ത്രികൊണ മദ്ധ്യേ അവിഹിതം – 1
[ Shan1994 ]
എന്റെ ഇക്കാന്റെ വൈഫ് ഫിദയുടെ പൂറിൽ ആഞ്ഞു അടിക്കുന്ന എന്റെ വാപ്പ ഫൈസൽ.. എന്റെ കെട്യോൾ ഫാബിയെ ഡോഗിയിൽ അടിക്കുന്ന എന്റെ ബ്രദർ സഫീർ, എന്റെ അണ്ടിയിൽ പൊതിച്ചു കൊണ്ട് ഇരിക്കുന്നത് എന്റെ രണ്ടാന്നുമ്മ സൈറ ഇതാണ് ഇപ്പോ നടന്നു കൊണ്ട് ഇരിക്കുന്ന സീൻ…
അവിഹിതത്തിൽ തുടങ്ങി വിഹിതം ആയ ഈ കഥയ്യാണ്
“ത്രികൊണ മദ്ധ്യേ അവിഹിതം”
*മൂന്നു വർഷങ്ങൾക്ക് മുൻപ്*
വിമാനത്തിലെ തണുത്ത എയർകണ്ടീഷണറിലും എന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു.
നാല് വർഷങ്ങൾക്കപ്പുറമുള്ള ആ കോളേജ് ക്യാമ്പസിലെ അവസാന ദിനം വീണ്ടും എന്റെ ഉറക്കത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ മഴയുള്ള വൈകുന്നേരം…
പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിന്റെ കറുത്ത ഗ്ലാസിനുള്ളിൽ, മഞ്ഞുമൂടിയ ഗ്ലാസ്സിലൂടെ ഞാൻ കണ്ട ആ കാഴ്ച.
ജീവന് തുല്യം സ്നേഹിച്ചവൾ മറ്റൊരാളുടെ കൈകളിൽ അമർന്ന് എന്നെ വഞ്ചിക്കുന്ന ആ നിമിഷം.
നെഞ്ച് പിളരുന്ന ആ ഓർമ്മയിൽ ഞെട്ടിപ്പിടഞ്ഞാണ് ഞാൻ കണ്ണുകൾ തുറന്നത്.
കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ കോളേജ് ക്യാമ്പസായിരുന്നില്ല; മറിച്ച്,
അബുദാബിയിൽ നിന്ന് നാട്ടിലേക്ക് പറക്കുന്ന വിമാനത്തിന്റെ ചെറിയ വിൻഡോ സീറ്റായിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ പുറത്തേക്ക് നോക്കി. കാർമേഘങ്ങൾക്ക് മുകളിലൂടെ വിമാനം മുന്നോട്ട് കുതിക്കുകയാണ്.
അബുദാബി എണ്ണമറ്റ സ്വപ്നങ്ങളുമായി സ്വന്തമായി നടത്തിയിരുന്ന ഗാരേജ് പൂട്ടി വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുകയാണ്
ഞാൻ. ‘സമീർ’ എന്ന പേര് മാറി എന്റെ ഉമ്മ എനിക്ക് തന്ന പേരാണ് ‘സാം’.
കരിയറും ഉപേക്ഷിച്ച്, സ്വന്തം നാട്ടിൽ പുതിയൊരു ബിസിനസ്സ് പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള മടക്കയാത്ര.
അഞ്ചു വർഷം മുമ്പ് ഉമ്മ മരിച്ചതോടെയാണ് ഞങ്ങളുടെ കുടുംബത്തിന്റെ അടിത്തറ ഇളകിയത്.
പിന്നീട് ബിസിനസ്സ് ആവശ്യങ്ങൾക്കായി വിദേശത്തുതന്നെ തുടർന്ന ഉപ്പ, 3 വര്ഷങ്ങള്ക്കു മുൻപ് സൈറയെ കല്യാണം കഴിച്ചു. പ്രവാസി അധ്യാപികയായിരുന്ന സൈറയിപ്പോൾ വീട്ടിൽ ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയിരിക്കുന്നു.
ഉപ്പയിപ്പോൾ വലിയൊരു ബിസിനസ്സ് അപ്‌ഗ്രേഡേഷന്റെ ഭാഗമായി വീണ്ടും വിദേശത്താണ്.
എന്റെ ഒരേയൊരു ജ്യേഷ്ഠൻ സഫീർ, ഒരു സയന്റിസ്റ്റാണ്. മൂന്ന് വർഷത്തെ ഉപരിപഠനത്തിനായി അവൻ ഇപ്പോൾ അമേരിക്കയിലാണ്.
അവന്റെ ഭാര്യ ഫിദയും കൂടെ പോകാൻ തയ്യാറെടുത്തതായിരുന്നു, പക്ഷേ അവസാന നിമിഷം വിസ തടസ്സപ്പെട്ടതുകൊണ്ട് അവളിപ്പോൾ നാട്ടിലെ ഞങളുടെ വീട്ടിലുണ്ട്.
ഇനി നാട്ടിലെത്തുമ്പോൾ ആ വലിയ വീട്ടിൽ സൈറയും ഫിദയും പിന്നെ ഞാനും മാത്രം. പോയകാലത്തിന്റെ മുറിവുകളും, കൈവിട്ടുപോയ പ്രണയവും, അറ്റുപോകുന്ന ബന്ധങ്ങളും മനസ്സിൽ പേറി സാം എന്ന സമീർ സ്വന്തം മണ്ണിലേക്ക് വീണ്ടും വണ്ടിയിറങ്ങുകയാണ്.
കരിപ്പൂർ എയർപോർട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിലെ ക്യൂവിൽ നിൽക്കുമ്പോൾ,
“എന്ത് മൈരാണ് ഇത്ര ലാഗ് ഇവന്മാർക് ഇത് വേഗം തീർത്തൂടെ ”
ഞാൻ മനസ്സിൽ പിറുപിർത്തു
നാല് വർഷത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരികെയെത്തിയതിന്റെ അപരിചിതത്വം എന്നെ മൂടിയിരുന്നു.
എന്റെ പാസ്‌പോർട്ടിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ എൻട്രി സീൽ
പതിപ്പിച്ചു തരുമ്പോൾ പ്രവാസ ജീവിതം അവിടെ അവസാനിക്കുകയായിരുന്നു.
ലഗേജ് ബെൽറ്റിൽ നിന്ന് ട്രോളി വലിച്ചെടുത്ത് ഞാൻ പുറത്തേക്ക് നടന്നു.
എയർപോർട്ടിന് പുറത്ത് കടും ചൂടും ആളുകളുടെ ബഹളവുമായിരുന്നു. നേരെ പ്രീപെയ്ഡ് ടാക്സി കൗണ്ടറിലേക്ക് ചെന്നു.
“എങ്ങോട്ടാ സാർ?” കൗണ്ടറിലിരുന്നയാൾ ടോക്കൺ ബുക്ക് തുറന്നു വച്ച് ചോദിച്ചു.
“പെരിന്തൽമണ്ണ…”
പാലക്കാട് – മലപ്പുറം അതിർത്തിയിലെ ആ കൊച്ചു നഗരത്തിലേക്ക്, എന്റെ സ്വന്തം വീട്ടിലേക്ക്.
ടാക്സി ഡ്രൈവർ ബാഗുകൾ ടിക്കി കയറ്റിവെച്ചു.
മുൻസീറ്റിൽ ഇരുന്ന് ഞാൻ ഗ്ലാസ് പകുതി താഴ്ത്തിയിട്ടു.
കാർ കൊണ്ടോട്ടി വഴി മെയിൻ റോഡിലേക്ക് കടന്നു.
