അവിചാരിതം 12

അവിചാരിതം

Avicharitham Remastered | Author : Ekalavyan


 

അനുഭവങ്ങളുടെ ചൂടിന് വല്ലാത്തൊരു പൊള്ളലായിരിക്കും. അത് കാമത്തിന്‍റെ ആണെങ്കിൽ പറയേണ്ട..!

 

ഞാൻ ശ്യാമ.

 

ഒരു ഹോട്ടൽ ജീവനക്കാരിയായി ജോലി ചെയ്യുമ്പോഴാണ് എന്റെ കല്യാണം നടക്കുന്നത്. ഭർത്താവ് സുശീൽ ഒരു ബിസ്സിനെസ്സ് കാരനാണ്.

 

കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ച് മാസങ്ങളെ ആവുന്നുള്ളു.

 

എന്നെ കെട്ടിച്ചു വിട്ടത് ഒരു ഗ്രാമത്തിലേക്കാണ് പുഴയും തോടും മലയുമുള്ള സുന്ദരമായ ഗ്രാമം.

 

ഭർത്താവിന്റെ വീട്ടിൽ അവരുടെ അമ്മ സുലോചന, പിന്നെ ഒരു അനിയത്തി, പേര് മാലതി.

അച്ഛൻ മരിച്ചു പോയതാണ്.

 

ജാതക ദോഷമുള്ളത് കൊണ്ട് മാലതിയുടെ കല്യാണം വൈകുമെന്നൊരു ജ്യോതിഷൻ പറഞ്ഞിരുന്നുവെത്രെ. ഇവർക്ക് ജ്യോതിഷത്തിലൊക്കെ ഭയങ്കര വിശ്വാസമാണ്‌. അതെന്തായാലും തരക്കേടില്ല.

 

കല്യാണംകഴിഞ്ഞും ജോലിക്ക് പോകാൻ സമ്മതമാണെന്ന് ഭർത്താവ് പറഞ്ഞിരുന്നു. അതെനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും ഇവിടുന്ന് രണ്ട് ബസ് കയറി വേണം ജോലി സ്ഥലത്തെത്തുവാൻ.

 

അതൊരു ടാസ്ക്കാണെന്നു കണ്ടത് കൊണ്ട് എന്റെ താല്പര്യമുണ്ടായില്ല. എന്നാൽ അനിയത്തി മാലതിക്ക് ഉന്നത പഠനത്തിന് കോളേജിൽ അഡ്മിഷൻ കിട്ടി. അതോടെ വീട്ടിലെ നേരം പോക്ക് പോയി.

 

എങ്കി പിന്നെ വീണ്ടും ജോലിക്ക് പോകാമെന്ന് തീരുമാനിച്ച് സുശീലേട്ടനോട് ചോദിച്ചു.

അങ്ങേർക്ക് അന്നും ഇന്നും സമ്മതം.

 

അങ്ങനെ ജോലിക്ക് പോകാൻ, ഹോട്ടലിലെ മാനേജരോട് പറഞ്ഞു റെഡിയാക്കി. ഇനി ബസിന്റെ സമയം മാത്രമേ അറിയേണ്ടതുള്ളു. അതിനായി ഞാൻ രാവിലെ അനിയത്തിയോടൊപ്പം തന്നെ ഇറങ്ങി.

 

അവൾക്ക് ടൗണിൽ മാത്രമേ എത്തേണ്ടതുള്ളു. എനിക്ക് അവിടുന്ന് വീണ്ടും ബസ് കയറണം ജോലി സ്ഥലത്തേക്ക്.

 

അങ്ങനെ വൈകുന്നേരത്തെ സമയവും അറിഞ്ഞപ്പൊ ആറു മണി കഴിഞ്ഞേ വീട്ടിലെത്താൻ കഴിയുവെന്ന് മനസിലായി.

 

ഞാനത് ഭർത്താവിനോട് പറഞ്ഞു. ആൾക്കാരെ കൊണ്ട് പറീപ്പിക്കരുതല്ലോ.

 

“നിനക്ക് കുഴപ്പമില്ലെങ്കിൽ വേറെ ഒരു കുഴപ്പവും ഇല്ല. നാട്ടുകാരെ നീ നോക്കണ്ട.”

ഇതായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

 

അതെനിക്ക് ഒത്തിരി സന്തോഷം തരുന്ന വാക്കുകളാണെങ്കിലും ജോലി കഴിഞ്ഞ് വൈകി വരുന്നതോർത്തും അപ്പോഴേക്കും ഒരു വിധം ക്ഷീണമാവും എന്ന ചിന്തയിലും എനിക്കൊരു പിൻവലിവ് ഉണ്ടായിയുന്നു. പക്ഷെ ഭർത്താവിനെ എപ്പോഴും അടുത്ത് കിട്ടാത്തത് കൊണ്ട് വീട്ടിലെ ബോറടി ഒഴിവാക്കാൻ ഞാൻ പോകാൻ തീരുമാനിച്ചു.

 

ഇപ്പോഴീ മെഴുകുതിരി നാളത്തിൽ വിരൽ പായിക്കുമ്പോൾ ഇന്ന് നടന്ന സംഭവങ്ങൾ മനസ്സിൽ ഓളം ഉണ്ടാക്കുകയാണ്. ഓർക്കുമ്പോൾ നീറ്റലുള്ള പൂറിൽ വെള്ളം നിറയുന്നു..!!

സുശീലേട്ടൻ ഇപ്പൊ ഫോൺ വിളിച്ചു വച്ചതെ ഉള്ളു..!

നടന്നതൊക്കെ ഓർക്കാനും ചിലതൊക്കെ ആത്മാഗതങ്ങളായി പറഞ്ഞ്, മനസ്സിലെ മഞ്ഞു കട്ടകൾ അലിയുക്കുവാൻ ഈ കത്തിയുരുകുന്ന മെഴുകു തിരി നാളം, ഒരു പ്രചോദനം..!

പതിവ് പോലെ ജോലിക്ക് പോയതാണ്. ഒൻപതരയോടെ ജോലിസ്ഥലത്തെത്തി.

ഹോട്ടലിലെ വേഷം യൂണിഫോമാണ്.

വൈറ്റ് ഷർട്ടും കടും നീല സ്കേർട്ടും. ഇൻസൈഡ് ചെയ്തു നിക്കണം.

അവിടെയെത്തി വേഷം മാറാറാണ് പതിവ്. വീട്ടീന്ന് സാരിയോ ചുരിദാറോ ഉടുത്തു ഇറങ്ങും.

യൂണിഫോം ഉടുത്തു കഴിഞ്ഞാൽ എന്റെ ശരീര ഘടന മാറുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. മുൻ‌തൂക്കവും പിൻ‌തൂക്കവും അതിന്റെ അകൃതിയിൽ തന്നെ മുഴച്ചു നിൽക്കും.

പിന്നളവാണ് കൂടുതൽ. ഇത് ഞാൻ പറഞ്ഞതല്ല എല്ലാരും പറയുന്നതാണ് പോലും. കോളേജിലും നാട്ടിലുമൊക്കെ വാമൊഴിയായി പടർന്ന് എന്റെ ചെവിയിലെത്തിയതാണ് ഈ കരക്കമ്പി.

അത് കേട്ട് സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ പലപ്പോഴും എനിക്കും തോന്നി. അത് സത്യമാണെന്ന്.

അത് പറഞ്ഞാപ്പഴാ, ഒരിക്കൽ അമ്മേടെ കൂടെ അമ്പലത്തിൽ പോയപ്പോൾ.

“എന്തു ചന്തിയാടാ അവളുടെ നോക്കിയേ..!!”

പെണ്ണുങ്ങളെ വായിനോക്കാൻ, അമ്പല മതിൽ കെട്ടിന് ചാരി നിന്ന രണ്ടു പയ്യന്മാരിലൊരുത്തന്റെ വായിൽ നിന്ന് അതിശയത്തോടെ, അല്പം ഉച്ചത്തിൽ ചാടിയ വാക്കുകളാണിവ.

Leave a Reply

Your email address will not be published. Required fields are marked *