ഉച്ചയ്ക്ക് ഞാനൊന്ന് കിടന്നുറങ്ങി. സാവിത്രിയും ക്ഷീണിച്ചു കാണും. അവളെന്നെ കെട്ടിപ്പിടിച്ചു. എത്രയോ വർഷങ്ങൾക്കുശേഷം ഞങ്ങൾ കൈവലയങ്ങളിൽ കിടന്നുറങ്ങി. അബി വാണമടിച്ച് തളർന്ന് ഉറങ്ങിക്കാണും എന്നോർത്തപ്പോൾ ഞാൻ ഉറങ്ങുന്നതിനു മുൻപ് ചിരിച്ചു.
വൈകുന്നേരം എണീറ്റിട്ട് ഞങ്ങൾ മൂന്നുപേരും കൂടെ നടക്കാൻ പോയി. സാവിത്രിയെ മുട്ടിയുരുമ്മി തമാശകൾ പറഞ്ഞ് അബി നല്ല മൂഡിലായിരുന്നു. അവൻ്റെ കൈകൾ ഇടുപ്പിലും, ചന്തികളിലും കൈത്തണ്ടയിലും ഉരുമ്മുമ്പോൾ സാവിത്രീടെ മേത്ത് രോമം എഴുന്നു വരുന്നത് ഞാൻ കണ്ടു. അതെന്നെയും ഒന്ന് ഉഷാറാക്കി.
വൈകുന്നേരം വീട്ടിൽ തിരിച്ചു വന്ന് ചായയും വഴിയിൽ നിന്നും വാങ്ങിയ വടയും വാഴയ്ക്കാപ്പവും ഒരുമിച്ചിരുന്ന് തട്ടുമ്പോഴായിരുന്നു ആ ചെറുകിട ദുരന്തം!
എൻ്റെ അളിയൻ്റെ ഫോൺ !!
എനിക്കവനെ കണ്ണെടുത്താൽ കണ്ടൂടാ. സാവിയുടെ ഒരു വയസ്സിനു മാത്രം മൂപ്പുള്ള ചേട്ടനാണ്. ഒരു യൂസ്‌ലെസ്സ്, തന്തേടേം തള്ളേടേം സ്വത്തു മുഴുവൻ കൂട്ടിച്ചോറാക്കിയിട്ട് പിന്നെയും തരം കിട്ടുമ്പോഴെല്ലാം പെങ്ങളുടെ അടുത്തുനിന്നും കാശു വല്ലോം തട്ടിക്കാൻ പറ്റുമോ എന്ന് നോക്കുന്ന മുടിഞ്ഞ ജന്മം.
“ചേട്ടാ എനിക്ക് ഒരമ്പതിനായിരം രൂപ വേണം. ഒന്നു രണ്ട് വിസ എടുത്തുകൊടുക്കാൻ ഞാൻ കൊറച്ച് പൈസ വാങ്ങിയാരുന്നു. പക്ഷേ അവന്മാരെന്നെ ചതിച്ചു. എൻ്റെ അടുത്ത കൂട്ടുകാരനായിരുന്നു ചേട്ടാ.. ഒന്നെന്നെ ഹെൽപ്പ് ചെയ്യണം..”
“ശിവാ.. നീ പലതും പറഞ്ഞ് എന്നോടും സാവിയോടും ഇതുവരെ പറ്റിയത് ഒന്നുരണ്ടു ലക്ഷം കഴിയും. എൻ്റേലിപ്പോ ഒന്നുമില്ല. അല്ല.. ഒണ്ടേൽത്തന്നെ നിനക്കു തരാൻ മനസ്സുമില്ല. ഇനി വല്ലതും പറയാനൊണ്ടേൽ സാവീടെ കൈയിൽ കൊടുക്കാം..”
അവൻ സാവിത്രീടെ ചെവിയിൽ എന്തു മന്ത്രമാണോതിയത് എന്നറിയില്ല. ഫോൺ വെച്ചിട്ട് അവൾ ഒരു സിംഹിയെപ്പോലെ എൻ്റെ നേർക്ക് തിരിഞ്ഞു.
“നിങ്ങൾക്കല്ലേലും അണ്ണനൊരു കരയ്ക്കാവുന്നത് തീരെയങ്ങ് പിടിക്കുകേല. പാവം കൊറേ ദുരിതം അനുഭവിച്ചിട്ടൊണ്ട്. അതെങ്ങനാ.. സൊന്തക്കാരും ബന്ധുജനങ്ങളും കൈ ഒഴിഞ്ഞാപ്പിന്നെ പാവം എന്തരു ചെയ്യാനക്കൊണ്ട്?”, അവൾ നിന്ന് ചീറി. അബി അന്തം വിട്ടു നോക്കി നിന്നു. പിന്നെ അവൻ മെല്ലെ ഒരു ചേരയെപ്പോലെ ഇഴഞ്ഞ് സ്‌ഥലം വിട്ടു. ഇവിടെ കൊറച്ചൊക്കെ പടക്കം പൊട്ടും എന്നവന് മനസ്സിലായി!
എനിക്കെൻ്റെ അരിശമങ്ങോട്ടു വന്നു. ഞാൻ കിടന്ന് ഒച്ചവെച്ചു. അവസാനം ഇങ്ങനെ അവസാനിപ്പിച്ചു.
“ദേണ്ടെ സാവീ.. നിൻ്റെ ആങ്ങളയൊണ്ടല്ലോ… ആ കഴുവേറി എൻ്റെ കൈയ്യീന്ന് ഒരു ചില്ലിക്കാശവനു കിട്ടുകേല. നിനക്കത്ര ദണ്ണമാണേൽ നിൻ്റെ പേർക്കൊള്ള വസ്തുവോ സ്വർണ്ണമോ അവനങ്ങ് തീറെഴുതിയേര്! നമ്മുടെ മക്കടെ സമ്മന്തോം കഴിഞ്ഞു. ഇനിയെന്തര്? എൻ്റെ കൈയീന്ന് നയാപ്പൈസ അവനു കിട്ടുകേലാ. പിന്നെ നിൻ്റെ ഇഷ്ട്ടം. നിൻ്റെ പേരിലൊള്ള വസ്തുവോ.. അല്ലേൽ എന്തെങ്കിലുമോ അവനു കൊടുത്താലും എനിക്കൊന്നുമില്ല. ഞാനൊട്ട് ചോദിക്കാനും വരുകേമില്ല.”
എനിക്കും എൻ്റെ അരിശമങ്ങു കേറി.
അവൾ എന്നത്തെയും പോലെ ആ പുണ്ടച്ചിമോൻ ആങ്ങളേടെ കാര്യം വരുമ്പോഴൊക്കെ ചെയ്യുന്നപോലെ പൊട്ടിക്കരഞ്ഞു. നമ്മളിതെത്ര കണ്ടതാ. കൊറേ നഷ്ടവും അനുഭവിച്ചിട്ടൊണ്ട് .
“നിങ്ങളൊരു ദുഷ്‌ടനാ മനുഷ്യാ…”, അവൾ ഉറക്കെ കരഞ്ഞോണ്ട് അകത്തേക്കോടി. ഇപ്പോ കട്ടിലിൽ അമർന്നുകാണും!
അബി പതുങ്ങി വരാന്തയിലേക്കു വന്നു. ഞാനകത്തു ചെന്ന് ഷർട്ടു മാറി വെളിയിലിറങ്ങി. ഒന്ന് നടന്നിട്ടു വരാം. ഇവിടെയിരുന്നാ ചെലപ്പം വട്ടുപിടിക്കും. ഞാനിറങ്ങി.
“ചേച്ചി….”, അബി മെല്ലെ പറഞ്ഞു.
“ഉം.. ചേച്ചി..”, ഞാൻ മുറുമുറുത്തുകൊണ്ട് സ്‌ഥലം വിട്ടു. അബി ഒന്നും മിണ്ടിയില്ല. എൻ്റെ മൂഡ് തീരെ ശരിയല്ല എന്നവനു മനസ്സിലായി.
ഒരഞ്ചുമിനിറ്റ് നടന്നുകഴിഞ്ഞപ്പോഴേക്കും ഞാൻ തണുത്തു. നടത്തം മെല്ലെയാക്കി. വീട്ടിൽ സാവിയേയും അബിയേയും തനിച്ചാക്കിയിട്ടാണ് ഞാൻ വന്നത്. അവിടെ എന്തെങ്കിലും നടക്കുമോ? ഞാൻ ഉടനേ തിരിച്ചുവരുമെന്ന് അബിക്ക് തോന്നലുണ്ടാവില്ല. എൻ്റെ നടത്തം പിന്നെയും പതുക്കെയായി. മെല്ലെ മെല്ലെ കാലടികൾ നിശ്ചലമായി മെല്ലെ തിരിഞ്ഞു. നടപ്പ് കുറച്ചു വേഗത്തിലായി. ആവേശം മെല്ലെ സിരകളിൽ ഉണർന്നു. അണ്ടർവെയറിനുള്ളിൽ കുണ്ണ ചെറുതായി അനങ്ങിത്തുടങ്ങി. പണ്ട് തുണ്ടുകൾ ഒട്ടിക്കുന്ന സിനിമകൾ കാണാൻ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ തോന്നിയിരുന്ന അതേ ആവേശം.
