ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 11 1

തുണ്ട് കഥകള്‍  – ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 11

ഞാൻ രാവിലെ കുളിച്ചൊരുങ്ങി പള്ളിയിലേയ്ക് പോകാൻ ഇറങ്ങി!

സ്കൂട്ടർ എടുക്കാൻ തുനിഞ്ഞിട്ട് വേണ്ട എന്ന് വച്ച് വീണ്ടും തിരികെ കയറി ശ്രീക്കുട്ടനെ വിളിച്ചു!

ഇവിടെല്ലാവരും കാലത്തേ പള്ളിയിൽ പോയി!

ഞാൻ വല്ലപ്പോഴും പോകുത്തത് രണ്ടാംകുർബ്ബാനയ്കാണ്!

അതിനാണ് ചരക്കുകൾ എല്ലാം വരുന്നത്!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറിയാമ്മേ പോലെ ഭക്തി മൂത്ത കൊറെ അമ്മച്ചിമാരേ ഒന്നാംകുർബ്ബാനയ്ക് കാണൂ!

അവരുടെ ഇടയിൽ നിന്ന് എന്നാ മൈര് പ്രാർത്ഥിയ്കാൻ!

ഇതാവുമ്പം പള്ളിയ്കകം നിറയെ നല്ല കിളിക്കുഞ്ഞുങ്ങൾ പോലുള്ള പെങ്കൊച്ചുങ്ങളും നല്ല നെയ്യ് മുറ്റിയ ആന്റിമാരും!!

പണ്ടേതോ മഹാൻ പറഞ്ഞപോലെ…

“പ്രാർത്ഥിയ്കാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങളും മാണ്ടേ????

ഞാൻ വീട് പൂട്ടി ഇറങ്ങിയതും ശ്രീക്കുട്ടന്റെ ബൈക്ക് വീടിന് മുന്നിൽ വന്ന് നിന്നു!

എന്നെ പള്ളിമുറ്റത്ത് ഇറക്കി അവൻ തിരികെ പോയി!

കുർബ്ബാന ആരംഭിച്ച് കഴിഞ്ഞാണ് ഞാൻ പള്ളിയ്കകത്തേയ്ക് പ്രവേശിച്ചത്!

മരങ്ങോടനച്ചൻ കണ്ടോട്ടെ എന്ന് കരുതി മുൻവശത്തെ നാലാം നിരയിൽ നടുഭാഗത്തെ പരവതാനിയോട് ചേർന്നാണ് ഞാൻ നിന്നത്!

അച്ചൻ ഇടയ്ക് തടിച്ച ഫ്രെയിമുള്ള കണ്ണടയ്ക് മുകളിലൂടെ എന്നെ ഒന്ന് രൂക്ഷമായി നോക്കി!
ഞാൻ അതു കണ്ട ഭാവം നടിയ്കാതെ കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി!

അൽപ്പം കഴിഞ്ഞപ്പോൾ അൾത്താരയിൽ നിന്ന പയ്യൻ എന്തോ ഒരു കുറിപ്പ് ക്വയറിന്റെ കൂടെ നിന്ന പെങ്കൊച്ചിനെ ഏൽപ്പിച്ച് അവളോട് എന്നെ കണ്ണ് കൊണ്ട് ചൂണ്ടിക്കാണിച്ചു!

അവൾ അത് രണ്ട് കൈകളിലും പിടിച്ച് വായിച്ച് കൊണ്ട് എന്റെ നേരേ നടന്ന് അടുത്തു!

വെള്ള ചുരിദാർ ധരിച്ച് വെള്ള നെറ്റ് തലവഴി ഇട്ട് കത്തിജ്വലിയ്കുന്ന ഒരു സൌന്ദര്യധാമം താലംകൈമാറാൻ ഗന്ധർവ്വൻമാർ നടക്കുന്നത് എന്നൊക്കെ പറയും പോലെ നീട്ടിപ്പിടിച്ച കൈകളുമായി ഒരു അപ്സരസ്സ് എന്റെ നേരേ!

ഞെട്ടിപ്പിടഞ്ഞ ഞാൻ മിഴികൾ ഒന്ന് ചിമ്മിയടച്ച് അൾത്താരയിലേയ്ക് നോക്കി!

ഹാവൂ..! അതല്ല!

ഞാൻ കരുതിയത് അൾത്താര ഭിത്തിയിൽ കർത്താവിന് ഇരുവശവും കൈകൾ ഉയർത്തി മുട്ടിൽ നിൽക്കുന്ന മാലാഖമാരിൽ ഒരുവൾ ആണോ ഈ വരുന്നത് എന്നാണ്!

പൂർണ്ണചന്ദ്രൻ ഉദിച്ചത് പോലുള്ള ശോഭയാർന്ന മുഖം എന്നൊക്കെ ഏതവനാണ് കവിയോ കപിയോ ആരാ പറഞ്ഞത് എന്നത് എനിയ്കറിയില്ല!

പക്ഷേ ഒന്നുറപ്പാ!
അതീ മുഖം കണ്ട് തന്നാ!

അത്രയ്കുണ്ട് ആ മുഖത്തെ പ്രകാശം…!

അൽപ്പം നീണ്ട വൃത്തമുഖം!
അതിൽ പരൽമീനുകൾ തുടിയ്കും പോലുള്ള കരിനീല മിഴിയിണകൾ…!

കൊളുത്തി വലിയ്കുന്ന ആ നോട്ടം!

ചിരിച്ചില്ലെങ്കിലും തെളിഞ്ഞ് നിൽക്കുന്ന നുണക്കുഴികൾ!

അല്ല!

ചിരിയാണ് ആ മുഖത്തെ സ്ഥായിയായ വികാരം!
ചിരിയ്കുമ്പോൾ വലിയ നുണക്കുഴികൾ ഓരോ ചാലുകളായി രൂപപ്പെടുന്നു!

അല്ല!

ചുഴിയ്ക് പിന്നിലായാണ് മേൽച്ചുണ്ടും കവിളും തമ്മിൽ ചേരുന്ന ചാല് പോലെ മാരിവില്ല് പോലെ വളഞ്ഞ ആ ചാല് രൂപപ്പെടുന്നത്..!

ഇതിലെല്ലാം ആ മുഖത്തിന്റെ പ്രധാന ആകർഷണവും പ്രത്യേകതയും ആ കീഴ്ത്താടിയാണ്!

ബുൾഗാൻ താടി വച്ചിരിയ്കുന്നത് പോലെ അത് അൽപ്പം താഴേയ്ക് നീണ്ട് നിൽക്കുന്നു!

ഞാൻ ആ മുഖത്തേയ്ക് നോക്കി വായ് പിളർന്ന പടി നിന്നുപോയി..!!!

ഇവിടെ പുതിയ ആളാണെന്ന് തോന്നുന്നു!

ഞങ്ങളുടെ ഈ പള്ളിയിൽ ഇതിന് മുൻപ് കണ്ടിട്ടില്ല!

മുഖത്തുള്ള സ്ഥായിയായ പുഞ്ചിരിയോടെ എന്റെ മുഖത്തേയ്ക് നോക്കിയ അവൾ ഇരുകൈകളിലും നീട്ടിപ്പിടിച്ച് വായിച്ച ആ തുണ്ട് കടലാസ് എന്റെ നേരേ നീട്ടി!

രണ്ട് കൈകളിലും നിറയെ വെളുത്ത കുപ്പിവളകൾ!

ഞാനും ഒരു സ്വപ്നാടകനെ പോലെ അവളുടെ മുഖത്തേയ്ക് നോക്കി ഇരുകൈകളും നീട്ടി ആ തുണ്ടുകടലാസ് വാങ്ങി!

അടുത്ത് വന്നപ്പോളാണ് എന്റെ തോളൊപ്പം മാത്രമേ പൊക്കമുള്ളു!

ആറടി പൊക്കമുള്ള എന്റെ തോളോളം ഉയരം എന്നത് സ്ത്രീകൾക്ക് അത്ര കുറവല്ല!

പൊക്കത്തിന് ഒത്ത ചെറിയ ശരീരം!

പക്ഷേ അപാരമായ കടഞ്ഞെടുത്തത് പോലെ ഉള്ള ശരീരം വണ്ണത്തിൽ ചാടിക്കിടക്കുകയല്ല എങ്കിലും ഉള്ളത് നല്ല കൊഴുത്ത് മെഴുത്താണ്..!

Leave a Reply

Your email address will not be published. Required fields are marked *