മലയാളം കമ്പികഥ – ഒരു അമേരിക്കന്‍ വെടിവെപ്പ് – 1
നീ എഴുന്നേറ്റില്ലെ ഇതു വരെ? എടാ എഴുന്നെക്കാന്‍ …എന്തൊരു കിടപ്പാ ഇത് ….. അമ്മയുടെ ചൊദ്യം കേട്ടു ഞാൻ പതുക്കെ ഒരു കണ്ണു മെല്ലെ തുറന്ന് ക്ലൊക്കിലെക്ക് നോക്കി. സമയം പുലർച്ച് 4:30 മണി. കണ്ണ് തുറക്കുന്നതു പൊലുമില്ല. “ഇന്നു കല്യാണി വരുന്നതല്ലേ. നീ വെഗം എയർപോർട്ടിലേക്ക് ചെല്ല.” ഓഹ്!!! ഇന്നാണ് അമ്മാവന്റെ മോൾ കല്യാണി സ്റ്റേറ്റസിൽ നിന്നും വരുന്നതു. രണ്ടു വർഷമായി അവിടെ എം.എസ്-നു പഠിക്കുന്നു. അമ്മാവൻ ദുബായിൽ ആണ്. കല്യാണി പഠിച്ചതും വളർന്നതും ദുബായിൽ തന്നെ. അതിന്റേതായ ഒരു ഹുങ്ക്, അവൾക്കുണ്ട്. അതു കൊണ്ടു തന്നെ പണ്ടേ. ഞാനുമായി അത്ര രസത്തിലല്ല. ഡ്രൈവർ കുട്ടപ്പൻ ആണെങ്കിൽ ആ സമയം നോക്കി ഇന്നു ലീവിലും. ഞാൻ തന്നെ പൊണം ആ കൊന്തിയെ ഇങ്ങോട്ട് പെറുക്കിക്കൊണ്ടു വരാൻ, കുട്ടപ്പനെ മനസ്സാ ശപിച്ചു കൊണ്ടു ഞാൻ എഴുന്നേറ്റു. വീട്ടിൽ നിന്നും 2 മണിക്കൂർ ഉണ്ട് നെടുമ്പാശ്ശേരിയിലെക്ക്.
രാവിലെ തന്നെ എഴുന്നേറ്റ് ഉഷാറായി നിൽക്കുന്ന കുണ്ണമൊന്നെ തഴുകി ഞാൻ പറഞ്ഞു. “ഇന്നു രക്ഷയില്ല മൊന്നെ. ഇന്നു നീ ഒറങ്ങിക്കൊ. ഇന്നൊരു രാക്ഷസിയെ പെറുക്കാൻ പൊണം.” എന്നിട്ടും പ്രതീക്ഷ വിടാതെ അവൻ കുറച്ചു നേരം അവന്റെ ഒറ്റക്കണ്ണു കൊണ്ടു എന്നെ നോക്കി. പിന്നെ അവൻ സങ്കടത്തോടെ തല കുനിച്ചു. കുളിയും തെവാരവും ഒക്കെ കഴിഞ്ഞ റെഡി ആയി ഞാൻ കാർ എടുത്തിറങ്ങി. 7 മണിക്കാണ് ഫൈറ്റ്, 7 മണിയൊടെ ഞാൻ നെടുമ്പാശ്ശേരി എത്തി. ഫ്ലൈറ്റ് വന്ന ഉടനെ അവളു ഇറങ്ങി വരില്ലല്ലൊ. ഒരു ചായ കുടിച്ചു കളയാം എന്നു വിചാരിച്ച ഞാൻ എയർപൊർട്ടിനടുത്തു കണ്ട ഒരു ഹോട്ടലിൽ വണ്ടി നിർത്തി. അപ്പവും മുട്ടയും ഓർഡർ ചെയ്തു. കാപ്പിയൊക്കെ കുടിച്ച് ഞാൻ വണ്ടി നേരെ എയർപൊർട്ടിലേക്കു വിട്ടു. വണ്ടി പാർക്ക് ചെയ്ത് ഞാൻ അറൈവൽ ഗെയ്റ്റിലെക്ക് പൊയി. ഫ്ലൈറ്റ് വന്നതായി അവിടെ സ്കീനിൽ എഴുതിക്കണ്ടു. ആളുകൾ ബാഗേജ് ഒക്കെ എടുത്തു ഇറങ്ങി വരുന്നതേ ഉള്ളൂ. വരുന്ന ഒരോരുത്തരെ നോക്കി ഞാൻ അവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പൊൾ കല്യാണി ഇറങ്ങി വന്നു. ഇറുകിപ്പിടിക്കുന്ന ഒരു നീല ഡെനിം ജീൻസും ഇറക്കം കുറഞ്ഞ വെള്ള റ്റീഷർട്ടും റെയ്ബാൻ ഗ്ലാസ്സും തൊള്റ്റം മുറിച്ച മുടിയും ഒക്കെ ആയി ഒരു പച്ചപ്പരിഷ്കാരി. ഇറുകിയ റ്റീഷർട്ടിൽ തള്ളി നിൽക്കുന്ന മുലകളും റ്റീഷർട്ടിനും ജീൻസിനും ഇടക്കു കാണുന്ന പൊക്കിളും ഒക്കെ നോക്കി അവിടെ ഉണ്ടായിരുന്ന കുറേ അണ്ണന്മാർ വെള്ളമിറക്കുന്നതു ഞാൻ ശ്രദ്ധിച്ചു…
“ദേണ്ടെ ഒരു എമണ്ടന്‍ ചരക്ക് വരുന്നെടാ. ഹെൻറമൊ…’ 2-3 പിള്ളേരുടെ ഒരു ആത്മഗതം. ഞാൻ പതുക്കെ ഗെയിറ്റിന്റെ അവിടെയ്ക്കു നടന്ന് അവളെ കൈ കാണിച്ചു വിളിച്ചു. ഏന്നെ കണ്ടപ്പൊ തന്നെ അവളുടെ മുഖം കറുക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഒരു ചെറിയ ഇഷ്ടക്കേടുണ്ടെങ്കിലും ആ മുഖത്തൊരു ചെറിയ അൽഭുതമൊ കൗതുകമൊ പുഞ്ചിരിയോ എന്തോ ഇല്ലെ? ഞാൻ നേരെ പൊയി ട്രൊളി അവളുടെ കയ്യിൽ നിന്നും എടുത്ത കാറിനടുത്തെക്കു നടന്നു.
“ഹൊ. അവന്റെ ഒക്കെ ഒരു ടൈമേ.” പിള്ളേരുടെ ആത്മഗതം. ട്രൊളി കൊണ്ടു കാറിന്റെ അടുത്തു ചെന്നു സാധനങ്ങൾ ഓരൊന്നു ഞാൻ ഡിക്കിയിലെക്കു മാറ്റി. അവൾ കൊച്ചമ്മ പൊലെ നേരെ കാറിന്റെ പിന്നിൽ കയറി ഇരുന്നു. “ഞാനെന്താ ഇവളുടെ ഡ്രൈവർ. ഇവൾക്കൊന്നു മിണ്ടിയാലെന്താ വായിൽ നിന്നും മുത്തു പൊഴിയുമൊ? അഹങ്കാരത്തിന്റെ ഭണ്ഡാരം തന്നെ.” ഞാൻ മനസ്സിൽ പറഞ്ഞു. “പൊകുന്ന വഴിക്ക് കാപ്പി വല്ലതും കഴിക്കണൊ? കാർ എയർപൊർട്ട് വിട്ടപ്പൊൾ ഞാൻ ഒരു ഉപചാരത്തിനു ചൊദിച്ചു.
“നോ നീഡ്.“ കല്യാണി മൊഴിഞ്ഞു. “ഓ. അവളൊരു മദാമ്മ.. ഇംഗ്ലീഷു മാത്രമേ വായിൽ നിന്നും പൊഴിയൂ.” എന്നു പറയണം എന്നുണ്ടായിരുന്നു. പറഞ്ഞില്ല. വീട്ടിൽ എത്തുന്നതു വരെ പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
വീട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുശലങ്ങൾ ഒക്കെ പറഞ്ഞു അകത്തേക്കു പൊകുസെബാൾ അമ്മ വിളിച്ചു പറഞ്ഞു. “ജിന്നു. അവളുടെ പെട്ടിയൊക്കെ മുകളിലെ മുറിയിൽ വെച്ചേക്കൂ,” “ഓ. അവളുടെ ‘പെട്ടി കിട്ടിയെങ്കിൽ ഒന്നു ‘വെക്കാമായിരുന്നു’. എന്തൊരു പെട്ടി.(കുണ്ടിക്ക് പെട്ടി എന്നു ഒരു അപരനാമം നാട്ടിലുണ്ട്) ഇവൾക്ക് ഇത്രയും ‘വിവരവും വിദ്യാഭ്യാസവും” ഉണ്ടായിരുന്നില്ലല്ലോ ഞാൻ അവസാനം കണ്ടപ്പൊൾ.” ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടിയൊക്കെ മുകളിൽ വെച്ചു ഞാൻ തഴേക്കിറങ്ങുവൊൾ അമ്മയും കല്യാണിയും സംസാരിച്ച കൊണ്ടു മുകളിലെക്കു വരുന്നു.
