വെര്‍ജിന്‍ മേഡം 1അടിപൊളി  

വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി]

Virgin Madam | Author : Pamman Junior


 

Kambi Stories Malayalam

അതിരങ്കുളം വില്ലേജ് ഓഫീസ് എന്ന് മഞ്ഞ പെയിന്റടിച്ച കമാനത്തില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.

നിരനിരയായി റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍. നടുവില്‍ ഇരട്ട പാളങ്ങള്‍ ഉള്ള റെയില്‍വേ ട്രാക്ക്.

റെയില്‍വേ ഗേറ്റിന് തൊട്ടു മുന്നിലായി ബുള്ളറ്റില്‍ ഹെല്‍മെറ്റ് കയ്യില്‍ ഊരിയെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പുന്ന ചെറുപ്പക്കാരന്‍. ആറടി ഉയരവും ഉറച്ച മസ്സില്‍സും ഉള്ള 32 കാരന്‍.

വാഹനങ്ങള്‍ക്കിടയിലൂടെ ഒരു ടൂ വീലര്‍ വളച്ചെടുത്ത് മുന്നിലേക്ക് വരുന്നു. അതില്‍ വന്നയാള്‍ ഹെല്‍മെറ്റ് ഊരി ബുള്ളറ്റില്‍ നിന്ന ചെറുപ്പക്കാരനോട് :

”വിപിന്‍ സാറേ ഇന്നും ലേറ്റായോ’

‘എന്ത് പറയാനാ ഇനി രണ്ട് ട്രെയിന്‍ പാസ് ചെയ്താലേ നമുക്ക് അപ്പുറം കടക്കാനാവൂ’

‘സാറിന് ആ കല്‍പ്പാത്തിയിലെങ്ങും ഈ എല്‍ ഡി ക്ലാര്‍ക്ക് പണി ചെയ്തു ടാറുന്നോ.’

‘കാത്തിരുന്ന് കിട്ടിയ ജോലി തെക്കന്‍ കേരളത്തിലായപ്പോള്‍ ഒന്ന് ആഹ്‌ളാദിച്ചതാ. ഈ ലെവല്‍ ക്രോസ് കാരണം ആഹ്‌ളാദമൊക്കെ പോയ മട്ടാ.’

ലെവല്‍ ക്രോസിനിടയിലൂടെ വടക്കോട്ടൊരു തീവണ്ടി അതിവേഗത്തില്‍ പാഞ്ഞു പോകുന്നു.

ഇത് വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍. കല്‍പ്പാത്തിക്കാരന്‍ പട്ടര് വിപിന്‍ മുരളി അതിരങ്കുളം വില്ലേജില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു. ഇത് മൂന്നാം തവണയാണ് ലെവല്‍ ക്രോസ് ചതിക്കുന്നത്.

കൃത്യം 10 മണിക്കു തന്നെ രജിസ്ട്രറില്‍ ഒപ്പിട്ട് ജോലി തുടങ്ങണം എന്നു പറഞ്ഞ സൂപ്രണ്ടിന്റെ വാക്കുകള്‍ രണ്ട് ദിവസമായി തെറ്റിക്കുന്നത് വിപിന്‍ മുരളിയാണ്.

ആകാശത്തേക്ക് നോക്കി നെഞ്ചില്‍ കൈവെച്ച് വിപിന്‍ മുരളി മനസ്സില്‍ പറഞ്ഞു. ‘ഹെന്റെ ബുള്ളറ്റേ… ഇതിനാണോ നിന്നെ ഞാന്‍ കല്‍പ്പാത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ ഓടിച്ച് ഇവിടെ കൊണ്ടു വന്നത്…?’ വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍ ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍ മെല്ലെ തലോടി.

അത്ര നേരവും അടഞ്ഞുകിടന്ന ലെവല്‍ ക്രോസ്റ്റ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. വിപിന്‍ മുരളി വാഹന തിരക്കിനിടയിലൂടെ ഒരു വിധം കുത്തി കയറ്റി ബുള്ളറ്റ്, ട്രാക്ക് മുറിച്ച് കടത്തി.

വില്ലേജ് ഓഫീസിലെ ടൂവീലര്‍ ഷെഡില്‍ വണ്ടി സ്റ്റാന്‍ഡ് തട്ടി വയ്ക്കുമ്പോള്‍ എല്‍ജി എസ് ബാബു ചേട്ടന്‍ പിന്നില്‍ വന്ന് പുറത്ത് തട്ടി പറഞ്ഞു ‘ മാഡം ഇന്ന് നല്ല ചൂടിലാ, ഇന്നും താമസിച്ചല്ലോ വിപിന്‍ സാറേ … കണ്ടറിയണം ഇന്ന് വിപിന്‍ സാറിന് എന്താ സംഭവിക്കാന്‍ പോകുന്നേന്ന്.’

‘ഹെന്റെ പൊന്ന് ബാബു ചേട്ടായീ നിങ്ങളിങ്ങനെ അയ്യപ്പനും കോശീ യും സിനിമയിലെ ഡയലോഗ് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’

വിപിന്‍ മുരളി ഹെല്‍മെറ്റ് ഊരി ബുള്ളറ്റിന്റെ മിററിലൂടെ ഹാന്‍ഡിലിലേക്ക് തൂക്കി. പാന്റിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് ചീപ്പെടുത്ത് മുടിയും കട്ടിമീശയും ചീവി ഒതുക്കി. ആറടി ഉയരമുള്ള വെളുത്ത, പൊക്കത്തിനൊത്ത വണ്ണമുള്ള വിപിനെ അടിമുടി നോക്കി ബാബു പറഞ്ഞു. ‘സാറ് എസ് ഐ ടെസ്റ്റ് എഴുതാന്‍ വയ്യാരുന്നോ…?’

‘എന്റെ പൊന്ന് ബാബു ചേട്ടാ അതൊക്കെ പിന്നെ പറയാം. ഞാനൊന്ന് പോയി സൈന്‍ ചെയ്യട്ടെ… മുന്നീ ന്നൊന്ന് മാറ് ഹേ… ‘ വിപിന്‍ ബുള്ളറ്റിന്റെയും മറ്റൊരു സ്‌കൂട്ടറിന്റെയും ഇടയിലൂടെ നടന്ന് അതിന് മുന്നില്‍ നിന്ന ബാബുവിനെ കടന്ന് സുപ്രണ്ട് ശാലിനി മാധവിന്റെ മുറിക്കു നേരെ നടന്നു.

നാല്‍പ്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം ഒട്ടും ചോരാത്ത, മുഖത്ത് യൗവ്വനം വിട്ടു മാറാത്ത സ്ത്രീയായിരുന്നു ശാലിനി മാധവ്. സാരിയാണ് ശാലിനിമാധവിന്റെ സ്ഥിരം വേഷം. അഞ്ചരയടി ഉയരവും നന്നായി വെളുത്ത് അരക്കെട്ട് ഒതുങ്ങി അല്‍പമൊന്ന് തടിച്ച തനി നാടന്‍ ചരക്കായിരുന്നു ശാലിനി മാധവ്.

ഇടതു വശത്തുകൂടി നോക്കുമ്പോള്‍ സാരിയുടെ തലപ്പിനിടയിലൂടെ മുല ബ്ലൗസിനുണ്ണില്‍ ഞെരുങ്ങിയും ഒട്ടും ഉന്താത്ത അണിവയര്‍ രോമരാജികളാല്‍ വിരാജിച്ചും അങ്ങനെ നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *