചില പതിവു മുഖങ്ങൾ ഇന്നും തന്നെ നോക്കി വെള്ളമിറക്കിക്കൊണ്ട് നിൽക്കുന്നത് അവൾ കണ്ടു. ഇവന്മാരെല്ലാം തന്നെ കാണാൻ വേണ്ടി മാത്രമാണോ വന്ന് നിൽക്കുന്നത്. ഒരു കിളവൻറ ആക്രാന്തം പിടിച്ച നോട്ടം തൻറ ഇളകിയാടുന്ന ചന്തിയിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നുപോയി. “മൂക്കിൻ തുളപോലും ബാക്കിവെക്കില്ല’ എന്ന മട്ടിലാണ് ചില പൊടിപ്പിള്ളരുടെ നോട്ടം!, കണ്ടാൽ തന്റെ മക്കളുടെ അത്രപോലും വരില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തന്നെ കണ്ടാൽ പതിനെട്ടു കഴിഞ്ഞ രണ്ട് ആൺമക്കളുടെ അമ്മയാണെന്ന് ആരെങ്കിലും പറയുമോ?. സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത ചന്ദ്രൻമാഷ് ഇന്നലെ ചോദിച്ചത്
“വിവാഹിതയാണോ’ എന്നാണ്. ചിലപ്പോൾ അയാൾ തന്നെ വളയ്ക്കാൻ ശ്രമിച്ചതാകും. കുറേപേർ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ആർക്കും ഇതുവരെ പിടികൊടുത്തിട്ടില്ല. താനിതെല്ലാം കാത്ത് സൂക്ഷിച്ച് കൊണ്ടുനടക്കുന്നു. ഇതെല്ലാം അനുഭവിക്കേണ്ടവൻ എവിടെ..?
പ്രണയിച്ചു നടക്കുമ്പോൾ എന്തായിരുന്നു. ! “കൂടെ നടക്കണം കയ്യും പിടിച്ച്, കൂടെ കിടക്കണം കെട്ടിപ്പിടിച്ച്’ എന്നെല്ലാം പറഞ്ഞ് കൊതിപ്പിച്ചിട്ട്, കല്യാണം കഴിഞ്ഞതും രണ്ടു കൊച്ചുങ്ങളെ ഒരുമിച്ചുണ്ടാക്കിത്തന്ന് ഗൾഫിലേക്ക് പറന്നു.
