മലയാളം കമ്പികഥ – ശാലിനിയുടെ മോഹങ്ങള്‍ – 6
ആകർഷണമെന്ന് എന്റെ കൂടെ കിടന്ന എല്ലാ പുരുഷന്മാരും ഒരേപോലെ സമ്മതിച്ചിട്ടുള്ള ആകൃതിയൊത്ത കുണ്ടികളും പലപ്പോഴും എനിക്കുതന്നെ അഹങ്കാരമുണ്ടാക്കിയിരുന്നു. നടക്കുമ്പോൾ അവയുടെ ഇടം വലമുള്ള ഉലച്ചിലും തുളുമ്പലും ആർക്കും കാമമുണ്ടാക്കും.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്രതീക്ഷിതമായി ഉണ്ടായ അങ്കിളിന്റെ നിര്യാണം എനിക്ക് കനത്ത ആഘാതമായിരുന്നു. ആ ദുഖത്തിൽ നിന്നു കരകയറാൻ കുറച്ചുകാലമെടുത്തു ഞാൻ. ഏതാണ്ട് രണ്ടര വർഷക്കാലം നീണ്ട ഞങ്ങളുടെ ബന്ധത്തിൽ സുഖത്തിന്റെ പുതിയ തലങ്ങൾ എനിക്ക് കാണിച്ചുതന്നെ പുരുഷനായിരുന്നു അദ്ദേഹം. ഞാൻ ഇതിനിടെ എം.കോം പാസായിരുന്നു.
അച്ഛന്റെ പരിചയത്തിലുള്ള ഒരു ചാർട്ടേർഡ് അക്കൌണ്ടന്റിന്റെ കീഴിൽ എന്നെ ബാംഗ്ലരിൽ പ്രാക്ടീസിനയക്കാൻ അച്ഛൻ തീരുമാനിച്ചു. അങ്ങനെ ബാംഗ്ലർ എന്ന മഹാനഗരത്തിലേക്ക് എന്റെ ജീവിതം പറിച്ചുനടപ്പെട്ടു. ‘ എന്റെ രതിജീവിതത്തിലെ പുതിയൊരദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു.
ഞാൻ ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലിലായിരുന്നു താമസം. ഓഫീസിലെ ആദ്യ ദിവസം എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. രാവിലെ ഒൻപതരയോടെ ഒരു ഓട്ടോയിൽ ഞാൻ ഓഫീസിലെത്തി. അത്യാവശ്യം വലിയ ഓഫീസ്. റോസ് നിറമുള്ള ചുരിദാറാണു ഞാൻ ധരിച്ചിരുന്നത്. ആറുപേർ ഉണ്ടായിരുന്നു അവിടെ. റിസപ്ഷനിൽ ഇരുന്ന പെണ്ണ് എന്നെ നോക്കി ചിരിച്ചു. ഞാൻ അവളോട് വന്ന കാര്യം പറഞ്ഞപ്പോൾ അവളെന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. അവളടക്കം മൂന്നു ലേഡി സ്റ്റാഫും ബാക്കി മൂന്നുപേർ പുരുഷന്മാരും. എല്ലാവരും നന്നായിത്തന്നെ എന്നോട് ഇടപെട്ടു. ഞാൻ സോഫയിലിരുന്ന അലസമായി ഒരു മാസിക മറിച്ചുനോക്കിക്കൊണ്ടിരുന്നു.
ശങ്കർദാസ് & കമ്പനി അക്കാലത്ത് ഒരു അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൌണ്ടിങ് കമ്പനി ആയിരുന്നു. അതിന്റെ തലവൻ ശങ്കർദാസ് മേനോനെ കാണാനാണ് അച്ഛൻ എന്നോട് ആവശ്യപ്പെട്ടിരുന്നത്. പത്തുമണിയോടെ ശങ്കർദാസ് സാർ ഓഫീസിലെത്തി. തിടുക്കത്തിൽ അദ്ദേഹം കാബിനിനുള്ളിലേക്കു കയറിപ്പോയി. അറുപതുവയസോളമുള്ള ആരോഗ്യമുള്ള കൃശഗാത്രൻ. കഷണ്ടികയറിയ
തലയും ക്ലീൻ ഷേവ് ചെയ്ത മുഖവും. മുഖത്ത് ഗൌരവ ഭാവം. പതിനഞ്ചുമിനിറ്റോളം എടുത്തശേഷം എന്നെ അകത്തേക്കു വിളിപ്പിച്ചു. ഞാൻ ഷാൾ നേരെ പിടിച്ചിട്ട് എന്റെ ഫയലെടുത്ത് അകത്തേക്കു നടന്നു. അകത്ത് അദ്ദേഹത്തെ കൂടാതെ യുവാവായ ഒരാൾ കൂടി ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ ശങ്കറങ്കിളിനെ നോക്കി പുഞ്ചിരിച്ചു. ആ യുവാവിനെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. അയാളും എന്നെ നോക്കി മന്ദഹസിച്ചു. അങ്കിളിന്റെ മുഖത്തസ്ഥായിയായ ഗൌരവഭാവമായിരുന്നു. എന്നാലും എന്നെ നോക്കി ഒന്നു ചിരിച്ചെന്നുവരുത്തി ഇരിക്കാൻ പറഞ്ഞു . ഞാൻ മെല്ലെ സീറ്റിൽ അമർന്നിരുന്ന് എന്റെ വിദ്യാഭ്യാസരേഖകളടങ്ങിയ ഫയൽ അങ്കിളിനു നീട്ടി. അദ്ദേഹം അതുവാങ്ങി ഒന്നോടിച്ചുനോക്കിയശേഷം മേശപ്പുറത്തു വെച്ചു. മുന്നോട്ടാഞ്ഞിരുന്ന എന്നെ ആകമാനം ഒന്നു വീക്ഷിച്ചു. എനിക്ക് ചെറിയ ചമ്മൽ തോന്നാതിരുന്നില്ല. ആ ചെറുപ്പക്കാരന്റെ മുഖത്ത് അപ്പോഴും കുസൃതികലർന്ന ഒരു ചിരി കാണാമായിരുന്നു.
“സോ, ശാലിനി. അല്ലേ? ഘനഗംഭീരമായ സ്വരം. “അത്തെ അങ്കിൾ” -ഉം. വിശ്വനാഥമേനോനു സുഖം തന്നെയല്ലേ? “അത്തെയങ്കിൾ. ജോലിയൊക്കെയായി അങ്ങനെ പോകുന്നു.” “ശരി.. ഞാൻ കേരളത്തിലേക്ക് വന്നിട്ട് ഒത്തിരിയായി.”
“അച്ഛൻ പറയാറുണ്ട് അങ്കിളിനെപ്പറ്റി.”
“ഉം. ബൈ ദ വേ, ദിസ് ഈസ് മൈ സൺ മന്നു.” അദ്ദേഹം ആ യുവാവിനെ നോക്കി.
“ഹലോ മന്നു.” ഞാൻ വീണ്ടും അയാളെ നോക്കി പുഞ്ചിരിതുകി. “ഹലോ ശാലിനി.” കുസൃത്തിപ്പുഞ്ചിരിയോടെ മനു എന്നെ നോക്കി.
“ഞാൻ ഒരു സിംഗപ്പൂർ ട്രിപ്പ് പോകുന്നു മൂന്നു മാസത്തേക്ക്. സോ ഓഫീസ് കാര്യങ്ങൾ നോക്കുന്നത് മനുവായിരിക്കും. ഹി ഈസ് എ ചാർട്ടേർഡ് അക്കൌണ്ടന്റ് ടൂ.”
