വല്ല പ്രശ്നവുമുണ്ടോടാ? ” അനിയന്റെ ആ ഭാവമാറ്റം കണ്ട് ഞാൻ ചോദിച്ചു. “ഒന്നുമില്ല ചേട്ടാ… നല്ല ക്ഷീണം.
എനിക്ക് ഒന്നു പോയി കിടക്കണം,” രാഹുൽ അത്രയും മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറി അകത്തേക്ക് കയറി. ഞാൻ മുൻവാതിൽ അടച്ച് തിരിയുന്ന ആ ഒരു ചെറിയ സെക്കൻഡിൽ, അടുക്കളയുടെ ഭാഗത്തുനിന്നും രാഹുലും അമ്മയും തമ്മിൽ എന്തോ ഒരു രഹസ്യവിഷയം കണ്ണുകളും ആംഗ്യങ്ങളും കൊണ്ട് കൈമാറുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അമ്മയുടെ കയ്യിലേക്ക് ആ വലിയ മുല്ലപ്പൂ പൊതി കൊടുത്തു കൊണ്ട്, വല്ലാതെ കടുപ്പിച്ച മുഖത്തോടെ അവൻ ‘ഞാൻ മുകളിലേക്ക് പോകുന്നു’ എന്ന മട്ടിൽ നോക്കി. അമ്മ എന്തോ ഒളിച്ചുവെക്കുന്ന കൗശലത്തോടെ അവനെ നോക്കി പതിയെ ചിരിച്ചപ്പോൾ അവൻ കടുത്ത ദേഷ്യത്തോടെ അമ്മയെ ഒന്നു നോക്കി.
അവരുടെ ആ ഭാവങ്ങൾ എന്നിൽ വല്ലാത്തൊരു സംശയമുണർത്തി. “നീ വല്ലതും കഴിച്ചോടാ? ” ഞാൻ രാഹുലിനെ നോക്കി ചോദിച്ചു. “ഞാൻ അവിടെ നിന്നും കഴിച്ചു ചേട്ടാ…
നല്ല പോത്തിറച്ചിയും നെയ്ച്ചോറും ഉണ്ടായിരുന്നു,” അവൻ പടവുകളിലേക്ക് നടക്കാൻ ആഞ്ഞു. “എന്നാപ്പിന്നെ എനിക്കും കൂടി അങ്ങോട്ട് വരാമായിരുന്നു,” അടുക്കളയിൽ നിന്നും അമ്മ വിളിച്ചുപറഞ്ഞു. “അമ്മേ… അമ്മൂമ്മ ഉറങ്ങിയോ?
” രാഹുൽ പെട്ടെന്ന് തിരിഞ്ഞുനിന്ന് അമ്മയോട് ചോദിച്ചു. “അമ്മൂമ്മ പോയെടാ… നിന്റെ ഇളയച്ചൻ വന്ന് കാറിൽ കൂട്ടി കൊണ്ടുപോയി,” അമ്മ പറഞ്ഞു. “എന്നിട്ട് എന്താ എന്നെ അത് വിളിച്ചു പറയാതിരുന്നേ?
” രാഹുൽ പെട്ടെന്ന് വലിയ ദേഷ്യത്തോടെ അമ്മയ്ക്ക് നേരെ ചൂടായി. “എടാ, എല്ലാം പെട്ടെന്നായിരുന്നു. നീയാണെങ്കിൽ കല്യാണത്തിരക്കിലല്ലേ. ഞാൻ മൂന്നാലുവട്ടം നിന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു, നീ എടുത്തില്ല,” അമ്മ അവനെ നോക്കി സമാധാനിപ്പിച്ചു.
“ങാ… ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു … ,” അവൻ മൊബൈൽ എടുത്ത് നോക്കി. മൂന്നാല് അടി നടന്ന് രാഹൂൽ എന്നെ നോക്കി.
“ചേട്ടാ, ഞാൻ ഉറങ്ങാൻ പോവുകയാണ്. ചേട്ടൻ ഇത്രയും ദൂരം വണ്ടിയോടിച്ച് വന്നതല്ലേ… സുഖമായി കിടന്നുറങ്ങിക്കോ. “.
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. രാഹുൽ അത്രയും പറഞ്ഞുകൊണ്ട് മുകളിലുള്ള അവന്റെ മുറിയിലേക്ക് സ്റ്റെപ്പുകൾ കയറി വേഗത്തിൽ നടന്നുപോയി. അദ്ധ്യായം – മൂന്ന്. ആ രാത്രി അമൽ കുറച്ച് നേരം ഹാളിൽ ഇരുന്ന് പഴയ പത്രങ്ങൾ എടുത്ത് പതുക്കെ അവന്റെ മുറിയിലേക്ക് കയറിച്ചെന്നു.
മനസ്സിൽ പലവിധ ചിന്തകൾ വന്ന് വല്ലാതെ കലുഷിതമായിട്ടുണ്ടായിരുന്നു. വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഇന്നലത്തെ പത്രം എടുത്ത് നിവർത്തി. ഒപ്പം മനസ്സിലെ അസ്വസ്ഥത മാറ്റാൻ എന്നവണ്ണം പോക്കറ്റിൽ നിന്നും സിഗരറ്റുകൾ ഓരോന്നായി എടുത്ത് ഇടതടവില്ലാതെ കത്തിച്ചു വലിക്കാനും തുടങ്ങി. സമയം വല്ലാതെ അർദ്ധരാത്രിയിലേക്ക് നീണ്ടുപോയി.
ആ നിശ്ശബ്ദതയിലാണ് മുകളിലത്തെ നിലയിലേക്ക് സ്റ്റെപ്പ് കയറിവരുന്ന ഒരു നേർത്ത പാദശബ്ദം അവൻ കേട്ടത്. അത് അമ്മയാണെന്ന് ഒറ്റയടിക്ക് തിരിച്ചറിയാൻ ആ കാലിലെ പാദസരത്തിന്റെ പരിചിതമായ കിലുക്കം അവനെ
സഹായിച്ചു. ഞാൻ പതുക്കെ എന്റെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. ഇരുട്ടായതുകൊണ്ട് വ്യക്തമല്ലെങ്കിലും അത് അമ്മ തന്നെയാണെന്ന് എനിക്ക് മനസ്സിലായി. അമ്മ നടന്നുപോയ ആ വഴിയിലാകെ വശ്യമായ മുല്ലപ്പൂവിന്റെ കടുത്ത ഗന്ധം പടർന്നിട്ടുണ്ടായിരുന്നു.
ടെറസിൽ ഉണക്കാനിട്ട വല്ല തുണിയും എടുക്കാൻ പോകുന്നതായിരിക്കും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷേ, എന്നെ വല്ലാതെ ഞെട്ടിച്ചുകൊണ്ട് അമ്മ നേരെ ചെന്ന് കയറിയത് അനിയൻ രാഹുലിന്റെ മുറിയിലേക്കായിരുന്നു! അവൾ അകത്തു കയറി വാതിൽ അടച്ച് കുറ്റിയിടുന്ന ശബ്ദവും ഞാൻ വ്യക്തമായി കേട്ടു. റീൽസിൽ പറയുന്നത് പോലേ ‘ ഇവിടെയെന്തോക്കെയാ നടക്കുന്ന്യേ ‘ .
മനസ്സിൽ ഓർമവന്നത് അപ്പോൾ ആ വാചകമായിരുന്നു.. ഈ പാതിരാത്രിയിൽ, അതും ഇത്രയും പാത്തും പതുങ്ങിയും അമ്മ എന്തിനാണ് അവന്റെ മുറിയിലേക്ക് പോകുന്നത്? എന്തായിരിക്കും അതിന് പിന്നിലെ രഹസ്യം എന്നറിയാൻ എന്റെ ഉള്ളിൽ വല്ലാത്തൊരു വെമ്പൽ ഉയർന്നു വന്നു. ഞാൻ വീണ്ടും തിരികെ എന്റെ മുറിയിലേക്ക് വന്നു.
