എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11
Enikkum Chechikkum njangal Maathram Part 11 | Author : Gulmohar
Previous Part | www.kambi.pw
“എന്തായി വൈദ്യനെ കാണാൻ പോയിട്ട്”
സുമയും സുഭാഷും കൂടി കുട്ടികൾ ഇല്ലാത്തതിന് ചികിത്സക്കായി സുഭാഷിന്റെ സുഹൃത്ത് പറഞ്ഞ ഒരു വൈദ്യനെ കാണാൻ പോയിരുന്നു. അതിനെകൂറിച്ചാണ് ശരത്ത് അവളോട് ചോദിക്കുന്നത്.
“എന്താവാൻ എത്രതവണ ഇത് പോലെ പോയിരിക്കുന്നു. എന്നാൽ ഹോസ്പിറ്റൽ കാണിക്കാൻ സമ്മതിക്കില്ല. ഇതുപോലത്തെ മുറി വൈദ്യവും മന്ത്രവാദ സെറ്റപ്പ് ആണ് പുള്ളിക്ക് പറ്റു. ഡോക്ടറെ കാണിച്ചാൽ ടെസ്റ്റ് ചെയ്ത് പുള്ളിക്കാണ് പ്രശ്നമെന്ന് അറിഞ്ഞാൽ വിരശുരനായ പോലീസുക്കരന് അത് ക്ഷീണമല്ലേ. പക്ഷേ അമ്മയ്ക്കും മോനും ഞാൻ മച്ചിയാണ് സ്ഥാപിക്കാനാ ഇഷ്ടം. പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഇതുപോലെ ഒരോരുത്തരെ പോയി കാണും”
സുമയുടെ വാക്കുകളിലെ ആ കയ്പ്പും പരിഹാസവും ശരത്തിന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കി. സുഭാഷ് തന്റെ ആണത്തത്തെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന് മുന്നിൽ സുമയുടെ ആഗ്രഹങ്ങളെയും അഭിമാനത്തെയും ബലികഴിക്കുകയാണെന്ന് അവന് മനസ്സിലായി.
സുമ പതുക്കെ എഴുന്നേറ്റ് കട്ടിലിൽ ചാരിയിരുന്നു. അവളുടെ കണ്ണുകളിൽ നിസ്സഹായതയും ദേഷ്യവും പടരുന്നത് ശരത്ത് നോക്കിനിന്നു.
“പോലീസുകാരന്റെ യൂണിഫോമിനുള്ളിൽ ഇത്രയും വലിയൊരു പേടിത്തൂറി ഇരിപ്പുണ്ടെന്ന് നാട്ടുകാർക്കറിയില്ലല്ലോ” സുമ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. “സ്വന്തം കുറവുകൾ സമ്മതിക്കാൻ ഭയമുള്ളതു കൊണ്ടാണ് പുള്ളി ഈ മുറിവൈദ്യന്മാരുടെ പുറകെ പോകുന്നത്. പഴി കേൾക്കാൻ എപ്പോഴും ഒരു ‘മച്ചി’ ഉണ്ടല്ലോ.”
ശരത്ത് അവളുടെ കൈകൾ ചേർത്തുപിടിച്ചു. “സുമക്കുട്ടി വിഷമിക്കണ്ട. ചേച്ചിക്ക് ഒരു കുറവുമില്ലെന്ന് എനിക്കറിയാം. ആരുടെ മുന്നിലും ചേച്ചി തോറ്റു കൊടുക്കണ്ട,” അവൻ ആത്മാർത്ഥതയോടെ പറഞ്ഞു.
ശരത്തിന്റെ വാക്കുകൾ കേട്ടപ്പോൾ സുമയുടെ മുഖത്തെ കാഠിന്യം പതുക്കെ കുറഞ്ഞു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “നീ കൂടെയുള്ളത് കൊണ്ടാടാ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. അല്ലെങ്കിൽ ആ വീട്ടിലെ ഒറ്റപ്പെടലിൽ ഞാൻ എപ്പോഴേ തകർന്നു പോയേനെ.”
ശരത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. സുഭാഷ് നൽകാത്ത ആ പരിഗണനയും സ്നേഹവും അവൻ അവൾക്ക് വാരിക്കോരി നൽകുകയായിരുന്നു. ആ വൈദ്യന്റെ മരുന്നുകളേക്കാൾ വലിയൊരു സൗഖ്യം ശരത്തിന്റെ സാമീപ്യമാണെന്ന് സുമയ്ക്ക് തോന്നി.
”നമുക്ക് നോക്കാം ചേച്ചീ… കാലം ഇതിനെല്ലാം ഒരു മറുപടി തരും,” ശരത്ത് അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. സുമ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു. ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, മറ്റാരും അറിയാത്ത തങ്ങളുടെ ഈ ലോകം എത്ര സുരക്ഷിതമാണെന്ന് അവൾ ഓർത്തു.
‐————————————————————–‐‐—————————–
“ചേച്ചി ഇന്ന് നല്ല നിലാവുണ്ടല്ലേ”
“ആ ഉണ്ട് എന്തേ നിലാവും നോക്കി കഥയോ കവിതയോ എഴുതാൻ പ്ലാനുണ്ടോ നിനക്ക്”
“എന്റെ സുമക്കുട്ടിയെ കുറിച്ച് ഒരു കവിത എഴുതിയല്ലോന്ന”
“അയ്യ നിന്ന് കിന്നരിക്കാതെ പോയി കിടക്കാൻ നോക്ക് ചെക്കാ”
“നമ്മുക്ക് ടെറസിൽ പോയി കിടന്നല്ലോ”
“പിന്നെ ചെക്കന്റെ ഒരോ ഭ്രാന്ത് വെറെ പണിയില്ലേ കൊതുക് കടി കൊണ്ട് ടെറസിൽ കിടക്കാൻ”
ശരത്തിന്റെ ആ ആഗ്രഹം കേട്ടപ്പോൾ സുമയുടെ ഉള്ളിൽ പഴയൊരു കൗമാരക്കാരിയുടെ കൗതുകം ഉണർന്നെങ്കിലും, പ്രായോഗിക ബുദ്ധി അവളെ തടഞ്ഞു. പക്ഷേ ശരത്ത് വിടാൻ ഭാവമില്ലായിരുന്നു. അവൻ അവളുടെ കൈയ്യിൽ തൂങ്ങി ഒരു കൊച്ചു കുട്ടിയെപ്പോലെ നിർബന്ധിക്കാൻ തുടങ്ങി.
”കൊതുകിനെ പേടിക്കണ്ട സുമക്കുട്ടി… നമുക്ക് ഒരു പുതപ്പും എടുത്തു പോകാം. ഒന്ന് ആലോചിച്ചു നോക്കിയേ, ഈ വെളുത്ത നിലാവത്ത് ആരും കാണാതെ നമുക്ക് മാത്രമായി ഒരു ആകാശം…” ശരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പറഞ്ഞു.
