കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും – 11 63

ഈ കഥ വെറും വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കല്പിക കഥയാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ ആയി യാതൊരു വിധ ബന്ധവും ഇല്ല. നിഷിദ്ധരതിയുൾപ്പടെ ഒരുപാട് ഫാന്റസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തലപര്യമില്ലാത്തവർ സ്കിപ് ചെയേണ്ടതാണ്. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ കഥയുടെ തുടർച്ചക്ക് വേണ്ടി അവ വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക.

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 11

Kallan Bharthavum Police Bharyayum Part 11

Author : Hypatia | Previous Part


 

ആ വീടിന്റെ ഹാളിലും വരാന്തയിലും അടുക്കളയിലും വരെ റോസിയെ അച്ഛൻ കളിച്ചു. അടങ്ങാത്ത കാമത്തിന്റെ പറുദീസകളിലേക്ക് ആ രണ്ടു ശരീരങ്ങൾ സഞ്ചരിച്ചു. ഉറക്കം അവരെ വിട്ട് പോയി. പുലരാൻ തുടങ്ങുമ്പോഴാണ് ആ വിയർത്ത ശരീരങ്ങൾ അവരുടെ കെട്ടുകൾ അഴിച്ച് സ്വാതന്ത്രരായത്. റോസി അച്ഛനെ തുര തുരാ ഉമ്മകൾ കൊണ്ട് മൂടി. അത് സ്നേഹത്തിന്റെ മുദ്രകളായിരുന്നു.

പ്രാർത്ഥനയുടെയും വിട്ട് പോയ ഉറക്കത്തിന്റെയും ഇടയിൽ, കഴിഞ്ഞ ദിവസം നടന്ന കാമോത്സവത്തിന്റെ ചിത്രങ്ങൾ റോസിയുടെ ഉള്ളിൽ മിന്നി തെളിഞ്ഞു. ഇടക്കിടെ ഞെട്ടി തിരിഞ്ഞ് ചുറ്റും നോക്കി വീണ്ടും പ്രാര്ഥനയിലേക്ക് മുഴുകി. പുറത്ത് വെളിച്ചം വീണ് തുടങ്ങുന്നേയുള്ളു. തണുത്ത കാറ്റ് വാതിലിലൂടെ ഉള്ളിലേക്ക് കടക്കുന്നുണ്ട്. ഏതോ മയക്കത്തിന്റെയിടയിൽ ഞെട്ടിത്തിരിഞ്ഞ റോസി നോക്കിയത്, തന്നെ തന്നെ നോക്കിയിരിക്കുന്ന പത്രോസിന്റെ മുഖത്തേക്കാണ്. ഇത് വരെ പള്ളിയിൽ വരാത്ത പത്രോസ് ഈ വെളുപ്പാൻ കാലത്ത് പള്ളിയിൽ പ്രാർത്ഥനയിൽ കൂടാൻ വന്നത് എന്തിനാവും എന്ന ചിന്ത റോസിയെ പിടിച്ച് കുലുക്കി. ആ നിമിഷം മുതൽ അവളുടെ ഉറക്കം നഷ്ട്ടപെട്ടു.

ഫാദർ ഗബ്രിയേൽ നേരത്തെ പത്രോസിനെ കണ്ടിരുന്നു. അയാളുടെ മനസിലും സന്ദേഹങ്ങൾ നിലനിന്നിരുന്നു. മുഖത്ത് അത് വന്നിരുന്നില്ലെങ്കിലും അയാളുടെ ശ്രദ്ധ പൂർണമായും പത്രോസിന്റെ ചലനങ്ങളിൽ തന്നെയായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. പത്രോസിൽ ഒരു ചിരി വിരിഞ്ഞു. അച്ഛന്റെ പ്രാർത്ഥന പിഴച്ചു. ചന്തപ്പുരയുടെ തലവര തന്നെ പിഴക്കാനുള്ള ഒരു അട്ടഹാസം പത്രോസിന്റെയുള്ളിൽ ഊറിവരുന്നത് ആരും അറിഞ്ഞില്ല.

തുടർന്ന് വായിക്കുക…

 


സൂര്യൻ പടിഞ്ഞാർ അസ്തമിക്കാൻ വെമ്പുന്നു. ആകാശത്തിന്റെ നീലിമ മാറി ചുവപ്പൻ സൗന്ദര്യം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷികൾ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് വട്ടമിട്ട് പാറുന്നു. ചന്തപ്പുരയുടെ പ്രകൃതിയിലേക്ക് മറ്റൊരു രാത്രികൂടി സമാഗതമാവുകയാണ്.

വെയിൽ കാഞ്ഞു തുടങ്ങിയാൽ താഴെ പറമ്പിൽ ക്രിക്കറ്റ്കളിയുണ്ടാവാറുള്ളതാണ്. ഇരുട്ട് വീണു തുടങ്ങിയാൽ അത് അവസാനിക്കും. അവസാന ബോളിൽ അടിച്ച പന്ത് ചന്ദ്രേട്ടന്റെ വീട്ടിലേക്കാണ് പോയത്. നാല് റൺസ് ജയിക്കാനുള്ളപ്പോൾ ഒരു സിക്സിന് വേണ്ടി അൽത്താഫ് അടിച്ച പന്താണ് സുശീലയുടെയും സിന്ധുവിന്റെയും മുന്നിലേക്ക് ജനാല ചില്ലുകൾ ഭേദിച്ച് കടന്നു വന്നത്. സത്യത്തിൽ ചന്ദ്രേട്ടന്റെ മുറ്റത്തേക്ക് ബോള് കടന്നാൽ ഔട്ട് എന്നതാണ് ആ പറമ്പിലെ ക്രിക്കറ്റ് നിയമം. അൽതാഫ് ഔട്ട് ആയതോടെ എതിർ ടീമുകൾ വിജയാഘോഷവും മുഴക്കി കളി നിർത്തി പോയി. പിന്നെ അടിച്ച ബോള് തെരഞ്ഞെടുക്കേണ്ട പണി ആൽത്തഫിന്റേതായി.

ബോള് തിരയാൻ അൽത്താഫിന്റെ കൂടെ വിഷ്ണുവും കൂടിയെങ്കിലും, ചന്ദ്രേട്ടന്റെ പറമ്പിൽ എത്ര തിരഞ്ഞിട്ടും ബോള് കാണാതെ വന്നപ്പോ വിഷ്ണു തിരച്ചിൽ നിർത്തി പോയി. മുറ്റത്ത് എങ്ങാനുമുണ്ടോ എന്ന് നോക്കാനായി അൽത്താഫ് കയ്യിലിരുന്ന ബാറ്റ് അരമതിലിൽ ചാരി വെച്ച് മുറ്റത്തേക്കിറങ്ങി. അപ്പോഴാണ് ഉമ്മറത്തെ ജനാല ചില്ല് പോട്ടിയിരിക്കുന്നത് കാണുന്നത്. അവൻ അറിയാതെ തലയിൽ കൈ വെച്ച് പോയി. ‘ഇനി ഇപ്പൊ ഇതിനും കേൾക്കേണ്ടി വരുമല്ലോ’ എന്നോർത്തു. ഓടി പോയാലോ എന്ന് വിചാരിക്കുമ്പോഴാണ് സിന്ധു കയ്യിൽ ബോളുമായി ഉമ്മറ വാതിലും തുറന്ന് പുറത്തേക്ക് വന്നത്. അൽത്താഫിനെ കാണുകയും ചെയ്തു.

1 Comment

Add a Comment
  1. എത്രയും പെട്ടെന്നു സിന്ധു പോലീസിൽ ജോയിൻ ചെയ്ത് പത്രോസിനെ ബലാത്സംഘകൂട്ടത്തിന് അറസ്റ്റ് ചെയ്യണം,എന്നിട്ടു ലോക്കപ്പിൽ വച്ചു ഭർത്താവെന്ന പരിഗണന കാട്ടാതെ പോലീസുകാരിയുടെ രീതിയിൽ ക്രൂരമായ ശിക്ഷകൾ കൊടുത്തു നല്ലവനാക്കണം

Leave a Reply

Your email address will not be published. Required fields are marked *